Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നിരോധനാജ്ഞയ്‌ക്ക് പുല്ലുവില; മൂന്നാറില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

അറിയിപ്പ് വന്നതോടെ ഇന്നലെ ടൗണില്‍ അനുഭവപ്പെട്ടത് വലിയ തിരക്ക്, നിയന്ത്രിക്കാന്‍ പാടുപ്പെട്ട് പോലീസും ജില്ലാ ഭരണകൂടവും

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Apr 10, 2020, 10:50 am IST
in Idukki
മൂന്നാറില്‍ ഇന്നലെ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്ക്‌

മൂന്നാറില്‍ ഇന്നലെ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്ക്‌

മൂന്നാര്‍: നിരോധനാജ്ഞ വകവെയ്‌ക്കാതെ ജനം തെരുവില്‍ ഇറങ്ങിയതോടെ മൂന്നാറില്‍ അറ്റകൈ പ്രയോഗവുമായി അധികൃതര്‍. ഏഴ് ദിവസത്തേക്ക് ടൗണ്‍ അടച്ച് പൂട്ടി. അടച്ചുപൂട്ടല്‍ അനിശ്ചിതമായി നീേണ്ടാക്കുമോ എന്ന ആശങ്കയില്‍ ആവശ്യസാധനങ്ങള്‍ വാങ്ങാനെത്തിയവരെ നിയന്ത്രിക്കുവാന്‍ പോലീസും പാടുപ്പെട്ടു.  

ഇന്നലെ ഉച്ചയ്‌ക്ക് 2 മണി മുതല്‍ തുടര്‍ച്ചയായ ഏഴു ദിവസത്തേക്കാണ് അടച്ചുപൂട്ടിയിടുവാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയിടലിനെ പറ്റിയുള്ള അറിയിപ്പ് വന്നതിനെ തുടര്‍ന്ന് അവശ്യസാധനങ്ങള്‍ വാങ്ങുവാന്‍ എസ്റ്റേറ്റുകളില്‍ നിന്നും മൂന്നാര്‍ ടൗണിന്റെ പരിസരപ്രദേശങ്ങളിലുള്ളവരും കൂട്ടമായ് എത്തിയതോടെ മൂന്നാര്‍ ജനസാന്ദ്രമായി. നൂറ് കണക്കിന് ജനങ്ങള്‍ എത്തിയതോടെ തിരക്ക് നിയന്ത്രിക്കുവാന്‍ പോലീസിനും ഉദ്യോഗസ്ഥര്‍ക്കും ഏറെ പണിപ്പെടേണ്ടി വന്നു.  

പന്ത്രണ്ടായിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്ന കണ്ണന്‍ ദേവന്‍ അധികൃതര്‍, വ്യാപാരികള്‍ എന്നിവരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നായിരുന്നു തീരുമാനങ്ങള്‍ നടപ്പിലാക്കിയത്. തൊഴിലാളികള്‍ മൂന്നാര്‍ ടൗണില്‍ എത്താതിരിക്കുവാനുള്ള നടപടികള്‍ കമ്പനി സ്വീകരിക്കാമെന്നറിയിച്ചിരുന്നെവങ്കിലും വരുന്നവരില്‍ ഭൂരിഭാഗവും തൊഴിലാളികളായിരുന്നു. ഇതോടെയാണ് കടുത്ത നടപടി വേണ്ടി വന്നത്.

കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന തേനി ജില്ലയില്‍ അനിയന്ത്രിതമായി കൊറോണ വ്യാപിച്ച സാഹചര്യത്തിലും തേനിയില്‍ നിന്ന് എത്തിയ അഞ്ച് പേര്‍ നിരീക്ഷണത്തിലുള്ള സാഹചര്യത്തിലുമാണ് സമ്പൂര്‍ണ്ണമായ അടച്ചുപൂട്ടല്‍.  

നിരീക്ഷണത്തിലുള്ള അഞ്ചുപേരും അതിര്‍ത്തിയുള്ള കാനനപാതയിലൂടെ മൂന്നാറിലെത്തിയവരാണ്. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ എത്തിയിരിക്കാമെന്ന നിഗമനത്തിലും രോഗലക്ഷണങ്ങള്‍ ഉെണ്ടങ്കിലും അത് സമൂഹവ്യാപനമായി പടരാതിരിക്കാനുമുള്ള മുന്‍ കരുതല്‍ എന്നനിലയ്‌ക്കും തുടര്‍ച്ചയായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും മൂന്നാര്‍ ടൗണിലെ തിരക്ക് അനിയന്ത്രിതമായ കുറയ്‌ക്കാനാവാത്ത സാഹചര്യവും കണക്കിലെടുത്തുമാണ് കടുത്ത തീരുമാനം.  

ആവശ്യവസ്തുക്കളായ അരി, പച്ചക്കറി തുടങ്ങിയ വസ്തുക്കള്‍ എസ്റ്റേറ്റുകളിലെ ബസാറുകളില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നവെങ്കിലും അടച്ചുപൂട്ടല്‍ അനിശ്ചിതമായി നീണ്ടേക്കുമോ എന്ന ഭയത്തില്‍ മൂന്നാറില്‍ വന്ന ഭക്ഷ്യവസ്തുക്കള്‍ ആവശ്യവസ്തുക്കള്‍ വാങ്ങിച്ച് കൂട്ടുന്ന തിരക്കിലായിരുന്നു തൊഴിലാളികള്‍.  

മണിക്കൂറുകള്‍ കാത്തിരുന്നാണ് പലരും സാധനങ്ങള്‍ വാങ്ങിച്ചത്. നല്‍കിയിരുന്ന സമയപരിധി രണ്ടുമണിയായിട്ടും തിരക്ക് കുറയാതിരുന്നതോടെ ക്യൂവില്‍ നിന്നവര്‍ക്ക് ടോക്കണ്‍ നല്കേണ്ട സ്ഥിതിയുമുണ്ടായി. ഉച്ചയായതോടെ മാര്‍ക്കറ്റിലെ പച്ചക്കറി മുഴുവന്‍ വിതരണം ചെയ്തു തീര്‍ത്തു. അതേ സമയം നാടിന് നന്മ വരുന്ന രീതിയില്‍ വ്യാപാരികള്‍ കടകല്‍ പൂട്ടിയിട്ട് സഹകരിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും തിരക്ക് ആള്‍ക്കൂട്ടമായതില്‍ ആശങ്കയുണ്ടെന്ന് വ്യാപാരി നേതാക്കള്‍ പ്രതികരിച്ചു. ജില്ലയില്‍ ആദ്യമായി കേസ് സ്ഥിരീകരിച്ചത് മൂന്നാറിലായിരുന്നു. കഴിഞ്ഞ മാസം 14ന് ആണ് മൂന്നാര്‍ കെറ്റിഡിസിയുടെ ടീ കൗണ്ടിയില്‍ താമസിച്ചിരുന്ന വിദേശിക്ക് രോഗം സ്ഥിരീകരിച്ചത്. ഇവിടെ താമസിച്ചിരുന്ന 77 പേരെയും ക്വാറന്റൈനില്‍ പാര്‍പ്പിച്ച ശേഷം ഈ മാസം ആദ്യം വിട്ടയച്ചിരുന്നു.

ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ രാവിലെ മുതല്‍ ടൗണിലെ തിരക്ക് നിയന്ത്രിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചു. കടകള്‍ എല്ലാം അടച്ചുപൂട്ടിയെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഡിവൈഎസ്പി എം. രമേഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി അജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വത്തിലായിരുന്നു നടപടികള്‍.

14ന് ശേഷം  യോഗം ചേരും

ലോക് ഡൗണ്‍ തീരുന്ന 14ന് ശേഷം മൂന്നാറില്‍ വീണ്ടും യോഗം ചേരും, ഇതിന് ശേഷമാകും കടകള്‍ തുറക്കാന്‍ അനുവദിക്കുകയെന്ന് സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ ജന്മഭൂമിയോട് പറഞ്ഞു. നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. മെഡിക്കല്‍ സ്റ്റോര്‍, പെട്രോള്‍ പമ്പ്, ബാങ്ക്, എറ്റിഎം എന്നിവ പ്രവര്‍ത്തിക്കും. മറ്റുള്ള യാതൊരു സ്ഥാപനങ്ങളും തുറക്കാന്‍ അനുവദിക്കില്ല.

Tags: ലോക്ഡൗണ്‍Coronaമൂന്നാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

മൂന്നാറില്‍ രണ്ട് നിലയില്‍ കൂടുതലുളള കെട്ടിട നിര്‍മ്മാണത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി; നിര്‍മ്മാണം വിലക്കിയത് രണ്ടാഴ്ചത്തേക്ക്

Idukki

മൂന്നാറില്‍ പടയപ്പയുടെ ആക്രമണം; കടയുടെ വാതില്‍ തകര്‍ത്ത് സാധനങ്ങള്‍ പുറത്തെടുത്തു, ആര്‍ആര്‍ടി ടീം സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.