Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്പ്രിംങ്കളറിനേയും അമേരിക്കയ്‌ക്ക് വിഭവ ഭൂപടം വിറ്റ വിവാദത്തേയും കൂട്ടികെട്ടി പിണറായി; തോമസ് ഐസക്കിന് പരസ്യ മറുപടി

വിവാദത്തിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി ആരോപിച്ചിരുന്നു. തുടര്‍ന്ന് തോമസ് ഐസക്ക് ഫെസ് ബുക്കില്‍ വലിയ ലേഖനം എഴുതിയെങ്കിലും ഫലമുണ്ടായില്ല.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Apr 27, 2020, 09:45 am IST
in Kerala

തിരുവനന്തപുരം: സ്പ്രിംങ്കളര്‍ വിവാദത്തിനു പിന്നില്‍ ഡോ. തോമസ് ഐസക്ക് എന്ന് പറയാതെ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ വിവാദത്തിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നു പറഞ്ഞ പിണറായി അത് ഐസക്കാണെന്ന് തറപ്പിക്കുകയായിരുന്നു പ്രതിവാര ടെലിവിഷന്‍ പരിപാടിയായ ‘ നാം  മുന്നോട്ടി‘ല്‍.  

 ഇപ്പോഴത്തെ വിവാദത്തോട് ചേര്‍ത്തു നിര്‍ത്താവുന്നത് കേരളത്തിന്റെ വിഭവ ഭൂപടം അമേരിക്കയ്‌ക്ക് വിറ്റു എന്ന വിവാദമാണ് എന്ന്  മുഖ്യമന്ത്രി അംഗീകരിക്കുമ്പോള്‍ അത് ഉദ്ദേശിക്കുന്നത് ആരെയെന്ന് വ്യക്തം.. ഡോ തോമസ് ഐസക്ക് പ്രതിക്കൂട്ടിലായ വിഭവഭൂപടം സംബന്ധിച്ച വിവാദം സി.പി.എമ്മിലെ ചേരിപ്പോരിന് ആക്കം കൂട്ടിയിരുന്നു. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ,തോമസ് ഐസക്കിനെ പിന്തുണയക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

 ദേശരക്ഷാനിയമം അനുസരിച്ച് ഭൂപടങ്ങളും ഭൂപട നിര്‍മാണവും ഔദ്യോഗിക രഹസ്യനിയമത്തിന്റെ പരിധിയില്‍ വരും. വിദേശ സര്‍ക്കാരുകളെ ഈ മേഖലയില്‍ കടന്നുവരാന്‍ അനുവദിക്കാന്‍ പാടില്ല. സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കര്‍ശന നിയന്ത്രണത്തിന് വിധേയമായി മാത്രം ഉപയോഗിക്കാവുന്ന രഹസ്യഭൂപടങ്ങള്‍ ഭൂപടനിര്‍മാണത്തിന്റെ മറവില്‍ വിദേശീയര്‍ക്ക് കൈമാറിയെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയുമായി. എതിര്‍പ്പുണ്ടായിരുന്നിട്ടും അന്ന് തോമസ് ഐസക്കിന് താന്‍ പിന്തുണ നല്‍കിയ കാര്യം മറക്കരുതെന്നും പിണറായി സൂചിപ്പിച്ചു

‘നാം  മു‌ന്നോട്ടു‘എന്ന  ടെലിവിഷന്‍  പരിപാടിയില്‍ ഇതുസംബന്ധിച്ച് പിണറായി  വിജയന്‍ നല്‍കിയ വിശദീകരണം ഇങ്ങനെ

‘അക്കാലത്ത് വളരെ രസകരമായ രീതിയില്‍ ആയിരുന്നു ആക്ഷേപം ഉയര്‍ന്നു വന്നത്. നമ്മളെല്ലാം അപകടത്തില്‍ ആകാന്‍ പോകുന്നുവെന്ന മട്ടിലായിരുന്നു അത്  പ്രചരിപ്പിച്ചിരുന്നത്. അതെല്ലാം ചിലരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. ചില പ്രത്യേക വ്യക്തികളെ ലക്ഷ്യമിട്ടുകൊണ്ടുളള ആക്രമണങ്ങള്‍ വളരെ വലുതായിരുന്നുവെന്ന്  നാമോര്‍ക്കണം. അത്തരം കാര്യങ്ങളിലേക്ക് വിശദമായി ഞാന്‍ പോകുന്നില്ല, എങ്കിലും പറഞ്ഞുവന്നപ്പോള്‍ ഞാനോര്‍ക്കുന്നത് ഒന്നു രണ്ടു പേര്‍ക്കെതിരെ കേന്ദ്രീകരിച്ചുളള  ആക്രമണം ഒരു ഘട്ടത്തില്‍ വന്നതാണ്. അത് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ആയതുകൊണ്ട് അതിനെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച് ഞാനും രംഗത്തുവന്നു. അപ്പോള്‍  ചിലരെന്നോട് ചോദിച്ചു നിങ്ങളെന്തിനാണ് ഇങ്ങനെ മിനക്കെടുന്നത്. നിങ്ങളെ പറ്റിയൊന്നും പറഞ്ഞിട്ടില്ലല്ലോ എന്ന്.  അങ്ങനെയല്ലല്ലോ നാം കാര്യങ്ങള്‍ കാണേണ്ടത്. ബോധപൂര്‍വം ആളുകളെ ലക്ഷ്യമിട്ട് തകര്‍ക്കുന്നതിനുളള ശ്രമങ്ങളാണ് അന്ന് നടന്നിട്ടുളളത്’

വിവാദത്തിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി ആരോപിച്ചിരുന്നു. തുടര്‍ന്ന് തോമസ് ഐസക്ക് ഫെസ് ബുക്കില്‍ വലിയ ലേഖനം എഴുതിയെങ്കിലും ഫലമുണ്ടായില്ല.

സര്‍ക്കാര്‍ എടുക്കുന്ന ഒരു ശരിയായ തീരുമാനവും അനാവശ്യ വിവാദങ്ങളുടെ പേരില്‍  പിന്‍വലിക്കില്ലെന്നും അസന്ദിഗ്ദമായി മുഖ്യമന്ത്രി വ്യക്തമാക്കി

Tags: Thomas Isaacpinarayiusa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അലി ലാരിജാനിയെ വധിച്ചതുകൊണ്ട് ഇറാന്‍ നേതൃത്വത്തെ തകര്‍ക്കാന്‍ കഴിയില്ല ; ഇസ്രായേലിനെതിരെ വീണ്ടും മൂർച്ചയുള്ള വാക്കുകളുമായി അരാഗ്ചി

World

ഹോർമുസ് കടലിടുക്ക് യുഎസ്, ഇസ്രായേൽ കപ്പലുകൾക്ക് മുന്നിൽ മാത്രമേ അടച്ചിട്ടുള്ളൂ: ശത്രുക്കളോട് വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.