Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യം വാങ്ങിയത് അണലിയെ; രണ്ടാമത് വാങ്ങിയത് കരിമൂര്‍ഖനെ; രണ്ടു തവണ പാമ്പിനെ കൊണ്ട് കടിപ്പിച്ചു; ഭാര്യയുടെ മരണം നോക്കിയിരുന്ന് സൂരജ് നേരം വെളുപ്പിച്ചു

മൂന്നു മാസമായി ഉത്രയെ കൊല്ലാനുള്ള പദ്ധതി സൂരജ് തയാറാക്കുകയായിരുന്നു. പാമ്പിനെ പിടിത്തക്കാരനായ സുരേഷ് എന്നയാളില്‍ നിന്നാണ് ഉത്രയെ കടിപ്പിക്കാനുള്ള രണ്ടു പാമ്പുകളേയും സൂരജ് വാങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2020, 02:33 pm IST
in Kerala

കൊല്ലം: കേരളത്തിലെ കൊലപാതക ചരിത്രത്തിലെ അപൂര്‍വസംഭവമായി മാറുകയാണ് അഞ്ചലിലെ ഉത്രയുടെ മരണം.വളരെ ആസൂത്രിതമായി അതീവ ബുദ്ധിയോടെയാണു ഭര്‍ത്താവ് സൂരജ് ഉത്രയെ കൊല്ലാനുള്ള കരുക്കള്‍ നീക്കിയത്. വിവാഹശേഷം സ്വത്ത് സ്വന്തമാക്കാനാണ് ഇത്രയും ക്രൂരമായ കൊലപാതകമെന്നാണ് സൂരജ് നല്‍കുന്നത്. ചെറിയ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്ന ഉത്രയെ സ്വര്‍ണവും സ്വത്തും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണു സൂരജ് വിവാഹത്തിന് തയാറായത്. അഞ്ചു മാസമായി ഉത്രയെ കൊല്ലാനുള്ള പദ്ധതി സൂരജ് തയാറാക്കുകയായിരുന്നു. പാമ്പിനെ പിടിത്തക്കാരനായ സുരേഷ് എന്നയാളില്‍ നിന്നാണ് ഉത്രയെ കടിപ്പിക്കാനുള്ള രണ്ടു പാമ്പുകളേയും സൂരജ് വാങ്ങിയത്. മാര്‍ച്ച് രണ്ടിനാണ് ആദ്യം ഉത്രയെ സൂരജിന്റെ അടൂര്‍ പറക്കോടുള്ള വീട്ടില്‍ വച്ചു പാമ്പു കടിക്കുന്നത്. സുരേഷ് എന്നയാളില്‍ നിന്നു വാങ്ങിയ ഉഗ്രവിഷമുള്ള അണലിയാണ് അന്നു ഉത്രയെ കടിച്ചത്. രാത്രിയായിരുന്നു കടിയേറ്റത്. എന്നാല്‍, പുലര്‍ച്ചെ ഒരു മണിയോടെയാണു കാലിന് അസഹ്യമായ വേദനയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോകണമെന്ന് ഉത്ര ആവശ്യപ്പെട്ടത്. അടൂരുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പാമ്പ് കടിയേറ്റതാണെന്നും മരുന്ന് ലഭ്യമല്ലാത്തതിനാല്‍ മെഡിക്കല്‍ കോളെജില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളെജില്‍ ലഭിച്ച വിദഗ്ധ ചികിത്സയെ തുടര്‍ന്ന് ഉത്രയയുടെ ജീവന്‍ രക്ഷപ്പെട്ടു.തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ നടത്തിയശേഷമാണ് ഉത്ര അഞ്ചല്‍ ഏരൂരിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിഞ്ഞത്.  

ഉത്രയെ വീണ്ടും വകവരുത്താനുള്ള പദ്ധതി സൂരജ് ആരംഭിച്ചതോടെ സുരേഷില്‍ നിന്ന് കരിമൂര്‍ഖനെ പതിനായിരം രൂപ നല്‍കി വാങ്ങിയത്. അടൂര്‍ ഏനാത്ത് നിന്നാണ് പാമ്പിനെ സുരേഷില്‍ നിന്നു വാങ്ങിയത്.പാമ്പിനെ എന്തിനാണെന്ന ചോദ്യത്തിന് യുട്യൂബ് വീഡിയോ ചെയ്യാനാണെന്നായിരുന്നു സൂരജിന്റെ മറുപടി. മേയ് ഏഴിന് ഉത്രയുടെ വീട്ടില്‍ എത്തുമ്പോള്‍ വലിയബാഗുമായാണ് സൂരജ് എത്തിയത്. കരിമൂര്‍ഖനെ കുപ്പിയിലാക്കി ചാക്കില്‍കെട്ടിയാണ് വീട്ടില്‍ കൊണ്ടുവന്നത്. പിന്നീട് രാത്രി ഉത്ര ഉറങ്ങിയ ശേഷം പാമ്പിനെ പുറത്തെടുത്ത ദേഹത്തേക്ക് ഇടുകയായിരുന്നു. രണ്ടു തവണ പാമ്പ് ഉത്രയുടെ കൈകളില്‍ ആഞ്ഞുകൊത്തിയെന്നാണ് സൂരജ് തന്നെ പോലീസിനോട് പറഞ്ഞത്. ശേഷം പാമ്പിനെ പിടിക്കാന്‍ സൂരജ് ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ലൈറ്റുകള്‍ അണയ്‌ക്കാതെ ഭാര്യയുടെ മരണം നോക്കിയിരുന്ന് സൂരജ് നേരം വെളുപ്പിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെ സൂരജ് മുറിയില്‍ നിന്ന് പുറത്തേക്ക് പോയി. ശേഷം ഉണരാന്‍ വൈകുന്നതിനാല്‍ വിളിക്കാന്‍ എത്തിയ അമ്മയാണ് ബോധം നഷ്ടപ്പെട്ട അവസ്ഥയില്‍ ഉത്രയെ കാണുന്നതും ആശുപത്രിയില്‍ എത്തിക്കുന്നതും. ഈ ദിവവസം തന്നെ  ലോക്കറില്‍ ഉണ്ടായിരുന്ന ഉത്രയുടെ സ്വര്‍ണം സൂരജ് കൈക്കലാക്കിയിരുന്നു. ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനാണ് ഈ കൊടുംക്രൂരത ചെയ്തതെന്നാണ് സൂരജ് പറയുന്നത്. സൂരജിനെ സഹായിക്കാന്‍ അകന്ന ബന്ധുവുമുണ്ടായിരുന്നെന്നു പോലീസ് കണ്ടെത്തി. സൂരജിന്റേയും ബന്ധുവിന്റേയും പാമ്പുപിടിത്തക്കാരന്റേയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സംഭവത്തില്‍ ഉത്രയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തിയത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.  

Tags: കൊലപാതകംSnake
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ടയാൾ അറസ്റ്റിൽ; ജഗൻ അർജുൻ ഭാലെയെ പിടികൂടിയത് മുംബൈയിൽ നിന്നും

Health

പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രാഥമിക ശുശ്രൂഷയും

Kerala

കാസര്‍ഗോഡ് പാലാവയലില്‍ കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി

Kerala

പയ്യന്നൂര്‍ നഗരസഭാ ഓഫീസിന് സമീപം പെരുമ്പാമ്പുകളെ പിടികൂടി

Kerala

കാക്കനാട് ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ മൂര്‍ഖന്‍ പാമ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.