Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ പാക്കേജ് ഫണ്ട് അപര്യാപ്തം; കുടുംബശ്രീ വായ്‌പ അപേക്ഷകരെ ഒഴിവാക്കാന്‍ രഹസ്യ നിര്‍ദേശം

ആലപ്പുഴ ജില്ലയിലെ മാത്രം കണക്കെടുത്താല്‍ ഈ പ്രഖ്യാപനത്തിലെ അപാകം വ്യക്തമാകും. കുടുംബശ്രീ വഴി വായ്‌പ നല്‍കാന്‍ ആലപ്പുഴ ജില്ലയ്‌ക്ക് മാറ്റിവെച്ചിരിക്കുന്നത് 147 കോടി രൂപയാണ്. 5055 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 2.60 ലക്ഷം പേരാണ് പലിശയില്ലാ വായ്‌പയ്‌ക്കായി അപേക്ഷിച്ചത്. ഇവര്‍ക്ക് പതിനായിരം രൂപ വീതം വായ്‌പ അനുവദിക്കണമെങ്കില്‍ പോലും 260 കോടി രൂപ വേണ്ടി വരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2020, 10:47 am IST
in Kerala

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ കൊറോണ പാക്കേജിലെ പൊള്ളത്തരങ്ങള്‍ പുറത്തു വരുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇരുപതിനായിരം രൂപവരെ ധനസഹായം നല്‍കുന്നു പറഞ്ഞത് പാഴ്‌വാക്കുമെന്നുറപ്പായി. 2000 കോടി രൂപയാണ് ഇതിനായി മാറ്റി വെച്ചത്.  

ആലപ്പുഴ ജില്ലയിലെ മാത്രം കണക്കെടുത്താല്‍ ഈ പ്രഖ്യാപനത്തിലെ അപാകം വ്യക്തമാകും. കുടുംബശ്രീ വഴി വായ്‌പ നല്‍കാന്‍ ആലപ്പുഴ ജില്ലയ്‌ക്ക് മാറ്റിവെച്ചിരിക്കുന്നത്  147 കോടി രൂപയാണ്. 5055 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 2.60 ലക്ഷം പേരാണ് പലിശയില്ലാ വായ്‌പയ്‌ക്കായി അപേക്ഷിച്ചത്. ഇവര്‍ക്ക് പതിനായിരം രൂപ വീതം വായ്‌പ അനുവദിക്കണമെങ്കില്‍ പോലും 260 കോടി രൂപ വേണ്ടി വരും.  

മറ്റു ജില്ലകളിലും ഇതു തന്നെയാണ് അവസ്ഥ. നീക്കിവെച്ചിരിക്കുന്ന രണ്ടായിരം കോടി രൂപ തീരെ അപര്യാപ്തമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ വിവിധ കാരണങ്ങള്‍ കണ്ടെത്തി അപേക്ഷകരെ ഒഴിവാക്കാനാണ് രഹസ്യ നിര്‍ദേശം. മാത്രമല്ല, സിഡിഎസുകളെയും അയല്‍ക്കൂട്ടത്തിന്റെ ചുമതലക്കാരെയും ഉപയോഗിച്ച് അപേക്ഷകരെ സമ്മര്‍ദം ചെലുത്തി പിന്‍വാങ്ങാനും ശ്രമങ്ങള്‍ നടക്കുന്നു. ഇത് പല സ്ഥലങ്ങളിലും തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.  സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പ്രകാരം നല്ല ശതമാനം അംഗങ്ങള്‍ക്കും വായ്‌പ ലഭിക്കാനിടയില്ല.  

മുമ്പ് പ്രളയബാധിതര്‍ക്ക് അനുവദിച്ച വായ്‌പ മാതൃകയിലാണ് ഇപ്പോഴത്തെ വായ്‌പയും (മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്‌പ) ബാങ്കുകള്‍ മുഖേന അനുവദിക്കുക. കൊറോണ മൂലം ജോലി നഷ്ടപ്പെടുകയോ വരുമാനം നിലയ്‌ക്കുകയോ ചെയ്തവര്‍ക്ക് നാല് സ്ലാബുകളിലായാണ് പണം അനുവദിക്കുക.

അയല്‍ക്കൂട്ട അംഗത്തിന് അല്ലെങ്കില്‍ കുടുംബത്തിന് ഉണ്ടായ സാമ്പത്തിക ആഘാതത്തിനും സാമ്പത്തികസ്ഥിതിക്കും ആനുപാതികമായി ഒരംഗത്തിന് 5000, 10,000, 15,000 എന്നിങ്ങനെ പരമാവധി 20,000 രൂപ വരെയാണ് ലഭിക്കുക.  

മൂന്ന് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. ആറ് മാസത്തെ മോറട്ടോറിയം ഉള്‍പ്പടെ 36 മാസമാണ് വായ്‌പാ കാലാവധി. ബാങ്ക് ഒമ്പത് ശതമാനം പലിശയ്‌ക്ക് അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്‌പ നല്‍കും. പലിശ തിരിച്ചടവിന്റെ കൃത്യതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരില്‍നിന്ന് കുടുംബശ്രീ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കും.

നിലവില്‍ മൂന്നില്‍ കൂടുതല്‍ വായ്‌പയുള്ളവര്‍, തിരിച്ചടവില്‍ മുടക്കം വരുത്തിയവര്‍. വ്യക്തമായ കാരണം കൂടാതെ മൂന്ന് മാസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി അയല്‍ക്കൂട്ട യോഗത്തില്‍ പങ്കെടുക്കാത്തവര്‍. കൊറോണ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയില്‍ കൂടുതലുള്ള ഏതെങ്കിലും ധനസഹായത്തിന് അര്‍ഹതയുള്ള അയല്‍ക്കൂട്ടാംഗം/കുടുംബാംഗങ്ങള്‍ ഉള്ളവര്‍ എന്നിവരെയും വായ്‌പ അനുവദിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags: കേരള സര്‍ക്കാര്‍KudumbasreeLoan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; ലോക ബാങ്കിന്റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടമാകുന്നു

Kerala

അടഞ്ഞുകിടന്ന സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ നല്‍കിയ പലിശയില്ലാ വായ്‌പ തിരിച്ചടച്ചതില്‍ അഭിമാനം: സുരേഷ് ഗോപി, വായ്‌പ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

Kerala

പലിശക്കാർ വിരട്ടി; വരൻ വിവാഹത്തിൽ നിന്നും പിന്മാറി, മനംനൊന്ത് വധു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു, പണം വാങ്ങിയത് യുവതിയുടെ അമ്മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.