Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്; കരാര്‍ 178.27 കോടി രൂപക്ക് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം

നേരത്തെ 179 കോടിയിലേറെയായതിനെ തുടര്‍ന്ന് റീടെണ്ടര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച പദ്ധതിയാണ് വീണ്ടും കൗണ്‍സിലിലേക്ക് എത്തിയത്. ബിജെപി അടക്കമുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് തീരുമാനം വോട്ടിനിട്ട് പാസ്സാക്കുകയായിരുന്നു.

Janmabhumi Online by Janmabhumi Online
May 21, 2020, 11:42 am IST
in Kozhikode
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് കോര്‍പറേഷനില്‍ നിര്‍മിക്കുന്ന സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്  178.27 കോടി രൂപക്ക് കരാര്‍ നല്‍കാന്‍ തീരുമാനം. 116.5 കോടിയുടെ പദ്ധതിയാണ് 52 ശതമാനത്തിലേറെ വര്‍ദ്ധനയോടെ കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. നേരത്തെ 179 കോടിയിലേറെയായതിനെ തുടര്‍ന്ന് റീടെണ്ടര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച പദ്ധതിയാണ് വീണ്ടും കൗണ്‍സിലിലേക്ക് എത്തിയത്. ബിജെപി അടക്കമുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് തീരുമാനം വോട്ടിനിട്ട് പാസ്സാക്കുകയായിരുന്നു. കോവിഡ് മുന്‍ കരുതലുകളോടെ ടാഗോര്‍ സെന്ററിനറി ഹാളില്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശകിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ആദ്യം മുന്നോട്ടുവന്ന മിഡ്—ലാന്‍ഡ് എഞ്ചിനീയറിംഗ് ആന്റ് കണ്‍സ്ട്രക്ടിങ് കമ്പനിക്ക് തന്നെയാണ് ഇപ്പോഴും കരാര്‍. അമൃത് പ്രവൃത്തികള്‍ക്ക് അനുമതി നല്‍കുന്ന സംസ്ഥാനതല ടെക്‌നിക്കല്‍ കമ്മറ്റിയും തുടര്‍ന്ന് ചീഫ് സെക്രട്ട റിയുടെ നേതൃത്വത്തിലുള്ള സമിതിയും കരാറിന് അനുമതി നല്‍കണം.  

പദ്ധതിക്ക് ഫെബ്രുവരിയില്‍ കരാര്‍ നല്‍കാന്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയിരുന്നു. വിവാദമായ പദ്ധതിക്ക് നേരത്തേ തയ്യാറാക്കിയ വിശദമായ പദ്ധതിരേഖയേക്കാള്‍ 50 ശതമാനത്തിലേറെ വര്‍ദ്ധനവുള്ളതിനാല്‍ വീണ്ടും ടെണ്ടര്‍ ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല ഉന്നതാധികാര സമിതി നിര്‍ദ്ദേശിച്ചതിന്റെയ അടിസ്ഥാനത്തിലാണ് വീണ്ടും കൗണ്‍സില്‍ നടപടി. വീണ്ടും ടെണ്ടര്‍ ചെയ്ത് അതേ കരാറുകാരെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.  

സംസ്ഥാനത്തിന് പുറത്തു നിന്നൊന്നും കമ്പനികള്‍ വരാതിരിക്കുന്നതില്‍ അപാകതയുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ സാങ്കേതികത ഫലപ്രദമാണോയെന്നതില്‍ സംശയമുണ്ടെന്നും കഴിഞ്ഞതവണയും പ്രതിപക്ഷം എതിര്‍ത്തിട്ടും ഭരണകക്ഷിയുടെ താത്പര്യത്തില്‍ കൗണ്‍സില്‍ അംഗീകാരം നേടുകയായിരുന്നുവെന്നും ആരോപിച്ചു. സാങ്കേതികമായി കമ്പനിക്ക് യോഗ്യതയില്ലെന്നും ഇത്രയേറെ ഉയര്‍ന്ന തുക അംഗീകരിക്കാനാവില്ലെന്നും പ്രതി പക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍, കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍, യുഡിഎഫ് കൗണ്‍സിലര്‍മാരായ അഡ്വ.പി.എം. നിയാസ്, അഡ്വ. വിദ്യാ ബാലകൃഷ്ണന്‍, എസ്.വി. മുഹമ്മദ് ഷമീല്‍ തങ്ങള്‍ തുടങ്ങിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇത്രയും ഉയര്‍ന്ന നിരക്ക് ഉചിതമായിരിക്കില്ലെന്ന് എല്‍ഡിഎഫഅ കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ് ചൂണ്ടിക്കാട്ടിയെങ്കിലും വോട്ടിനിട്ടപ്പോള്‍ അജണ്ടയെ പിന്‍തുണക്കുകയായിരുന്നു. 23 നെതിരെ 46 വോട്ടിന് തീരുമാനം അംഗീകരിക്കുകയായിരുന്നു.  

ബീച്ചില്‍ കോതിയിലും ആവിക്കലിലുമായാണ് സീവറേജ് പ്ലാന്റ് ഒരുക്കുന്നത്. 59.77 കോടിയുടേയും 56.38 കോടിയുടേതുമാണ് പദ്ധതി. ഇത് അഞ്ച് വര്‍ഷത്തെ പരിപാലനമുള്‍പ്പെടെ 91.36 കോടി, 86.91 കോടി എന്നിങ്ങനെയാണ് ടെന്‍ഡറായത്. നിര്‍മാണ മേഖലയില്‍ മാത്രം പരിചയമുള്ള മിഡ് ലാന്‍ഡിനൊപ്പം മറ്റൊരു കമ്പനി കൂടി പങ്കാളിയാകും. തിരക്ക് കൂടിയതും വീതി കുറവുമായ നിരത്തില്‍ പണി എടുക്കുമ്പോള്‍ അധികചെലവ് വരുമെന്നും പല സ്ഥലങ്ങളിലും എസ്റ്റിമേറ്റിലുള്ളതിനേക്കാള്‍ ആഴം വേണ്ടി വരുമെന്നുമുള്‍പ്പെടെയുള്ള കാരണമാണ് തുക ഉയരാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാട്ടിയത്.  

Tags: corporationSewage Treatment Plant
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്റ്റേഷന്‍ വളപ്പില്‍ പ്ലാസ്റ്റിക് കത്തിച്ചു: മണ്ണാര്‍ക്കാട് പൊലീസിന് പിഴ ചുമത്തി നഗരസഭ

News

കോഴിക്കോട്  കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ വീടുകളില്‍ നിന്ന് 6,20,000 രൂപ പിടിച്ചെടുത്ത് വിജിലന്‍സ്, സംഭവം നാളെ വിരമിക്കാനിരിക്കെ

Kerala

തൃശൂര്‍ കോര്‍പ്പറേഷന് മുന്നിലെ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര റോഡില്‍ മറിഞ്ഞുവീണു

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭ ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയിലായി

Thiruvananthapuram

തിരുവനന്തപുരത്ത് റോഡപകടത്തില്‍ കോര്‍പറേഷന്‍ ജീവനക്കാരന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

അഭിനയ സരസ്വതി ബി.സരോജ ദേവി അന്തരിച്ചു; വിട പറഞ്ഞത് കന്നഡ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ

സംഘ മന്ത്രം അഗ്നിയായി ജ്വലിപ്പിച്ച…

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലെത്തുമ്പോള്‍

അനുപമം അന്നഭണ്ഡാര്‍ യോജന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies