Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊറോണാക്കാലത്ത് ആനന്ദന് ആനന്ദം ചിത്രം വര

കൊറോണക്കാലം തങ്ങളുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കാനുള്ള കാലമാക്കി മാറ്റിയ ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. കവിത എഴുത്തും കഥയെഴുത്തും തുടങ്ങി നിരവധി പുസ്തക രചനകള്‍ വരെ ഈ കാലത്തു നടന്നു കഴിഞ്ഞു. നിരവധി ചിത്രകാരന്‍മാര്‍ കൊറോണകാലത്തെ ക്യാന്‍വാസുകളില്‍ വരഞ്ഞിട്ടു. പടിയൂര്‍ നിവാസിയായ ആനന്ദബോസ് ഈ കൊറോണാക്കാലത്തെ ചിത്രം വരയുടെ ആനന്ദമാക്കി മാറ്റി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 17, 2020, 10:09 pm IST
in Kannur

ഇരിട്ടി: കൊറോണക്കാലം തങ്ങളുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കാനുള്ള കാലമാക്കി മാറ്റിയ ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. കവിത എഴുത്തും കഥയെഴുത്തും തുടങ്ങി നിരവധി പുസ്തക രചനകള്‍ വരെ ഈ കാലത്തു നടന്നു കഴിഞ്ഞു. നിരവധി ചിത്രകാരന്‍മാര്‍ കൊറോണകാലത്തെ ക്യാന്‍വാസുകളില്‍ വരഞ്ഞിട്ടു. പടിയൂര്‍ നിവാസിയായ ആനന്ദബോസ് ഈ കൊറോണാക്കാലത്തെ ചിത്രം വരയുടെ ആനന്ദമാക്കി മാറ്റി.

മാലൂര്‍ സ്വദേശിയും ഇപ്പോള്‍ പടിയൂരില്‍ കൃഷ്ണ സൗപയിലെ താമസക്കാരനുമാണ് ചിത്രകാരനായ ആനന്ദ ബോസ്. പ്രശസ്ത ചിത്രകാരന്‍ അന്തരിച്ച എം.വി. ദേവന്‍ മാസ്റ്ററുടെ ശിക്ഷണത്തില്‍ മയ്യഴി മലയാള കലാഗ്രാമത്തില്‍ പഠനം. പൊന്മണി ടീച്ചറും സുരേഷ് കൂത്തുപറമ്പും അന്നത്തെ അധ്യാപകനായിരുന്നു. വാട്ടര്‍കളറിലും ഓയില്‍ പെയിന്റിലുമായി ഇതുവരെയായി 400 റോളം ചിത്രങ്ങളും അക്രിലിക്കില്‍ മുന്നോറോളം ചിത്രങ്ങളും വരച്ചു. കൂടാതെ നിരവധി ക്രിസ്ത്യന്‍ പള്ളികളില്‍ അവസാനത്തെ അത്താഴം, അള്‍ത്താര എന്നിവക്ക് വര്‍ണ്ണങ്ങള്‍ നല്‍കി. നിരവധി സ്‌കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്കും വര്‍ണ്ണം നല്‍കി. കമേഴ്‌സ്യല്‍ രംഗത്തു കൂടി ജോലി ചെയ്യുന്ന ആനന്ദബോസ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അല്ലാത്ത നൂറുകണക്കിന് പരസ്യ ബോര്‍ഡുകളിലും തന്റെ സര്‍ഗ്ഗവാസനയുടെ അടയാളപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.  

ഇദ്ദേഹം വരച്ച കഥകളി എന്ന ചിത്രം രണ്ടുവര്‍ഷം മുന്‍പ് കൂത്തുപറമ്പ് സ്വദേശിയായ ഒരാള്‍ വലിയ വില നല്‍കിയാണ് വാങ്ങിയത്. താന്‍ വരച്ച കരുണമായന്‍ എന്ന ചിത്രം കാണാനിടയായ നിര്‍മ്മലഗിരി കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ജോസ്‌ലെറ്റ് മാത്യുവും ചിത്രം സ്വന്തമാക്കി തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇത് പോലെ നിരവധി അനുഭവങ്ങള്‍ വേറെയുമുണ്ടെന്ന് ആന്ദബോസ് പറയുന്നു.  

സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ നിന്ന് ചിത്രകലാ പഠനം പൂര്‍ത്തിയാക്കിയ അറിയപ്പെടുന്ന നാടക നടന്‍ കൂടിയായ മാലൂര്‍ സ്വദേശി പീറ്റക്കണ്ടി ആനന്ദന്റെയും സരോജിനിയുടെയും നാലുമക്കളില്‍ മൂത്ത മകനാണ് ആനന്ദ ബോസ്. മറ്റു രണ്ട് മക്കളും പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുമാരാണ്. രണ്ടാമനായ വിപിന്‍ദാസ് ചിത്രകാരനായി കോഴിക്കോട് ജോലി ചെയ്യുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ജിജി ചിത്രകലാധ്യാപികയാണ്. നാലാമത്തെ മകന്‍ സുധീഷ് ചിത്രകലയിലും ശില്‍പകലയിലും ഒരു പോലെ പ്രാവീണ്യം തെളിയിച്ച കലാകാരനാണ്. അതുകൊണ്ടുതന്നെ ആനന്ദബോസിന്റെ കുടുംബം ഒരു കലാ കുടുംബം എന്ന് പറയാം.  

കൊറോണാ കാലത്ത് നിരവധി ചിത്രങ്ങളാണ് ആന്ദബോസ് വരച്ചത്. എല്ലാം ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍. പ്രകൃതിയും കാലവും മനുഷ്യ ജീവിതവുമെല്ലാം അദ്ദേഹത്തിനന്റെ രചനകള്‍ക്ക് വിഷയങ്ങളായി. കൊറോണാ കാലത്ത് വീട്ടില്‍ അടങ്ങിയിരിക്കാന്‍ കഴിഞ്ഞത് തനിക്ക് ഏറെ പ്രയോജനം ചെയ്തതായും തന്റെ സര്‍ഗ്ഗ സൃഷ്ടികള്‍ക്ക് വളമായി മാറിയതായും ആനന്ദബോസ് പറഞ്ഞു. പടിയൂര്‍ സ്വദേശിനി ഷില്‍നയാണ് ഭാര്യ. ഏക മകള്‍ സൗപ ആനന്ദ് കടത്തും കടവ് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.

Tags: pictureലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവ അഭിഭാഷകയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വക്കീല്‍ ഗുമസ്തന്‍ മുഹമ്മദ് ഷഫീഖ് അറസ്റ്റില്‍

Kerala

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

Kerala

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

India

ഞങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ ഇന്ത്യയ്‌ക്കേ കഴിയൂ : കേണൽ സോഫിയ ഖുറേഷിയ്‌ക്ക് സല്യൂട്ട് നൽകുന്ന ബലൂച് പെൺകുട്ടി ; ചിത്രം വൈറൽ

Kerala

യുവതിയുടെ സ്വകാര്യ ചിത്രം കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്തു; വനിത ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.