Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാറ്റഗറി ഒന്നില്‍ നിന്ന് നാലാകാനെടുത്തത് വെറും 12 മണിക്കൂര്‍; കരുതിയിരിക്കണം, ഉം പുന്‍ നല്‍കുന്ന സൂചനകള്‍

കാലാവസ്ഥാ നിരീക്ഷകരെ പോലും ആശ്ചര്യപ്പെടുത്തി വെറും 18 മണിക്കൂര്‍ കൊണ്ടാണ് ശനിയാഴ്ച രൂപമെടുത്ത ഉം പുന്‍ ചുഴലിക്കാറ്റ് കാറ്റഗറി ഒന്നില്‍ നിന്ന് കാറ്റഗറി നാലിലെത്തിയത്. കാറ്റഗറി ഒന്നില്‍ നിന്ന് നാലാകാന്‍നെടുത്തത് വെറും 12 മണിക്കൂര്‍. ഇത്രവേഗത്തില്‍ സാധാരണ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കാറില്ല. ഉം പുന്‍ രൂപമെടുത്തപ്പോള്‍ 27 ഡിഗ്രി സെല്‍ഷ്യസായിരുന്ന ബംഗാള്‍ ഉള്‍ക്കടലിലെ താപനില പിന്നീട് 34 ഡിഗ്രി വരെയായി ഉയര്‍ന്നിരുന്നു

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
May 23, 2020, 04:56 pm IST
in India

ഇടുക്കി: കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ശക്തിയേറിയ ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്ന സാഹചര്യം വര്‍ദ്ധിക്കുന്നു. അന്തരീക്ഷ താപനില കൂടുന്നതിനെ തുടര്‍ന്നാണ് മാരക സംഹാര ശേഷിയുള്ള ചുഴലിക്കാറ്റായ സൂപ്പര്‍ സൈക്ലോണുകളും അതിതീവ്ര ചുഴലിക്കാറ്റുകളും രൂപമെടുക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എട്ട് ചുഴലിക്കാറ്റുകള്‍ ഈ ഗണത്തിലുണ്ട്.

കാലാവസ്ഥാ നിരീക്ഷകരെ പോലും ആശ്ചര്യപ്പെടുത്തി വെറും 18 മണിക്കൂര്‍ കൊണ്ടാണ് ശനിയാഴ്ച രൂപമെടുത്ത ഉം പുന്‍ ചുഴലിക്കാറ്റ് കാറ്റഗറി ഒന്നില്‍ നിന്ന് കാറ്റഗറി നാലിലെത്തിയത്. കാറ്റഗറി ഒന്നില്‍ നിന്ന് നാലാകാന്‍നെടുത്തത് വെറും 12 മണിക്കൂര്‍. ഇത്രവേഗത്തില്‍ സാധാരണ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കാറില്ല. ഉം പുന്‍ രൂപമെടുത്തപ്പോള്‍ 27 ഡിഗ്രി സെല്‍ഷ്യസായിരുന്ന ബംഗാള്‍ ഉള്‍ക്കടലിലെ താപനില പിന്നീട് 34 ഡിഗ്രി വരെയായി ഉയര്‍ന്നിരുന്നു.  

അടുത്തക്കാലം വരെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തിയേറിയ ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്ന പതിവുണ്ടായിരുന്നില്ലെന്ന് കാലവസ്ഥാ ഗവേഷകന്‍ ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. ഫോനി, ഓഖി, മഹാ, ക്യാര്‍ (സൂപ്പര്‍ സൈക്ലോണ്‍) തുടങ്ങിയ പല ചുഴലിക്കാറ്റുകളും ശക്തി പ്രാപിച്ചതിന് കാരണം വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ താപനിലയും കടല്‍ ചൂടുപിടിക്കുന്നതുമാണ്. വരുംനാളുകളില്‍ ഇത്തരത്തില്‍ രൂപം പ്രാപിക്കുന്ന ചുഴലിക്കാറ്റുകള്‍ അതി ശക്തമാകാനുള്ള സാധ്യത കൂടുതലാണ്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് വേണം മുന്‍കരുതലെടുക്കേണ്ടതെന്നും ഗോപകുമാര്‍ പറഞ്ഞു.  

അറബിക്കടലില്‍ വളരെ ചുരുക്കം ചുഴലിക്കാറ്റുകളാണ് മുമ്പുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇരട്ട ചുഴലിക്കാറ്റുകള്‍ വരെ ഒരേ സമയമുണ്ടായി. ശാന്തമായിരുന്ന അറബിക്കടല്‍ ചുഴലിക്കാറ്റുകളുടെ സീസണില്‍ രൗദ്ര ഭാവമെടുക്കുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഇന്ത്യയില്‍ ചുഴലിക്കാറ്റുകളുടെ സീസണ്‍. നിലവില്‍ വേനല്‍ക്കാലത്തും ഇവ കണ്ടുവരുന്നുണ്ട്. മഴക്കാലത്ത് അപൂര്‍വമായേ കാണുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കേരളവും സുരക്ഷിതമല്ല

കേരളത്തെ മുന്‍കാലങ്ങളിലൊന്നും ചുഴലിക്കാറ്റുകള്‍ നേരിട്ട് സ്പര്‍ശിച്ചിട്ടില്ല. എന്നാല്‍, 2017ലുണ്ടായ ഓഖി നല്‍കുന്നത് വലിയൊരു പാഠമാണ്. കേരളത്തിന് മുകളിലൂടെ കടന്നുപോയപ്പോള്‍ തന്നെയുണ്ടായ നാശം വളരെ വലുതാണ്. വരുംനാളുകളില്‍ കേരളത്തിലേക്ക് നേരിട്ടോ പരോക്ഷമായോ ചുഴലിക്കാറ്റുകളെത്താനുള്ള സാധ്യത കൂടി മുന്നില്‍ക്കണ്ട് വേണം മുന്‍കരുതലുകളെടുക്കാനെന്ന് കാലാവസ്ഥ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

Astrology

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.