Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാട്ടുകാരുടെ മുന്നറിയിപ്പ് വനം വകുപ്പധികൃതര്‍ അവഗണിച്ചു, നാരായണന് ജീവന്‍ നഷ്ടമായി

കഴിഞ്ഞ ദിവസം ഇതേ ആന ഫാമിലെ നിരവധി വാഴകള്‍ നശിപ്പിച്ചിരുന്നു. കൂട്ടത്തില്‍ മറ്റൊരാന കൂടി ഉള്ളതായും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വനം വകുപ്പ് ഇത് അവഗണിക്കുകയായിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 26, 2020, 10:13 pm IST
in Kannur
NARAYANAN

NARAYANAN

ഇരിട്ടി: നാലുദിവസം മുന്‍പേ വനം വകുപ്പധികൃതര്‍ക്ക് നാട്ടുകാര്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതാണ് ആറളം ഫാമിലെ ജീവനക്കാരനായ നാരായണന് ജീവന്‍ നഷ്ടപ്പെടാനിടയാക്കിയത്. കാലിന് സാരമായി പരിക്കേറ്റ ആന നാല് ദിവസമായി പ്രദേശത്തുള്ളതായി ഇവര്‍ വനം വകുപ്പധികൃതര്‍ക്ക് വിവരം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഇതേ ആന ഫാമിലെ നിരവധി വാഴകള്‍ നശിപ്പിച്ചിരുന്നു. കൂട്ടത്തില്‍ മറ്റൊരാന കൂടി ഉള്ളതായും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വനം വകുപ്പ് ഇത് അവഗണിക്കുകയായിരുന്നു. ഈ വിവരം ഫോണിലൂടെ വിളിച്ചറിയിച്ചയാളെ ചീത്ത പറയുന്ന അവസ്ഥയാണ് വനം വകുപ്പധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത് എന്നാണ് സമീപവാസികള്‍ പറഞ്ഞത്.  

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് ഏഴാമത്തെ മരണമാണ് ആറളം ഫാമില്‍ ഉണ്ടാകുന്നത്. ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടും അധികൃതര്‍ നിസ്സംഗത പാലിക്കുന്നതില്‍ ജനരോഷം ശക്തമാണ്. ഏതു നിമിഷവും ജനങ്ങളുടെ ജീവിതവും വസ്തുവകകളും കാട്ടാനകള്‍ അപഹരിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത് എന്നാണ് ഫാമിലെ ജീവനക്കാരും പുനരധിവാസ മേഖലയിലെ ആദിവാസികളും പറയുന്നത്. മുന്‍പ് രാത്രികാലങ്ങളില്‍ മാത്രം ഉണ്ടായിരുന്ന ഇത്തരം അക്രമങ്ങള്‍ ഇപ്പോള്‍ പകലും ഉണ്ടാവുകയാണെന്നതും ഭീതി വര്‍ദ്ധിപ്പിക്കുകയാണ്.  

മൂന്ന് മണിക്കൂറിലേറെ മൃതദേഹം വഴിയില്‍ കിടന്നിട്ടും വനം വകുപ്പുകാര്‍ തിരിഞ്ഞു നോക്കാത്തതില്‍ സഹ ജീവനക്കാരും നാട്ടുകാരും ശക്തമായ പ്രതിഷധത്തിലാണ്. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള ശ്രമം ഇവര്‍ തടസ്സപ്പെടുത്തി. ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റുന്നത് രൂക്ഷമായ വാക്കേറ്റത്തിനിടയാക്കി. വനം വകുപ്പധികൃതര്‍ സ്ഥലത്തെത്താതെ മൃതദേഹം ഇവിടെ നിന്നും മാറ്റാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ തറപ്പിച്ചു പറഞ്ഞു. ഇതിനിടയില്‍ 12 മണിയോടെ ഡെപ്യൂട്ടി റേഞ്ചര്‍ ജയേഷ് ജോസഫിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി. തുടര്‍ന്ന്‌നടത്തിയ ചര്‍ച്ചക്കൊടുവിലാണ് മൃതദേഹം പരിയാരത്തേക്കു മാറ്റാന്‍ ഫാമിലെ തൊഴിലാളികളും ജീവനക്കാരും നാരായണന്റെ നാട്ടുകാരും അനുവദിച്ചത്. ഇനി ഒരു മരണം കാട്ടാനമൂലം ആറളം ഫാമില്‍ ഉണ്ടായാല്‍ വനപാലകരും ആനകളും പിന്നെ ഫാമിലിറങ്ങില്ലെന്ന് ചിലര്‍ ഇതിനിടയില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.  

Tags: ആറളംnarayanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

ആറളം ഫാമില്‍ കാട്ടാനക്കൂട്ടങ്ങള്‍ കശുമാവിന്‍ തോട്ടങ്ങളും നിലംപരിശാക്കുന്നു; രണ്ട് മാസത്തിനിടയില്‍ നശിപ്പിച്ചത് 430 കശുമാവുകള്‍

Kerala

സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ഭരത് ഗോപിയേയും ചെയ്തത്‌ സച്ചിദാനന്ദന്മാരും ചരുവില്‍മാരും ഓര്‍ക്കണം : വിജയകൃഷ്ണന്‍

Kannur

ആറളം ഫാമില്‍ കാട്ടാനകളുടെ സംഹാര താണ്ഡവം; ചെത്ത് തൊഴിലാളിയുടെ ബൈക്ക് തകര്‍ത്തു, ആനയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്

Kannur

”ആനമതില്‍ നിര്‍മ്മിക്കൂ മനുഷ്യ ജീവന്‍ രക്ഷിക്കൂ, ഞങ്ങള്‍ നിങ്ങളോടൊപ്പം’: ആറളം ഫാമില്‍ ബിജെപിയുടെ ദ്വിദിന സഹവാസ സമര സംഗമം ഉദ്ഘാടനം നാളെ

ആറളം ഫാമിലെ ഒന്‍പതാം ബ്ലോക്കില്‍ കാട്ടാന തകര്‍ത്ത കുടിലിനു മുന്നില്‍ കാട്ടാന അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട പുതുശ്ശേരി ബാലനും കുടുംബവും
Kannur

ആറളം ഫാമില്‍ ഭീതിപരത്തി കാട്ടാനകള്‍; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്, ആറുവയസ്സുകാരന്‍ രക്ഷപ്പെട്ടത് അമ്മയുടെ ഇടപെടൽ മൂലം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.