Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണയിലെ ഭില്‍വാര മോഡല്‍

ജില്ലാ ഭരണകൂടം 2000 സംഘങ്ങള്‍ രൂപീകരിച്ചു. ഇവര്‍ വീടുവീടാന്തരം കയറിയിറങ്ങി ആള്‍ക്കാരെ സ്‌ക്രീന്‍ ചെയ്തു. ഒന്നും രണ്ടുമല്ല, 28 ലക്ഷം പേരെയാണ് ഇങ്ങനെ പരിശോധിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2020, 03:08 pm IST
in India

ജെയ്‌പ്പൂര്‍: കൊറോണ വ്യാപനം തടയാന്‍ ഭില്‍വാര മോഡല്‍ അനുവര്‍ത്തിക്കണമെന്ന് കഴിഞ്ഞ ദിവസം കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വളരെ വ്യത്യസ്തമായ ഈ മാതൃകയെന്താണ്, എങ്ങനെയാണ് ഇത് നടപ്പാക്കുകയെന്ന് അറിയേണ്ടതുണ്ട്.

ഭില്‍വാര രാജസ്ഥാനിലാണ്. വസ്ത്ര നിര്‍മാണത്തിന് പേരുകേട്ട സ്ഥലം. മാര്‍ച്ച് 19നാണ് ആദ്യമായി ഇവിടെ കൊറോണ  പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ ഇവിടെയുള്ളത് 27 കേസുകള്‍ മാത്രം. എല്ലാരും ഐസൊലേഷനിലും.

28 ലക്ഷം പേരെ  സ്‌ക്രീന്‍ ചെയ്തു  

ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത കടുത്ത, പ്രതിരോധത്തിന്റെ ഉത്തമ മാതൃകയാണ് ഭില്‍വാര.ഇതിന് ചുക്കാന്‍ പിടിച്ചത് അഡീഷണല്‍ ചീഫ് സെക്രട്ടറി (ആരോഗ്യം) രോഹിത് കുമാര്‍ സിങ്ങും കളക്ടര്‍ രാജേന്ദ്ര ഭട്ടും.

ആദ്യ രോഗിയെ കണ്ടെത്തിയ ഉടന്‍ ആദ്യ രണ്ടാഴ്ച കൊണ്ട് 28 ലക്ഷം പേരെയാണ് സ്‌ക്രീന്‍ ചെയ്തത്. ഇതിന് ആരോഗ്യവകുപ്പ് നിരവധി സംഘങ്ങളെയാണ് നിയോഗിച്ചത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു ആദ്യ രോഗി. രോഗ വ്യാപനം തടയാന്‍ വിപുലമായ പ്രോട്ടോകോളാണ് തയ്യാറാക്കിയത്. ഡോക്ടറായ രോഗിക്ക് എവിടെ നിന്നാണ് രോഗം  പിടിച്ചതെന്നു പോലും വ്യക്തമല്ല.

ത്രിമുഖ തന്ത്രം

(എ) കൂട്ടമായ വ്യാപനം തടയാന്‍ ത്രിതല തന്ത്രം ആവിഷ്‌ക്കരിച്ചു. ഒന്ന് കര്‍ഫ്യൂ അതിശക്തമായി നടപ്പാക്കി. അതിര്‍ത്തികള്‍ അടച്ചു. ഒരൊറ്റ വാഹനം പോ

ലും കടത്തിവിട്ടില്ല, ഒരു തരത്തിലുമുള്ള ഇളവുകള്‍ പോലും ഇല്ലായിരുന്നു. വാഹനനീക്കം പൂജ്യം.

(ബി) രോഗ വ്യാപന സാധ്യതയുള്ള കൂട്ടങ്ങളെ (ക്ലസ്റ്റര്‍) കണ്ടെത്തുകയായിരുന്നു അടുത്ത നടപടി. സമ്പര്‍ക്കങ്ങളുടെ വിപുലമായ ലിസ്റ്റും റൂട്ട് മാപ്പ് തയ്യാറാക്കലുമായി അടുത്തത്. ഇതിനൊപ്പം രോഗം പിടിക്കാന്‍ വലിയ സാധ്യതയുള്ള (ഹൈ റിസ്‌ക്)വരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്തു.

(സി) പിന്നെ വിപുലമായ സ്‌ക്രീനിങ്ങ്. ഭില്‍വാരയിലെ മുഴുവന്‍ പേരെയും സ്‌ക്രീന്‍ ചെയ്ത് ഇന്‍ഫഌവന്‍സയുടേതു പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഏറ്റവും അവസാനം ഒരു രോഗിയെ കണ്ടെത്തിയത്. അതിനു ശേഷം ഒരാള്‍ക്കു പോലും രോഗം  കണ്ടെത്തിയിട്ടില്ല.  

 മാര്‍ച്ച് ഒന്നു മുതല്‍ 20 വരെ, സ്വകാര്യ ആശുപത്രി സന്ദര്‍ശിച്ച 7000 രോഗികളില്‍ ഒരാള്‍ക്കു പോലും രോഗം ഇല്ലെന്നും  കണ്ടെത്തി.

തീര്‍ന്നില്ല യുദ്ധം. രോഗ വ്യാപനം തടഞ്ഞെങ്കിലും യുദ്ധം കഴിഞ്ഞില്ലെന്ന് കളക്ടര്‍ പറയുന്നു, ഇനിയും നിതാന്ത ജാഗ്രത വേണം. അല്ലെങ്കില്‍ എവിടെ നിന്നു വേണമെങ്കിലും രോഗം എത്താം. ഇതര ജില്ലകള്‍ക്കും സ്വീകരിക്കാന്‍ കഴിയുന്ന മാതൃകയാണിത്.

Tags: covidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.