Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുറിപ്പടി മദ്യം; പിണറായി സര്‍ക്കാരിന്റെ പദ്ധതി ചവറ്റുകുട്ടയില്‍ തള്ളി ഹൈക്കോടതി; ആത്മഹത്യകള്‍ സ്വിച്ച് ഓഫ് ചെയ്ത പോലെ നിന്നെന്ന് ശ്രീജിത്ത് പണിക്കര്‍

ബിവറേജസ് ഷോപ്പുകള്‍ അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ ദിവസവും മദ്യം ലഭിക്കാതെയുള്ള ആത്മഹത്യകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു വന്നിരുന്നത്. തുടര്‍ന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നായി മൂന്നു ലിറ്റര്‍ മദ്യം നല്‍കാമെന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. 'മനുഷ്യ സ്‌നേഹം, വെറും മനുഷ്യസ്‌നേഹം' എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെ ഫെയ്‌സ്ബുക്കിലൂടെ ശ്രീജിത്ത് പണിക്കര്‍ ട്രോളിയിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Apr 11, 2020, 10:32 am IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കണമെന്ന പിണറായി സര്‍ക്കാരിന്റെ പദ്ധതി ഹൈക്കോടതി ചവറ്റുകുട്ടയില്‍ തള്ളിയതോടെ ആത്മഹത്യകളും സ്വിച്ച് ഓഫ് ചെയ്ത പോലെ നിന്നെന്ന് രാഷ്‌ട്രീയ സംവാദകന്‍ ശ്രീജിത്ത് പണിക്കര്‍. ‘മനുഷ്യ സ്‌നേഹം, വെറും മനുഷ്യസ്‌നേഹം’ എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെ ഫെയ്‌സ്ബുക്കിലൂടെ ശ്രീജിത്ത് പണിക്കര്‍ ട്രോളിയിരിക്കുന്നത്.

ബിവറേജസ് ഷോപ്പുകള്‍ അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ ദിവസവും മദ്യം ലഭിക്കാതെയുള്ള ആത്മഹത്യകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു വന്നിരുന്നത്. തുടര്‍ന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നായി മൂന്നു ലിറ്റര്‍ മദ്യം നല്‍കാമെന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ ഹൈക്കോടതി ഈ പദ്ധതിയെ തൂക്കിയെടുത്ത് ചവറ്റുകുട്ടയില്‍ ഇട്ടു. അതോടെ, സ്വിച്ച് ഓഫ് ചെയ്തതു പോലെ, മദ്യം ലഭിക്കാതെയുള്ള ആത്മഹത്യകളും അവസാനിച്ചെന്ന് ശ്രീജിത്ത് വ്യക്തമാക്കുന്നു.  

‘എന്ന് നിന്റെ മൊയ്തീന്‍’ സിനിമയിലെ രംഗവും കേരള സര്‍ക്കാര്‍ കുടിയന്മാരെ സ്‌നേഹിക്കുന്നതിന്റെ ആയിരം ഇരട്ടി കുടിയന്മാര്‍ ഹൈക്കോടതിയെ സ്‌നേഹിക്കുന്നുണ്ട് അപ്പേട്ടാ… എന്ന ഡയലോഗും ഫെയ്‌സ്ബുക്കില്‍ ചേര്‍ത്താണ് ശ്രീജിത്ത് പണിക്കരുടെ ട്രോള്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബിവറേജസ് ഷോപ്പുകള്‍ അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ മദ്യം ലഭിക്കാതെയുള്ള ആത്മഹത്യകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു ദിവസവും.  

അതിനാല്‍ ആള്‍ക്കാരുടെ ദാഹം തീര്‍ക്കാന്‍ സര്‍ക്കാര്‍ മറ്റു പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നായി മൂന്നു ലിറ്റര്‍ മദ്യം നല്‍കാം എന്നൊക്കെ. കാരണം? മനുഷ്യ സ്‌നേഹം, വെറും മനുഷ്യസ്‌നേഹം.

എന്നാല്‍ ഹൈക്കോടതി ഈ പദ്ധതിയെ തൂക്കിയെടുത്ത് ചവറ്റുകുട്ടയില്‍ ഇട്ടു. അതോടെ, സ്വിച്ച് ഓഫ് ചെയ്തതു പോലെ, മദ്യം ലഭിക്കാതെയുള്ള ആത്മഹത്യകളും അവസാനിച്ചു.

ഇതില്‍ നിന്ന് എന്തു മനസ്സിലാക്കാം?

കേരള സര്‍ക്കാര്‍ കുടിയന്മാരെ സ്‌നേഹിക്കുന്നതിന്റെ ആയിരം ഇരട്ടി കുടിയന്മാര്‍ ഹൈക്കോടതിയെ സ്‌നേഹിക്കുന്നുണ്ട് അപ്പേട്ടാ…

Tags: SreejithPanickeralcholprescriptionkeralaPinarayi Vijayandoctorഹൈക്കോടതി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ഭീഷണി: പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയിലിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, നീക്കം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ

Kerala

വീണ്ടും പിണറായി സ്തുതിയുമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; പിണറായി ദ ലെജൻഡ് ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

India

മഴക്കെടുതി രൂക്ഷം : വന്ദേ ഭാരത് അടക്കമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകുന്നു

Kerala

അന്യസംസ്ഥാന തൊഴിലാളികളെ ചേർത്ത് അയൽക്കൂട്ടം രൂപീകരിക്കാൻ സർക്കാർ ; കേരളവുമായി സാംസ്കാരിക ഏകോപനം ലക്ഷ്യം

Kerala

മാസപ്പടി കേസിൽ സിബിഐ അന്വേഷണം: എല്ലാ എതിർ കക്ഷികളെയും കേൾക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies