Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തമിഴ്‌നാടിന്റെ സാങ്കേതിക പ്രശ്‌നം: ആദ്യ ദിനം കുമളി വഴി കേരളത്തിലേക്ക് എത്തിയത് ചുരുക്കം പേര്‍

ഒന്നര മാസത്തിന് ശേഷം കേരളാ- തമിഴ്‌നാട് അതിര്‍ത്തിയിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി പൊതു ജനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കിയതിന് ശേഷമുള്ള ഒന്നാമത്തെ ദിനം കുമളി ചെക് പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് എത്തിച്ചേരാനായത് കേവലം മുപ്പതില്‍ താഴെ ആളുകള്‍ക്ക് മാത്രം.

Janmabhumi Online by Janmabhumi Online
May 4, 2020, 11:28 pm IST
in Idukki
കുമളി പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ നടപടികള്‍ക്കായി കാത്തിരിക്കുന്ന കൈക്കുഞ്ഞുമായെത്തിയ കുടുംബം

കുമളി പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ നടപടികള്‍ക്കായി കാത്തിരിക്കുന്ന കൈക്കുഞ്ഞുമായെത്തിയ കുടുംബം

FacebookTwitterWhatsAppTelegramLinkedinEmail

കുമളി: കേരളത്തിന്റെ മുന്നൊരുക്കങ്ങള്‍ ആദ്യ ദിവസം വിഫലമായി. ഒന്നര മാസത്തിന് ശേഷം കേരളാ- തമിഴ്‌നാട് അതിര്‍ത്തിയിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി പൊതു ജനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കിയതിന് ശേഷമുള്ള ഒന്നാമത്തെ ദിനം കുമളി ചെക് പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് എത്തിച്ചേരാനായത് കേവലം മുപ്പതില്‍ താഴെ ആളുകള്‍ക്ക് മാത്രം.  

സ്ത്രീകളായിരുന്നു എത്തിയവരില്‍ ഭൂരിഭാഗവും. ഇതില്‍ കൈക്കുഞ്ഞുങ്ങളുമായി മൂന്നുപേര്‍ ഉïായിരുന്നു. കുമളി, വണ്ടിപ്പെരിയാര്‍, ഉപ്പുതറ, വാഴത്തോപ്പ് എന്നിങ്ങനെ ഇടുക്കി ജില്ലയില്‍ നിന്നുള്ളവരും ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാരുമാണ് ഇന്നലെ എത്തിയത്. രാവിലെ എട്ടുമുതല്‍ വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ തുറന്ന് യാത്രക്കാരെ പ്രതീക്ഷിച്ചുവെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഒരു വനിത ആദ്യമായി എത്തിയത്. ജില്ലാകളക്ടര്‍ പാസിന് അനുമതി നല്‍കുന്ന മുറയ്‌ക്കാണ് പ്രവേശനം അനുവദിക്കുന്നത്. ഇന്നലെ എത്തിയവരില്‍ കൂടുതല്‍ പേരും തമിഴ്നാട്ടില്‍  ജോലി ചെയ്യുന്നവരാണ്.  

അന്തര്‍ സംസ്ഥാന യാത്രകള്‍ക്കായി തമിഴ്‌നാട് ക്രമീകരിച്ചുട്ടുള്ള ഓണ്‍ലൈന്‍ നടപടികളില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതാണ് മുന്‍കൂട്ടി അപേക്ഷ നല്‍കിയവര്‍ക്ക് യാത്രാ അനുമതി നല്‍കുന്നതില്‍ തടസ്സമായത്. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ തേനി ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ജില്ലകളും റെഡ് സോണിന്റെ ഭാഗമായതോടെ ഇത്തരം പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തത് സ്വധേശത്തേക്ക് എത്തിചേരാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായി. കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് എത്തുന്നവര്‍ക്ക് ക്വാറന്‍ൈന്‍ ക്രമീകരണങ്ങള്‍ സജ്ജമാക്കാത്തതും അയല്‍ സംസ്ഥാനത്തിന്റെ മെല്ലേ പോക്കിന് കാരണമായി.  

പ്രതിദിനം അഞ്ഞൂറിലധികം ആളുകളെ മുന്നില്‍ കണ്ട് കുമളിയില്‍ വിപുലമായ തയ്യാറെടുപ്പുകളാണ് ജില്ലാ ഭരണകൂടം നടത്തിയിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി തമിഴ്‌നാട് അറിയിച്ചതോടെ ഇന്ന് മുതല്‍ കൂടുതല്‍ പേര്‍ എത്തി തുടങ്ങുമെന്ന് അധികൃതര്‍ പറയുന്നു.  

ക്വാറന്റൈന്‍ സൗകര്യം തീരെയില്ലാത്തവരെ അതത് ഇടങ്ങളിലെ കൊവിഡ് കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കും. വരുന്ന എല്ലാവര്‍ക്കും കുടിവെള്ളം, ടോയ്ലെറ്റ്, വിശ്രമം, നിസ്‌കാരം തുടങ്ങിയവയ്‌ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്ന് അനുമതി ലഭിച്ചു വരുന്ന മുറയ്‌ക്ക് കടന്നുവരുന്ന എല്ലാവര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു.  

നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ എസ്. ഹരികുമാറിന്റെ നേതൃത്വത്തിലാണ് കുമളിയില്‍ സജജീകരണങ്ങള്‍ നടത്തിവരുന്നത്. ഡെപ്യൂട്ടി ഡിഎംഒ ഡോ. സുഷമ,  കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹന്‍ തുടങ്ങിയവരും വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്ത് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.

Tags: ഇതര സംസ്ഥാന തൊഴിലാളികള്‍idukkicovidCorona
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ ഓഫ് റോഡ് ജീപ്പ് സഫാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി, വിലക്ക് ബാധകമല്ലാത്ത വിഭാഗങ്ങള്‍ ഇവയാണ്

Kerala

മകന്റെ മുന്നിൽ വെച്ച് ഭർത്താവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു

എഡിസണ്‍
Kerala

ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖല: സംഘത്തിലുള്‍പ്പെട്ട യുവതിയെ ചോദ്യം ചെയ്തു; ഇടുക്കിയില്‍ അറസ്റ്റിലായത് എഡിസന്റെ സുഹൃത്തായ റിസോര്‍ട്ടുടമ

Kerala

വായ്പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

Kerala

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കി

പുതിയ വാര്‍ത്തകള്‍

അദ്ധ്യാത്മരാമായണം – രാമായണ മാസം; ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

ഇന്ത്യയുടെ ആകാശയുദ്ധത്തിന് കരുത്തേകാന്‍ യുഎസില്‍ നിന്നുള്ള യുദ്ധക്കഴുകനായ അപ്പാച്ചെ ജൂലായ് 21ന് എത്തുന്നു

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടം, ജനങ്ങളെ വഴിയില്‍ തടഞ്ഞുളള സമരത്തോട് യോജിപ്പില്ല: മന്ത്രി ഗണേഷ് കുമാര്‍

എല്ലാ സ്കൂളുകളിലും രാവിലെ പ്രാർത്ഥനയ്‌ക്കിടെ ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണം : ഉത്തരവിറക്കി ഉത്തരാഖണ്ഡ് സർക്കാർ

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം: ഡോ സി.വി ആനന്ദ ബോസ്

ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ തേച്ചു : എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies