Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഴ്‌സുമാരുടെ മനോവീര്യം തകര്‍ക്കുന്നു; ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന്‍ വെട്ടിക്കുറച്ചു പിണറായി സര്‍ക്കാര്‍; പ്രതിരോധ പ്രവര്‍ത്തനത്തില്‍ അയവ്

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് മറികടന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. ഇതോടെ രോഗികളും ആശങ്കയിലാണ്. മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ രോഗവ്യാപനം കൂടാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. കൊറോണ ഡ്യൂട്ടിയില്‍ സ്ഥിരം ജോലി നോക്കിയ സെക്യൂരിറ്റി ജീവനക്കാരന്‍ കുഴഞ്ഞു വീണ് നിരീക്ഷണത്തില്‍ പോകേണ്ടിവന്ന യാഥാര്‍ത്ഥ്യവും അധികൃതരുടെ മുന്നില്‍ ഉണ്ട്.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Jun 8, 2020, 11:13 am IST
in Kerala

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തില്‍ അയവ് വരുത്തി, ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കൊറോണ ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന്‍ കാലയളവ് വെട്ടിക്കുറച്ചു.  

ആരംഭത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഏതാനും മെഡിക്കല്‍ കോളേജില്‍ മാത്രമാണ് നടപ്പിലാക്കിയതെങ്കിലും എല്ലാ മെഡിക്കല്‍ കോളേജിലും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. രോഗികളുടെയും രോഗവ്യാപനത്തിന്റെയും തോത് വര്‍ധിക്കുന്ന അവസരത്തിലാണ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സംസ്ഥാനം പിന്നോട്ട് പോകാന്‍ തുടങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.

കൊറോണ രോഗികളെ ഉള്‍പ്പെടെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന്‍ കാലയളവാണ് ചുരുക്കിയത്. കൊറോണ ഐസിയുവിലും വാര്‍ഡിലും ജോലി ചെയ്യുന്നവര്‍ക്ക് 14 ദിവസത്തെ ക്വറന്റൈനാണ് നേരത്തെ അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്.  

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് മറികടന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. ഇതോടെ രോഗികളും ആശങ്കയിലാണ്. മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ രോഗവ്യാപനം കൂടാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. കൊറോണ ഡ്യൂട്ടിയില്‍ സ്ഥിരം ജോലി നോക്കിയ സെക്യൂരിറ്റി ജീവനക്കാരന്‍ കുഴഞ്ഞു വീണ് നിരീക്ഷണത്തില്‍ പോകേണ്ടിവന്ന യാഥാര്‍ത്ഥ്യവും അധികൃതരുടെ മുന്നില്‍ ഉണ്ട്.

കൊറോണ ഐസിയുവില്‍ തുടര്‍ച്ചയായ 10 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം ഏഴ് ദിവസത്തെ ക്വാറന്റൈനും ഐസൊലേഷന്‍ വാര്‍ഡിലെ 10 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്നു ദിവസത്തെ ക്വാറന്റൈനുമാണ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഐസിയുവില്‍ പിപിഇ കിറ്റ് ധരിച്ച് നാല് മണിക്കൂറും ഐസൊലേഷന്‍ വാര്‍ഡില്‍ ആറ് മണിക്കൂറും തുടര്‍ച്ചയായി ജോലി ചെയ്യണം. ഏഴു ദിവസത്തെയും മൂന്നു ദിവസത്തെയും ക്വാറന്റൈന്‍ ജീവനക്കാര്‍ സ്വന്തം വീടുകളിലാണ് പൂര്‍ത്തിയാക്കേണ്ടത്. ഡ്യൂട്ടി ദിവസങ്ങളില്‍ താമസിക്കാന്‍ മെഡിക്കല്‍ സൗകര്യം നല്‍കുമെന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം ക്വാറന്റൈന്‍ വെട്ടിക്കുറച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ജീവനക്കാര്‍ ഉയര്‍ത്തുന്നത്. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യത്തെ തന്നെ ബാധിക്കുന്ന തീരുമാനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ജീവനക്കാര്‍ കുറവായതിനാലാണ് ക്വാറന്റൈന്‍ വെട്ടിക്കുറച്ചതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ ന്യായീകരണം.

Tags: healthpinarayiക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

News

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

News

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.