Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി റാങ്ക് പട്ടിക നോക്കുകുത്തി; സപ്ലൈകോയില്‍ നിറയെ താല്‍ക്കാലികക്കാര്‍; ബഹുപൂരിഭാഗവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

996-ല്‍ നിലവില്‍ വന്ന സ്റ്റാഫ് പാറ്റേണ്‍ പ്രകാരം അക്കാലത്തുണ്ടായിരുന്ന ആയിരത്തില്‍ താഴെ വില്‍പനശാലകളുടെ എണ്ണത്തിന് ആനുപാതികമായി 2100 എഎസ്എം തസ്തികകള്‍ നിലവില്‍ വരുകയും പിഎസ്സി മുഖേന നിയമനം നടത്തുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2020, 04:47 pm IST
in Kerala

ആലപ്പുഴ: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ഭരണപക്ഷാനുകൂലികളെ താല്‍ക്കാലിക ജീവനക്കാരായി കുത്തിനിറച്ച് പിഎസ്‌സി റാങ്ക് പട്ടിക പ്രഹസനമാക്കുന്നു. കൊറോണയെ തുടര്‍ന്ന് ഭക്ഷ്യധാന്യ വിതരണം ചിട്ടയോടെ നടക്കേണ്ട ഈ സമയത്തു പോലും ഒഴിവുള്ള അസിസ്റ്റന്റ് സെയില്‍സ്മാന്‍ (എഎസ്എം) തസ്തികകളില്‍ നിയമനം നടത്താന്‍ സപ്ലൈകോ തയാറാകുന്നില്ല. റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന പലവ്യഞ്ജന കിറ്റു നിറയ്‌ക്കാന്‍ പല ജില്ലകളിലും സിപിഎമ്മിന്റെയും സിപിഐയുടെയും യുവജനസംഘടനാ പ്രവര്‍ത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്.  

കാറ്റഗറി നമ്പര്‍ 222/2015 അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലെ വിവിധ ജില്ലകളിലെ റാങ്ക് ലിസ്റ്റുകള്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും നോക്കുകുത്തിയാണ്. നിലവിലുള്ള പട്ടികയില്‍നിന്ന് പേരിനു മാത്രം നിയമനം നടത്തിയതല്ലാതെ ഒഴിവുകളില്‍ നിയമിക്കുന്നില്ല. സംസ്ഥാനത്ത് നിലവിലുള്ള വില്‍പനശാലകളുടെ എണ്ണത്തിന് ആനുപാതികമായ എഎസ്എം തസ്തിക സൃഷ്ടിക്കാതെയും കാലങ്ങളായി താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കുകയുമാണ് സപ്ലൈകോ ചെയ്യുന്നത്.  

1996-ല്‍ നിലവില്‍ വന്ന സ്റ്റാഫ് പാറ്റേണ്‍ പ്രകാരം അക്കാലത്തുണ്ടായിരുന്ന ആയിരത്തില്‍ താഴെ വില്‍പനശാലകളുടെ എണ്ണത്തിന് ആനുപാതികമായി 2100 എഎസ്എം തസ്തികകള്‍ നിലവില്‍ വരുകയും പിഎസ്സി മുഖേന നിയമനം നടത്തുകയുമായിരുന്നു. 2018-ല്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 151 എഎസ്എം തസ്തികള്‍ പുതിയതായി സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോള്‍ 2251 അംഗീകൃത എഎസ്എം തസ്തികകളാണ് നിലവിലുള്ളത്. അതില്‍ 1839 തസ്തികകളില്‍ മാത്രം നിയമനം നടത്തി ബാക്കി മരവിപ്പിച്ചിരിക്കുകയുമാണ്.  

ഒഴിവുള്ള തസ്തികകളിലും മരവിപ്പിച്ചിരിക്കുന്ന തസ്തികകളിലുമായി ആവശ്യമുള്ളതിന്റെ മൂന്നു നാലിരട്ടിയിലധികം താല്‍ക്കാലിക ജീവനക്കാരെ പാക്കിങ്, ഡിസ്പ്ലേ സ്റ്റാഫ് എന്ന പേരില്‍ നിയമിക്കുകയും എഎസ്എം ചെയ്യുന്ന അതേ ജോലികള്‍ ചെയ്യിക്കുകയുമാണെന്നാണ് ആക്ഷേപം.  

പുതിയ എഎസ്എം നിയമനം നടത്താതെ താല്‍ക്കാലിക നിയമനം നടത്തുന്നതിന് സപ്ലൈകോ പറയുന്ന ന്യായീകരണം സാമ്പത്തിക പ്രതിസന്ധിയാണ്. മുഖ്യമന്ത്രി, ഗവര്‍ണര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനങ്ങള്‍ നല്‍കി നടപടിക്കായി കാത്തിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍.

Tags: keralaകേരള സര്‍ക്കാര്‍ഡിവൈഎഫ്ഐപിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.