Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചെന്നൈയില്‍ നിന്ന് നൂറു പേര്‍ വന്നപ്പോള്‍ തന്നെ ഒരുക്കം പാളി; ഒന്നിനും വ്യവസ്ഥയില്ല, ക്വാറന്റെയിന്‍ കേന്ദ്രത്തില്‍ ബഹളം

എല്ലാവരേയും മാര്‍ ഇവാസിയോസ് കോളേജിലേക്ക് ക്വാറന്റ്‌റെനിലേക്ക് പറഞ്ഞയച്ചു. കോളേജിലെത്തിയവര്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും ആളുണ്ടായിരുന്നുല്ല.

Janmabhumi Online by Janmabhumi Online
May 6, 2020, 11:09 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: നാലര ലക്ഷം പ്രവാസികള്‍ എത്തിയാല്‍ സ്വീകരിക്കാന്‍ എല്ലാ ഒരുക്കവും ചെയ്തു എന്നു നാഴികയ്‌ക്കു നാല്‍പ്പതുവട്ടം പറയുന്ന സര്‍ക്കാര്‍ വാദം ശുദ്ധ തട്ടിപ്പാണെന്ന് വീണ്ടും തെളിഞ്ഞു. ചെന്നെയില്‍ നിന്ന് ഇന്നലെ 100 പേര്‍ എത്തിയപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ എല്ലാം പാളി. 

 തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജിലെ  ക്‌ളാസ് മുറികളില്‍ ബെഡ് ഇട്ടു എന്നതിനപ്പുറം ക്വാറന്റയിന്‍ ഒരുക്കങ്ങളൊന്നും ഇല്ലായിരുന്നു. അമരവിള ചെക്കുപോസ്റ്റു വഴി ചെന്നെയില്‍ നിന്ന് എത്തിയവര്‍ക്കായിരുന്നു ദുരിതനുഭവം. ചെക്ക് പോസ്റ്റില്‍ ഉള്‍പ്പെടെ കുറ്റവാളികളോടെന്നതു പോലെയായിരുന്നു പെരുമാറ്റം. അതിര്‍ത്തിയില്‍ പോലീസും ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും ഒക്കെ സാമൂഹ്യ അകലമോ ലോക്്ഡൗണ്‍ നിയന്ത്രണങ്ങലോ പാലിച്ചിരുന്നില്ല. എന്നാല്‍ തമിഴ് നാട്ടില്‍ നിന്നു വരുന്നവരെ ചട്ടം പടിപ്പിക്കാന്‍ മത്സരിച്ചു.

എല്ലാവരേയും മാര്‍ ഇവാസിയോസ് കോളേജിലേക്ക് ക്വാറന്റ്‌റെനിലേക്ക് പറഞ്ഞയച്ചു.  കോളേജിലെത്തിയവര്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും ആളുണ്ടായിരുന്നുല്ല.

സ്ത്രീകളെയെല്ലാം ഒരിത്തും പുരുഷന്മാരെ മറ്റൊരിടത്തും താമസിപ്പിക്കാനുള്ള നീക്കം കുടുംബമായി എത്തിയവര്‍ എതിര്‍ത്തു. പൊതു ശൗചാലയത്തോടും പൊതു കുളി മുറിയോടും പലര്‍ക്കും യോജിക്കാനായില്ല. സ്വന്തം വീട്ടിലോ പണം മുടക്കി ഹോട്ടലിലോ താമസിക്കാന്‍ പലരും തയ്യാറായി. അവരെ സോഷ്യലിസം പടിപ്പിക്കുകയായിരുന്നു ബന്ധപ്പെട്ടവര്‍. പലരും ബഹലം വച്ചതിനെ തുടര്‍ന്ന് കുടുംബമായി എത്തിയവരെ രാത്രി വൈകി ഐഎംജി യിലേക്ക് മാറ്റി.

ക്വാറന്ററ്റെന്‍ സംബന്ധിച്ച് ഒരു ധാരണയും ഇല്ലാത്തതാണ് പ്രശനം വഷളാക്കുന്നത്. ഒരേ ദിവസം തന്നെ മൂന്നു ഉത്തരവുകളാണ് ഇതുസംബന്ധിച്ച് ഇറക്കിയത്.  വീട്ടില്‍ ക്്വാറന്റൈയിന്‍ മതിയെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പലരും എത്തിയത്്. പിന്നീട് അത് ഏഴ് ദിവസം പ്രത്യേക കേന്ദ്രത്തില്‍ എന്നായി. ഏഴ് പി്ന്നീട് 14 ദിവസം എന്നാക്കി. ഒരോ ജില്ലയിലും ഒരോ രീതിയിലാണ് ഇ്ന്നലെ വന്നവരോട് പെരുമാറിയത്

Tags: ചെന്നൈCoronaക്വാറന്‍റൈന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

India

ചെന്നൈയിലെ ക്ഷേത്ര വിപുലീകരണം: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 5.11 കോടി രൂപ സംഭാവന നല്‍കി ഒരു സംഘം ഭക്തര്‍

Parivar

കണ്‍മുന്നില്‍ സ്‌ഫോടനം: ദൃക്‌സാക്ഷി കേശവന്‍ പറയുന്നു ‘ജീവന്‍ രക്ഷിച്ചത് വിവേകാനന്ദനും വിശപ്പും’

പുതിയ വാര്‍ത്തകള്‍

മതമൗലികവാദികൾക്ക് ഒരു ഇളവും നൽകില്ല ; മഹാരാഷ്‌ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കും 

നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകില്ല ; വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ല

പൂരം കലക്കലിൽ എഡിജിപിക്ക് ഗുരുതര വീഴ്ച; വിഷയം ഗൗരവത്തിലെടുക്കാന്‍ തയാറായില്ല, ഡിജിപിയുടെ റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി

‘ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾക്ക് വേണ്ട’ ; എസ്‌സി‌ഒ യോഗത്തിൽ നുണക്കഥകൾ പറഞ്ഞ് പരത്തി പാക് വിദേശകാര്യ മന്ത്രി 

എഡിജിപിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; സന്നിധാനത്തേയ്‌ക്കുള്ള ട്രാക്ടർ യാത്ര മനഃപൂർവം, ഇത്തരം പ്രവൃത്തികൾ ദൗർഭാഗ്യകരം

കാലിക്കറ്റ് സ‍ർവകലാശാല സിലബസിൽ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതിയുടെ ശുപാ‍ർശ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ തൂങ്ങിമരിച്ചനിലയിൽ

കീം ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും; അപ്പീല്‍ നല്‍കുമോയെന്ന് സംസ്ഥാനത്തോട് സുപ്രീംകോടതി

രാജ്യത്തെ ആദ്യ സഹകരണ സര്‍വകലാശാലയ്ക്ക് കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ നിലവിളക്ക് കൊളുത്തി തുടക്കം കുറിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ പട്ടേല്‍ സമീപം

സഹകരണ വിദ്യാഭ്യാസത്തിന് ഇനി പുതിയ സാധ്യതകള്‍

നാഷണല്‍ ഹെറാള്‍ഡ് സാമ്പത്തിക ക്രമക്കേട്: വിധി 29ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies