Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ്; വനത്തിലും കൊള്ള; വിജിലന്‍സ് അന്വേഷിക്കുന്നു

പിരിച്ച പണത്തില്‍ 49,000 രൂപ വിവിധ ആവശ്യങ്ങള്‍ക്ക് ചെലവായതായി കണക്കുണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ ചെലവിടുന്നത് ചട്ടവിരുദ്ധമാണ്. ശേഷിച്ച 1,68,000 രൂപ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് നേരിട്ട് നല്‍കുന്നതിനു പകരം പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷനില്‍ നിക്ഷേപിച്ചു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Mar 20, 2020, 11:07 am IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വനവാസികളില്‍നിന്നുള്‍പ്പെടെ ശേഖരിച്ച പണം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ വെട്ടിച്ചു. റിസര്‍വിന് കീഴിലുള്ള 30 ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി (ഇഡിസി) കളില്‍നിന്ന് ശേഖരിച്ച പണമാണ് തട്ടിച്ചത്. ഇതേക്കുറിച്ച് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി.

ഇഡിസികള്‍ വനത്തിനുള്ളിലും പുറത്തുമായി വന സംരക്ഷണത്തിനും  ജോലികള്‍ക്കുമായി പ്രവര്‍ത്തിക്കുന്നവരുടെ സമിതിയാണ്. ഇവരില്‍നിന്ന് 2018ലെ പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്നു പറഞ്ഞ് 10,000 രൂപ വീതമാണ് ശേഖരിച്ചത്. ഇങ്ങനെ ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നേരിട്ട് അടയ്‌ക്കണമെന്നാണ് ചട്ടം. ഇതിന് പ്രത്യേകം രസീതുമുണ്ടാക്കിയിരുന്നു. എന്നാല്‍, കൈകൊണ്ടെഴുതി തയാറാക്കിയ താത്കാലിക രസീതാണ് ഇഡിസികള്‍ക്ക് നല്‍കിയത്.

പിരിച്ച പണത്തില്‍ 49,000 രൂപ വിവിധ ആവശ്യങ്ങള്‍ക്ക് ചെലവായതായി കണക്കുണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ ചെലവിടുന്നത് ചട്ടവിരുദ്ധമാണ്. ശേഷിച്ച 1,68,000 രൂപ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് നേരിട്ട് നല്‍കുന്നതിനു പകരം പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷനില്‍ നിക്ഷേപിച്ചു. ഇതും ചട്ട വിരുദ്ധമാണ്. ഡിഎഫ്ഒയുടെ നിര്‍ദേശ പ്രകാരം, അവരുടെ മേല്‍നോട്ടത്തില്‍ ഇക്കോ ഡവലപ്മെന്റ് റേഞ്ച് ഓഫീസറാണ് പണം പിരിച്ചതും ഫണ്ട് കൈകാര്യം ചെയ്തതും. ഡിഎഫ്ഒയുടെ നിര്‍ദേശ പ്രകാരം, ടൈഗര്‍ ഫൗണ്ടേഷനില്‍ നിക്ഷേപിച്ച പണം മറ്റ് ആവശ്യം പറഞ്ഞ് രസീതു നല്‍കി തിരികെ വാങ്ങി. 8000 രൂപ ഇപ്പോഴും ഫൗണ്ടേഷനില്‍ നിക്ഷേപമായി ബാക്കിയുണ്ട്.  

പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷന്‍ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. ആ പണത്തില്‍ ഇഡിസി വഴി ശേഖരിച്ച പണവുമുണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് ഈ കൃത്രിമങ്ങള്‍ക്ക് പിന്നില്‍. ദൈനംദിന ജോലിയില്‍നിന്ന് കിട്ടുന്ന സമ്പാദ്യം മിച്ചംപിടിച്ചാണ് വനവാസികള്‍ ഉള്‍പ്പെടെ അംഗങ്ങളായ ഇഡിസികള്‍ പ്രളയ ബാധിതര്‍ക്ക് സഹായത്തിനായി പണം നല്‍കിയത്. ആ പണമാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അപഹരിച്ച് കീശയിലാക്കിയത്.

പെരിയാര്‍ ടൈഗര്‍ ഫോറസ്റ്റ് ഡിവിഷന് കീഴില്‍ നടക്കുന്ന ഒട്ടേറെ ക്രമക്കേടുകള്‍ പുറത്തുവന്നിട്ടും സംസ്ഥാനതലത്തില്‍ അതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടും നടപടി ശുപാര്‍ശകളും കിട്ടിയിട്ടും നടപടികള്‍ മാത്രം ഉണ്ടാകുന്നില്ല. ടൈഗര്‍ റിസര്‍വില്‍ വനം കൈയേറി മൈതാനം നിര്‍മിച്ചു. ഇത് അന്വേഷിക്കാന്‍ ചെന്ന വിജിലിന്‍സ് ഉദ്യോഗസ്ഥനെ വഞ്ചിവയലില്‍ മര്‍ദിച്ചു.  ഈ സംഭവത്തില്‍ ശിക്ഷാ നടപടിക്കുള്ള ശുപാര്‍ശകള്‍ കിട്ടിയിട്ട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പോലും മേല്‍നടപടിക്ക് തയാറായിട്ടില്ല.

Tags: keralaപ്രളയ ദുരിതാശ്വാസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.