Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാവുകള്‍ നാടിന്റെ നാഡിമിടിപ്പുകള്‍

നാടിനകത്തെ ചെറിയ ഹരിത വനങ്ങളാണ് കാവുകള്‍. ജൈവൈവിധ്യത്തിന്റെ ഉറവിടങ്ങള്‍ കൂടിയാണ് ഇത്തരം കാവുകള്‍. ഔഷധസസ്യങ്ങളും വന്മരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ കാവുകള്‍ സുഖശീതളമായ അന്തരീക്ഷമാണ് നാടിന് നല്‍കുന്നത്.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Jun 5, 2020, 01:44 pm IST
in Environment
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: നാടിനകത്തെ ചെറിയ ഹരിത വനങ്ങളാണ് കാവുകള്‍. ജൈവൈവിധ്യത്തിന്റെ ഉറവിടങ്ങള്‍ കൂടിയാണ് ഇത്തരം കാവുകള്‍. ഔഷധസസ്യങ്ങളും വന്മരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ കാവുകള്‍ സുഖശീതളമായ അന്തരീക്ഷമാണ് നാടിന് നല്‍കുന്നത്. കാവിനോടനുബന്ധിച്ച് കുളങ്ങളും കാണാമായിരുന്നു. ഇത്തരത്തിലുള്ള കാവുകളാല്‍ ഒരുകാലത്ത് സമ്പന്നമായിരുന്നു നമ്മുടെ നാട്. ഇവ നമുക്ക് നല്‍കിയത് ശുദ്ധമായ ജീവശ്വാസവും തെളിനീരുമായിരുന്നു.  

ഭൗമതാപനത്തെയും അന്തരീക്ഷ മലിനീകരണത്തെയും തടയാന്‍ കാവുകള്‍ക്കുള്ള കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. വനങ്ങളില്‍ കാണുന്ന വന്‍മരങ്ങളും ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും എല്ലാം ചേരുന്നതാണ് കാവുകള്‍. പാമ്പുകള്‍ തുടങ്ങിയ ഇഴജന്തുക്കള്‍ മുതല്‍ പക്ഷികള്‍, ചിത്രശലഭങ്ങള്‍ തുടങ്ങി അനേകായിരം സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥകൂടിയാണ് ഓരോ കാവും. ഏത് കൊടുംവേനലിനെയും അതിജീവിക്കുന്ന കുളങ്ങള്‍ കാവുകളുടെ പ്രത്യേകതയാണ്.  

 കാവുകള്‍ അന്ധവിശ്വാസത്തിന്റെ വിളനിലമായിരുന്നുവെന്ന് പറഞ്ഞ് വിപ്ലവം തലയില്‍ കേറിയ ഒരു സമൂഹം കാവുകള്‍ വെട്ടിനശിപ്പിക്കുകയായിരുന്നു. കാവുതീണ്ടല്ലേ കുളംവറ്റുമെന്ന് പഴമക്കാര്‍ പറഞ്ഞത് തള്ളിക്കളഞ്ഞ് കാവുനശിപ്പിച്ചവര്‍ നാടിന്റെ ജീവശ്വാസമാണ് നശിപ്പിച്ചത്. അന്നത് പുരോഗമനമാണെന്ന് പറഞ്ഞ് അക്ഷരാഭ്യാസികള്‍ പോലും നെഞ്ചേറ്റിയിരുന്നു എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കാവിന്റെ യഥാര്‍ത്ഥ ശക്തി എന്തെന്ന് പുതിയ തലമുറ മനസിലാക്കി തുടങ്ങിയിരിക്കുന്നു. കാവുകള്‍ക്ക് വേണ്ടി വിപ്ലവം പാടി നടന്നവര്‍ പോലും ഓടിനടക്കുകയാണ്. കാവുകള്‍ അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് ഒപ്പം തണലും കുളിരും പിന്നെ രാവും പകലുമെന്നില്ലാതെ വിടരുന്ന പൂക്കളാല്‍ സുഗന്ധവും പരത്തുന്നു. പാലയും ചെമ്പകവും പേരറിയാത്ത കാട്ടുചെടികളും പൂത്തു സുഗന്ധം പരത്തുന്ന കാവുകള്‍ വിശ്വാസവുമായും കെട്ടുപിണഞ്ഞു കിടക്കുന്നതാണ്.  

 നാടിന്റെ നാഡിമിടിപ്പായ കാവുകളെ സംരക്ഷിക്കാന്‍ വിശ്വാസവുമായി കൂട്ടിയിണക്കിയാലെ അവയ്‌ക്ക് നിലനില്‍പ്പുണ്ടാകു എന്ന് പഴമക്കാര്‍ മനസിലാക്കിയത് കൊണ്ടാവണം വിശ്വാസപരമായ ബന്ധം കാവുകള്‍ക്ക് ഉണ്ടായത്. മാത്രമല്ല പ്രകൃതിയോടിണങ്ങി ജീവിക്കുക എന്നതാണ് ഭാരത സംസ്‌കാരം പഠിപ്പിക്കുന്നതും. തലമുറകള്‍ കൈമാറി ഏറെക്കാലം നമ്മള്‍ ഇവയെ സംരക്ഷിച്ചുപോന്നു. എന്നാല്‍ ഇന്ന് എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. പുതുതലമുറയ്‌ക്ക് കൈമാറാന്‍ നമ്മുടെ കൈയില്‍ ഒന്നും ഇല്ല. എല്ലാം പുതുതായി തുടങ്ങണം. ഓരോ നാട്ടിലും ഓരോ കാവ് ഉണ്ടായിരുന്നിടത്ത് വിരലിലെണ്ണാവുന്നവയാണ് ഇന്നുള്ളത്. വരും തലമുറയ്‌ക്കായി ഉള്ളവയെ സംരക്ഷിച്ചും പുതിയ കാവുകള്‍ സൃഷ്ടിച്ചും പ്രകൃതി ഉപാസകരായി ഇനിയെങ്കിലും ജീവിക്കുക എന്നതാണ് നമ്മള്‍ ഏറ്റെടുക്കേണ്ട വെല്ലുവിളി.  

Tags: for2020 ലോക പരിസ്ഥിതി ദിനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

തൈക്കാട്ടുശേരിയിലെ ലേക്ക്‌വ്യു പാര്‍ക്ക് കാടു കയറുന്നു

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം
Kerala

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

Kerala

വനം കുറഞ്ഞില്ല, ആനയും കടുവയും കുറഞ്ഞു

Palakkad

കാട്ടുപന്നി ഓട്ടോയിലിടിച്ച് വനിതാ ഡ്രൈവര്‍ മരിച്ച സംഭവം; വനംവകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

India

മുഖത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയെ വിട്ടയയ്‌ക്കണമെന്ന് ഇരയായ വനവാസി യുവാവ്

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies