Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

‘വീടിന് നമ്പര്‍ ഇല്ല, റേഷന്‍ കാര്‍ഡില്ല, ആധാറുമില്ല ജീവിച്ചിരിക്കുന്നതല്ലാതെ തെളിവൊന്നുമില്ല’; വൃദ്ധ ദമ്പതികള്‍ക്ക് സഹായം ലഭിക്കാത്തതിനുള്ള മറുപടി

ജീവിച്ചിരിക്കുന്നുവെന്ന് മാത്രം; രേഖകളൊന്നുമില്ല. ആധാറും, റേഷന്‍ കാര്‍ഡും ഇല്ല, കൂരയ്‌ക്ക് വീട്ടു നമ്പറും ഇല്ല. സര്‍ക്കാര്‍ സഹായം ലഭിക്കണമെങ്കില്‍ ഇതെല്ലാം വേണം. താമരശ്ശേരി പഞ്ചായത്തിലെ മൂന്നാംതോട് മുട്ട് കടവിലെ രാമന്‍ - കമല ദമ്പതികള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 09:48 am IST
in Kozhikode
ജന്മഭൂമി തിങ്കളാഴ്ച നല്‍കിയ വാര്‍ത്ത

ജന്മഭൂമി തിങ്കളാഴ്ച നല്‍കിയ വാര്‍ത്ത

താമരശ്ശേരി: ജീവിച്ചിരിക്കുന്നുവെന്ന് മാത്രം; രേഖകളൊന്നുമില്ല. ആധാറും, റേഷന്‍ കാര്‍ഡും ഇല്ല, കൂരയ്‌ക്ക് വീട്ട് നമ്പറും ഇല്ല. സര്‍ക്കാര്‍ സഹായം ലഭിക്കണമെങ്കില്‍ ഇതെല്ലാം വേണം. താമരശ്ശേരി പഞ്ചായത്തിലെ മൂന്നാംതോട് മുട്ട് കടവിലെ രാമന്‍ – കമല ദമ്പതികള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്. വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കാത്തതുകൊണ്ടായിരിക്കാം ഇവരെ സഹായിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ മത്സരവുമില്ല.  

എട്ട് വര്‍ഷം മുമ്പ് ഐഎവൈ പദ്ധതി പ്രകാരം ഈ ദമ്പതികള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മുറയ്‌ക്ക് പണി തീര്‍ത്ത് രേഖകള്‍ ഹാജരാക്കി അടുത്ത ഗഡു വാങ്ങിക്കണമെങ്കില്‍ മുന്‍കൂര്‍ പണം ചിലവാക്കി വീടിന്റെ പണി തീര്‍ക്കണം. അതിനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ അവസാന ഗഡു ലഭിച്ചില്ല. പണി പാതിവഴിയിലുമായി.  

സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് അയവില്ല. അടുത്തപദ്ധതിയുടെ സഹായം ലഭിക്കണമെങ്കില്‍ വീട് പണിതീര്‍ത്ത് പന്ത്രണ്ട് വര്‍ഷമെങ്കിലും കഴിയണം. വീട്ട് നമ്പര്‍ കിട്ടിയതിന് ശേഷം പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാലെ മറ്റൊരു പദ്ധതിയില്‍ പെടാന്‍ അര്‍ഹതയുണ്ടാവൂ. എന്നാല്‍ വീടിന് ഇതുവരെ നമ്പര്‍ കിട്ടിയിട്ടില്ല. നമ്പര്‍ കിട്ടണമെങ്കില്‍ ആധാറും, റേഷന്‍ കാര്‍ഡും, വീടിന്റെ പ്ലാനും തുടങ്ങി രേഖകള്‍ നിരവധി വേണം. ഭൂമിയില്‍ ജീവിച്ചിരിക്കുന്നതിന് മറ്റൊരു തെളിവുമില്ലാത്ത ഇവര്‍ക്ക് സഹായം ലഭിക്കാത്തിരിക്കാന്‍ സര്‍ക്കാറിന്റെ കണക്കില്‍ മറ്റൊരു കാരണവും വേണ്ട.  

പഞ്ചായത്തിന്റെ പട്ടികവിഭാഗക്കാര്‍ക്കുള്ള വീടുവാസയോഗ്യമാക്കാനുള്ള പദ്ധതിയില്‍ ഇവര്‍ ഒന്നാം നമ്പറുകാരിയായിരുന്നു.  എന്നാല്‍ പരിശോധനയ്‌ക്ക് വന്നപ്പോഴാണ് എട്ട് വര്‍ഷം മുമ്പ് സര്‍ക്കാറിന്റെ സഹായം ലഭിച്ചതറിഞ്ഞത്. പട്ടികയില്‍ നിന്ന് ഒഴിവാകാന്‍ ഇതു തന്നെ ധാരാളം.  

” ഇവരുടെ ദുരവസ്ഥ കണ്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ഒന്നരലക്ഷം രൂപ പാസായിട്ടുണ്ട്. അയല്‍ വാസിയായ മാര്‍ട്ടിന്റെ സഹായത്തോടെ പ്ലാനും മറ്റു രേഖകളും ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണ്‍ തടസ്സം കഴിഞ്ഞാല്‍ തുക അനുവദിക്കും. നാല് തവണയായി ഇവര്‍ക്ക് ഭക്ഷണത്തിനുള്ള കിറ്റ് എത്തിച്ചിട്ടുണ്ട്. 

അഗതി ആശ്രയ പദ്ധതി പ്രകാരമുള്ള കിറ്റ് നല്‍കിയിട്ടുണ്ട്. സ്വന്തമായി രേഖകള്‍ ഒന്നും ഇല്ലാത്തതാണ് ഇവരുടെ പ്രശ്‌നത്തിന് കാരണം” പഞ്ചായത്ത് മെമ്പര്‍ മഹേഷ് പറഞ്ഞു.  പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും വേണ്ടി പദ്ധതികള്‍ പലതും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അത് ഗുണഭോക്താക്കള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നില്ലെന്നാണ് രാമന്‍-കമല ദമ്പതികളുടെ അനുഭവവും തെളിയിക്കുന്നത്.

Tags: housebjpകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

Kerala

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

Kerala

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.