Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈറസ് ബാധിതരുടെ കണക്കുകള്‍ മറച്ചു വയ്‌ക്കുന്നുണ്ടോ എന്ന് ആശങ്ക

പലയിടങ്ങളിലും ജില്ലാ കളക്ടറും ആരോഗ്യ പ്രവര്‍ത്തകരും പുറത്ത് വിടുന്ന രോഗികളുടെ കണക്കുകള്‍ വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങളില്‍ ഇല്ലാതാകുന്നു. സംസ്ഥാനത്ത് മികച്ച പ്രതിരോധം ഉണ്ടെന്ന് വരുത്താനുള്ള ശ്രമമെന്നാണ് പ്രധാന ആരോപണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 3, 2020, 10:20 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ ബാധിതരുടെ കണക്കുകള്‍ കുറച്ച് കാട്ടുന്നുവെന്ന് സംശയം. പലയിടങ്ങളിലും  ജില്ലാ കളക്ടറും ആരോഗ്യ പ്രവര്‍ത്തകരും പുറത്ത് വിടുന്ന രോഗികളുടെ കണക്കുകള്‍ വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങളില്‍ ഇല്ലാതാകുന്നു. സംസ്ഥാനത്ത് മികച്ച പ്രതിരോധം ഉണ്ടെന്ന് വരുത്താനുള്ള ശ്രമമെന്നാണ് പ്രധാന ആരോപണം.

ജനുവരി 30ന് കൊല്ലത്ത് നാലു രോഗികള്‍ ഉണ്ടെന്നും അവരുടെ വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ മറച്ചുവെച്ചു എന്നുമാണ് ആര്‍എസ്പി നേതാവ് ഷിബു ബേബിജോണ്‍ ഫേസ് ബുക്കിലൂടെ വ്യക്തമാക്കിയത്. പാരിപ്പള്ളി മെഡിക്കല്‍കോളേജിലെ കൊറോണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മീനാറ വാര്‍ഡ് മെമ്പറെ മൂന്ന് ദിവസം കഴിഞ്ഞ് തിരികെ വിട്ടു,  വീട്ടുകാരുടെ സ്രവം പോലും ശേഖരിച്ചില്ല. തുടങ്ങിയ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.

ഇടുക്കിയിലും സമാന സംഭവം ഉണ്ടായി. മൂന്ന് പോസിറ്റീവ് കേസുകളുണ്ടെന്ന് ജില്ലാ കളക്ടര്‍ രാവിലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വൈകുന്നേരം ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷേധിച്ചു. പുനഃപരിശോധനാ ഫലത്തില്‍ മൂന്ന് ഫലവും നെഗറ്റീവ് എന്നാണ് രണ്ട് ദിവസം കഴിഞ്ഞ് മുഖ്യമന്ത്രി വിശദീകരിച്ചത്. മൂന്നുപേരെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

കോഴിക്കോടും കാസര്‍കോടും നേരത്തെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായി. നിര്‍മ്മിതി കണക്കുകള്‍ പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയത് ഈ സംശയത്തെ ബലപ്പെടുത്തുന്നു.  

ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിക്കുന്നതും ഒഴിവാക്കുന്നതും കൃത്യമായ പരിശോധനകളിലൂടെ അല്ലെന്ന ആശങ്കയും വര്‍ധിക്കുന്നുണ്ട്. സാധാരണ പകര്‍ച്ചവ്യാധി ഘട്ടങ്ങളില്‍ ഒരു ലക്ഷം പേരുള്ള സ്ഥലത്ത് ഏറ്റവും കുറഞ്ഞത് 500 പേരുടെ എങ്കിലും സ്രവങ്ങള്‍ പരിശോധിച്ച് നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തണം. ആ സ്ഥലത്ത് ഒരാഴ്ചയക്കുള്ളില്‍ ആര്‍ക്കും പോസിറ്റീവ് ആകാതിരിക്കുകയും ഒരു ലക്ഷത്തിന് 100 പേരുടെ സ്രവമെങ്കിലും വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തുകയും വേണം. എന്നാല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും മൂന്ന് ദിവസം പോലും എടുക്കാതെ ഹോട്ട്‌സ്‌പോട്ടുകള്‍ മാറി മറിയുകയാണ്. മാത്രമല്ല ഇപ്പോഴും സ്രവ പരിശോധനകളുടെ എണ്ണത്തില്‍ കുറവ് എന്ന നിഗമനത്തിലാണ് ഐഎംഎ അടക്കമുള്ള സംഘടനകള്‍.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.