Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ആശങ്കകള്‍ ഒഴിയുന്നില്ല; ഓണ്‍ലൈന്‍ ക്ലാസിന് ഇന്ന് തുടക്കം ,ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത 2.61 ലക്ഷം വിദ്യാര്‍ത്ഥികള്‍

പുസ്തകങ്ങളും പേനയും ബാഗും യൂണിഫോമുമായാണ് ജൂണ്‍ മാസത്തിലെ അദ്ധ്യയന വര്‍ഷം തുടങ്ങുകയെങ്കില്‍ ഇക്കുറി ടിവി, കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയിലേക്ക് വഴി മാറിയിരിക്കുന്നു.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Jun 1, 2020, 05:00 am IST
in Education

തിരുവനന്തപുരം: പുസ്തകങ്ങളും പേനയും ബാഗും യൂണിഫോമുമായാണ് ജൂണ്‍ മാസത്തിലെ അദ്ധ്യയന വര്‍ഷം തുടങ്ങുകയെങ്കില്‍ ഇക്കുറി ടിവി, കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയിലേക്ക് വഴി മാറിയിരിക്കുന്നു. ഒന്നു മുതല്‍ ബിരുദാനന്തര ബിരുദം വരെ ഒരു ദിവസമാണ് പ്രവേശനം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് എല്ലാ സംവിധാനങ്ങളും ഒരുക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല എന്നതാണ് വസ്തുത. ക്ലാസ് മുറികള്‍ ഒഴിഞ്ഞു കിടക്കുമ്പോഴും പഠനം ഓണ്‍ലൈന്‍ വഴി നടക്കുമെന്നതാണ് ഈ അദ്ധ്യായന വര്‍ഷത്തിന്റെ തുടക്കത്തിലെ പ്രത്യേകതകള്‍. ആദ്യമായാണ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ന്യൂതന പഠന രീതിയിലേക്ക് കടക്കുന്നത്.  

ഓണ്‍ലൈന്‍ പഠനവുമായി സംസ്ഥാനം മുന്നോട്ട് പോകുമ്പോഴും 2.61 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ല. ഇത് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയ കണക്കാണ്. കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍വഴി ഓണ്‍ലൈന്‍ ക്ലാസ് സംപ്രേക്ഷണം ചെയ്യുമെന്ന് പറയുമ്പോഴും നിലവില്‍ വെറും രണ്ട് ഡിറ്റിഎച്ച് പ്ലേറ്റ്‌ഫോം മാത്രമാണ് ചാനല്‍ ലഭ്യമായുള്ളു എന്നത് ശ്രദ്ധേയമാണ്. കേബിള്‍ ടിവികളിലും ചാനല്‍ മിക്കയിടങ്ങളിലും ലഭ്യമല്ല. സംപ്രേക്ഷണത്തിന് മുമ്പ് എല്ലാ പ്ലേറ്റ്‌ഫോമുകളിലും ലഭ്യത ഉറപ്പു വരുത്തുന്നതില്‍ വിദ്യാഭ്യാസ വകുപ്പിനും സര്‍ക്കാരും പരാജയപ്പെട്ടു. ഇതോടെ സര്‍ക്കാര്‍ കണക്കില്‍ നിലവില്‍ കേബിള്‍ കണക്ഷനുള്ള വിദ്യാര്‍ത്ഥികളുടെയും ഓണ്‍ലൈന്‍ പഠനം മുടങ്ങും. രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ എന്ന സര്‍ക്കാര്‍ കണക്കിനെ മൂന്നു ലക്ഷത്തിന് പുറത്തേയ്‌ക്ക് ഉയര്‍ത്തും. സര്‍ക്കാരിന്റെ അലംഭാവം നിമിത്തം ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവകാശ നിഷേധിക്കപ്പെടും എന്നതും തീര്‍ച്ച.

വീടുകളില്‍ ഓണ്‍ലൈന്‍ പഠന സംവിധാനമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നുണ്ട്. എന്നാല്‍ സാമൂഹ്യ അകലം നിഷ്‌കര്‍ശിച്ച് രണ്ട് ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ സംഭവ്യമാക്കുമെന്നത് ചോദ്യചിഹ്നമാണ്. തിരദേശം, ആദിവാസി-മലയോര മേഘലകളിലുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികള്‍കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പഠനം ലഭ്യമാകില്ല.

വീടുകളില്‍ ഒരു ഫോണ്‍ മാത്രമുള്ള വീടുകളില്‍ രക്ഷിതാക്കള്‍ ജോലിക്ക് പോയാല്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ ഓണ്‍ലൈന്‍ പഠനം പിന്തുടരുമെന്നതും ആശങ്ക ഉയര്‍ത്തുന്നു. സര്‍ക്കാര്‍ പട്ടികയിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉള്ള വിദ്യാര്‍ത്ഥികളില്‍ ഇത്തരം കുട്ടികളും ഉള്‍പ്പെടും. ഒരേ സമയം ഇത്രയധികം വിദ്യാര്‍ഥികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴുളള പ്രശ്‌നങ്ങളും, മഴയുമൊക്കെയാണ് പ്രധാന വെല്ലുവിളി. വൈദ്യുത ബന്ധം തകരാറിലായാല്‍ പോലും ക്ലാസുകള്‍ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണ്. സാങ്കേതിക വിദ്യയുമായി ഇഴുകി ചേരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം പോലും നല്‍കാതെ പൊടുന്നനെ ഓണ്‍ലൈന്‍ പഠന രീതി നടപ്പിലാക്കിയതില്‍ വിദ്യാഭ്യാസ വിദഗ്ദരും ആശങ്ക പങ്കുവയ്‌ക്കുന്നു.

Tags: educationഓണ്‍ലൈന്‍ടിവിസ്മാര്‍ട്ട് ഫോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

Article

കേരളത്തിലെ യുവജനത നേരിടുന്ന വെല്ലുവിളികള്‍

സംഘശതാബ്ദിയുടെ ഭാഗമായി ജൗല്‍ക്കെയിലെ ആംസ്ട്രോങ് റോബോട്ടിക്സ്
ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡില്‍ വിദ്യാഭ്യാസ സ്ഥാപന
മേധാവികളുമായുള്ള സ്നേഹസംവാദത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

അദ്ധ്യാപനം സമര്‍പ്പണത്തോടെ നിര്‍വഹിക്കണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

Kerala

ആഘോഷവേളകളിലും ജന്മദിനങ്ങളിലും സ്‌കൂള്‍ യൂണിഫോം ഒഴിവാക്കാം : മന്ത്രി വി.ശിവന്‍കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.