Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓൺലൈൻ പഠനം സാധ്യമാകാതെ ഭിന്നശേഷി വിദ്യാർത്ഥികൾ; അധ്യാപകരും മാതാപിതാക്കളും ആശയക്കുഴപ്പത്തില്‍

ഓൺലൈൻ സംവിധാനങ്ങളോ,ലാപ്‌ടോപ്പോ,മൊബൈലോ അതിന്റെ സാങ്കേതിക വിദ്യകളോ ഒന്നും അറിയാത്ത ഒരു വിഭാഗത്തിൽപ്പെട്ടവരാണ് ഭിന്നശേഷിക്കാരിൽ ഭൂരിപക്ഷവും. ലോക്ഡൗൺ വന്ന സാഹചര്യത്തിൽ സ്‌കൂൾ തുറക്കാൻ കഴിയാതെ വന്നതോടെ അധ്യാപകരും മാതാപിതാക്കളും ആശയക്കുഴപ്പത്തിലായി.

Janmabhumi Online by Janmabhumi Online
Jun 13, 2020, 01:31 pm IST
in Pathanamthitta
FacebookTwitterWhatsAppTelegramLinkedinEmail

തിരുവല്ല: വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനം ആരംഭിച്ചെങ്കിലും  ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഇത് അന്യമാണ്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ കളികളിലൂടെയും ഫീസിയോതെറാപ്പിലൂടെയും ആയിരുന്നു അധ്യാപകർ പഠിപ്പിച്ചിരുന്നത്. ലോക്ഡൗൺ  വന്ന സാഹചര്യത്തിൽ സ്‌കൂൾ തുറക്കാൻ കഴിയാതെ വന്നതോടെ അധ്യാപകരും മാതാപിതാക്കളും ആശയക്കുഴപ്പത്തിലായി.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഓൺലൈൻ പഠനരീതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ ഓൺലൈൻ സംവിധാനങ്ങളോ,ലാപ്‌ടോപ്പോ,മൊബൈലോ അതിന്റെ സാങ്കേതിക വിദ്യകളോ ഒന്നും അറിയാത്ത ഒരു വിഭാഗത്തിൽപ്പെട്ടവരാണ് ഭിന്നശേഷിക്കാരിൽ ഭൂരിപക്ഷവും.

ഇപ്പോഴത്തെ പഠന രീതികളോടൊന്നും സഹകരിക്കാൻ കഴിയാത്ത ഇവരെ ഏത് രീതിയിൽ പഠിപ്പിക്കാൻ കഴിയുമെന്ന ചിന്തയിലാണ് ഭിന്നശേഷി സ്‌കൂളിലെ ജീവനക്കാർ. ക്ലാസ് മുറികൾക്ക് അകത്തും പുറത്തുമായി പരിചയസമ്പന്നരായ ഒരു കൂട്ടം അധ്യാപകരുടെ നേതൃത്വത്തിലാണ് ഇത്തരക്കാരുടെ പഠനം നടന്നു വന്നിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനം ഒരുക്കാൻ പല സ്‌പെഷ്യൽ സ്‌കൂളുകൾക്കും സാധിച്ചിട്ടില്ല.

ഭിന്നശേഷിക്കാരായ ചില കുട്ടികളുടെ വീട്ടിൽ ചെന്ന് പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് പൂർണ്ണ വിജയമായില്ല. എല്ലാ കുട്ടികളുടെയും വീട്ടിൽ ചെന്ന് ക്ലാസ് എടുക്കൽ പ്രായോഗികമല്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ വീടുകൾ സന്ദർശിക്കാൻ പോലും സാധിക്കാത്ത സാഹചര്യത്തിൽ വീടുകളിലെത്തി എങ്ങനെ പഠിപ്പിക്കാൻ കഴിയുമെന്നാണ് അധ്യാപകർ ചോദിക്കുന്നത്.
പലതരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെട്ടു കൊണ്ടാണ് ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്നത്. മൊബൈലിലൂടെയുള്ള പഠനം സാധ്യമല്ലാത്ത സാഹചര്യത്തിൽ ഇക്കൂട്ടരുടെ വിദ്യാഭ്യാസ സ്വപ്‌നത്തിന് ഉതകുന്ന രീതിയിൽ സർക്കാർ നടപടിയുണ്ടാകണമെന്നാണ് ഭിന്നശേഷി സ്‌കൂളിലെ അധ്യാപകരുടെ ആവശ്യം.

സ്‌കൂളിൽ പോകാതെ വീട്ടിലിരുന്നു പഠിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ലെന്ന് ചിലർ. സ്‌കൂൾ ബസ് വരട്ടെയെന്നും ടീച്ചർ പഠിപ്പിച്ചാൽ മതിയെന്നും മറ്റുചിലർ. സ്‌പെഷ്യൽ സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാഠ്യങ്ങൾക്കു മുന്നിൽ പതറിപ്പോയ നിമിഷങ്ങളെക്കുറിച്ചുള്ള മാതാപിതാക്കളുടെ ദയനീയ സ്ഥിതിയാണ് നിലവിലുള്ളത്.ക്ഷേമവും പഠനവും  അന്വേഷിച്ചെത്തിയ ടീച്ചറോട് സ്‌കൂൾ എന്താ തുറക്കാത്തേയെന്ന ഒറ്റ ചോദ്യം മാത്രം ചോദിച്ച് ഇരിക്കുന്നവരുണ്ടെന്ന് അധ്യാപകൻ പറയുന്നു. ഇവരെ എങ്ങനെ പഠിപ്പിക്കാമെന്ന ചിന്തയിലാണ് അധ്യാപകർ.

Tags: schoolsഓണ്‍ലൈന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകളിലെ റോഡ് സേഫ്റ്റി കേഡറ്റുകള്‍ക്കും ഗ്രേസ്മാര്‍ക്ക് സജീവ പരിഗണനയിലെന്ന് ഗതാഗതമന്ത്രി

Education

അധ്യാപകരുടെ പൊതു സ്ഥലംമാറ്റം പൂര്‍ത്തിയായി, ജൂണ്‍ 2 ന് തന്നെ പുതിയ സ്‌കൂളില്‍ ചേരണം

Education

1210 സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകള്‍ അനുവദിച്ചു

Education

ഹയര്‍സെക്കണ്ടറി പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് 24 ന് , സ്‌കൂളുകളിലെ ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ പരിശോധിക്കാം

India

ഇന്ത്യൻ സൈന്യത്തിന്റെ വീര്യം ഇനി പാഠ്യവിഷയം : ഓപ്പറേഷൻ സിന്ദൂർ സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്താൻ ഉത്തരാഖണ്ഡ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies