Thursday, June 19, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ടെലി മെഡിസിന്റെ പേരിലും ഡാറ്റ ചോര്‍ച്ച; സ്വകാര്യ കമ്പനി എന്ന് വ്യക്തമാക്കാതെ ‘ക്വിക് ഡോക്ടറി’ന് വ്യക്തി- ആരോഗ്യ വിവരങ്ങള്‍ കൈമാറി

ടെലിമെഡിസിന്‍ രംഗത്ത് വാണിജ്യാടിസ്ഥാനത്തില്‍ ബിസിനസ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ ഈ വിവരങ്ങളും ഇതൊരു സ്വകാര്യ കമ്പനിയാണെന്നുമുള്ള വിവരങ്ങള്‍ മറച്ചുവെച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറുകയായിരുന്നു.

Janmabhumi Online by Janmabhumi Online
Apr 19, 2020, 09:03 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജനങ്ങളുടെ വ്യക്തി- ആരോഗ്യ വിവരങ്ങളുടെ വന്‍ കൈമാറ്റം നടന്നതായി ആരോപണം. സ്പ്രിംക്ലര്‍ ഇടപാടിന് പിന്നാലെയാണ് ഇതും പുറത്തുവന്നിരിക്കുന്നത്. കോവിഡിന്റെ മറവില്‍ ടെലിമെഡിസിന്‍ സേവനം എന്ന അവകാശപ്പെട്ടാണ് ഈ കമ്പനി ഉദയം ചെയ്തിരിക്കുന്നത്.  

രണ്ടുമാസം മുമ്പ് മാത്രം തുടങ്ങിയ ഈ കമ്പനിക്ക് യാതൊരു സുരക്ഷാ കരാറുമില്ലാതെ സംസ്ഥാന ഐടി വകുപ്പ് ടെലി മെഡിസിനുള്ള ചുമതലകള്‍ നല്‍കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തശേഷം 2020 ഫെബ്രുവരി 19-നാണ് ക്വിക് ഡോക്ടര്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത്. അന്നുതന്നെ കമ്പനിയിലെ ഡയറക്ടര്‍മാര്‍ അംഗങ്ങളായി മറ്റൊരു ധനകാര്യ കമ്പനിയും രജിസ്റ്റര്‍ ചെയ്തു.

ടെലിമെഡിസിന്‍ രംഗത്ത് വാണിജ്യാടിസ്ഥാനത്തില്‍ ബിസിനസ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ ഈ വിവരങ്ങളും ഇതൊരു സ്വകാര്യ കമ്പനിയാണെന്നുമുള്ള വിവരങ്ങള്‍ മറച്ചുവെച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറുകയായിരുന്നു. കോവിഡ് കാലത്ത് രോഗികള്‍ക്ക് ആശുപത്രികളില്‍ പോകാനുള്ള ബുദ്ധിമുട്ട് പരിഹരിച്ച് ടെലിമെഡിസിന്‍ സംവിധാനമൊരുക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് ക്വിക് ഡോക്ടറുടെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തിയത്. 

തുടര്‍ന്ന് ഈ കമ്പനിക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണമെന്ന് ഐടി മിഷന്‍ ഐഎംഎയ്‌ക്ക് കത്തുനല്‍കി. എന്നാല്‍ ഐഎംഎ  പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ക്വിക് ഡോക്ടര്‍ മുന്നോട്ട് വന്നില്ല പകരം ഐടി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഇവയെല്ലാം പൂര്‍ത്തിയാക്കിയത്.  

ദിനം പ്രതി 70 ഓളം കോളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ക്വിക് ഡോക്ടറിനെ തേടിയെത്തി തുടങ്ങുകയും ചെയ്തു. അതിനിടെ സ്പ്രിംക്‌ളര്‍ വിവാദം വന്നതോടെ ടെലിമെഡിസിന്‍ സേവനം കമ്പനി മരവിപ്പിച്ചു. ഇക്കാര്യം ഡോക്ടര്‍മാരെ അറിയിച്ചിട്ടില്ല. കോള്‍സെന്റര്‍ നമ്പറിലേക്ക് വിളിച്ചാല്‍ കിട്ടില്ല. കമ്പനിയുടെ സേവനത്തെക്കുറിച്ച് പല ഡോക്ടര്‍മാരും ഐഎംഎ ഭാരവാഹികളോട് സംശയം പ്രകടിപ്പിച്ചിരുന്നു. സേവനം കാര്യക്ഷമമല്ലെന്ന് പലരും വ്യക്തമാക്കിയതോടെ ഐഎംഎ നേരിട്ട് ടെലിമെഡിസിന്‍ സേവനം തുടങ്ങുകയായിരുന്നു.  

നിലവിലെ അന്തരീക്ഷം കണക്കിലെടത്ത് പെട്ടന്നുണ്ടാക്കിയ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ സേവനം ആരംഭിച്ചതാണ് ദുരൂഹതയുണര്‍ത്തുന്നത്. അതേസമയം സാമൂഹികപ്രതിബന്ധതകൊണ്ടാണ് ടെലിമെഡിസിന്‍ സേവനം ലഭ്യമാക്കാമെന്ന് സര്‍ക്കാരിനെ അറിയിച്ചതെന്ന് ക്വിക്ക് ഡോക്ടര്‍ കമ്പനി പ്രതിനിധി പറഞ്ഞു. ഇതിന്റെ ഡേറ്റയെല്ലാം സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും അവര്‍ പറയുന്നത്്.

Tags: doctorpinarayicovidCoronamedicineസ്പ്രിങ്ക്ളര്‍sprinkler agreementഐടി മിഷന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടറായി വിലസിയ മെയില്‍ നഴ്‌സ് അറസ്റ്റില്‍, ചികില്‍സ നടത്തിയത് വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Kerala

വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

ഭാരതാംബയുടെ ചിത്രത്തെയും ദേശീയഗാനത്തെയും അവഹേളിച്ച് മന്ത്രി ശിവൻകുട്ടി; രാജ്ഭവനിൽ നടന്ന ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയി

കൊച്ചി ടസ്‌കേഴ്സിന് 538 കോടി നല്‍കണമെന്ന ട്രൈബ്യൂണലിന്റെ വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

മയക്കുമരുന്നിന് അടിമയായി മാസങ്ങളോളം ജയിലിൽ കിടന്നു, പിന്നീട് നായക വേഷത്തിലും വില്ലൻ വേഷത്തിലും പ്രശസ്തി നേടി : ഇപ്പോൾ പ്രഭാസിനൊപ്പം 

പരീക്ഷണത്തിനിടെ എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു

കൂടുതൽ മുൻകരുതലുകൾ ഇനി അനിവാര്യം ; അന്താരാഷ്‌ട്ര വിമാന സർവീസുകൾ 15% കുറയ്‌ക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ 

സദാചാര വിചാരണ: കണ്ണൂരില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഭാരതം-ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് നാളെ തുടക്കം; പുതുമോടിയില്‍ ഇംഗ്ലീഷ് പരീക്ഷ

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പ നിര്‍മാണം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കും

ഇസ്രയേലിലെ ജനവാസകേന്ദ്രങ്ങൾക്കും ആശുപത്രിക്കും നേരെ ഇറാന്റെ കനത്ത ആക്രമണം; നിരവധി പേർക്ക് പരിക്കേറ്റതായി സൊറോക്ക അശുപത്രി അധികൃതർ

വായന; സാന്ത്വനവും സന്ദീപനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies