Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിനെ അവസാനിപ്പിച്ച് സിന്ധ്യയുടെ പടിയിറക്കം

പാര്‍ട്ടി ഏതാണെങ്കിലും ആറ് പതിറ്റാണ്ടായി മധ്യപ്രദേശ് രാഷ്‌ട്രീയത്തില്‍ നിര്‍ണായകമാണ് സിന്ധ്യ കുടുംബം. സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെ എന്നന്നേക്കുമായി അവസാനിപ്പിച്ചുകൊണ്ടാണ് ബിജെപിയിലേക്ക് സിന്ധ്യയെത്തുന്നത്. മുതിര്‍ന്ന നേതാവായ കമല്‍നാഥിനും ദിഗ് വിജയ് സിങ്ങിനും കീഴിലാണ് കോണ്‍ഗ്രസ്. സിന്ധ്യയുടെ രാജിയോടെ ഭാവിയില്‍ പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ നേതാവിനെയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 10:51 am IST
in India

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും പ്രായമുള്ള പാര്‍ട്ടിയുടെ ആധുനിക മുഖം. ഹാര്‍വാര്‍ഡിലും സ്റ്റാന്‍ഫോര്‍ഡിലും വിദ്യാഭ്യാസം. അഴിമതിയുടെ കറപുരളാത്ത രാഷ്‌ട്രീയ ജീവിതം. താഴെത്തട്ടിലുള്ള നേതാക്കളും പ്രവര്‍ത്തകരുമായുള്ള ബന്ധം. പാര്‍ലമെന്റിലും പുറത്തും എതിരാളികള്‍ക്കെതിരെ പാര്‍ട്ടിയുടെ ശബ്ദം. ഇതെല്ലാമാണ് മഹാരാജാവെന്ന് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ പോലും അഭിസംബോധ ചെയ്യുന്ന ജ്യോതിരാദിത്യ സിന്ധ്യയെന്ന ഗ്വാളിയോര്‍ രാജകുടുംബാംഗം.  

പാര്‍ട്ടി ഏതാണെങ്കിലും ആറ് പതിറ്റാണ്ടായി മധ്യപ്രദേശ് രാഷ്‌ട്രീയത്തില്‍ നിര്‍ണായകമാണ് സിന്ധ്യ കുടുംബം. സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെ എന്നന്നേക്കുമായി അവസാനിപ്പിച്ചുകൊണ്ടാണ് ബിജെപിയിലേക്ക് സിന്ധ്യയെത്തുന്നത്. മുതിര്‍ന്ന നേതാവായ കമല്‍നാഥിനും ദിഗ് വിജയ് സിങ്ങിനും കീഴിലാണ് കോണ്‍ഗ്രസ്. സിന്ധ്യയുടെ രാജിയോടെ ഭാവിയില്‍ പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ നേതാവിനെയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്.  

ശിവരാജ് സിംഗ് ചൗഹാന്‍, നരേന്ദ്ര സിംഗ് തോമര്‍, കൈലാഷ് വിജയവര്‍ഗ്ഗിയ തുടങ്ങിയ മുന്‍നിര നേതാക്കള്‍ സംസ്ഥാനത്ത് ബിജെപിക്കുണ്ട്. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച മധ്യപ്രദേശില്‍ സംഘടനാ സംവിധാനവും ശക്തമാണ്. എന്നാല്‍ ബിജെപി

യുടെ യുവനിരയും അത്രത്തോളം ശക്തരല്ല. ഭാവിയാണ് അവരും ഉറ്റുനോക്കിയത്. ഏറ്റവും ജനകീയനായ യുവനേതാവെന്നാണ് സിന്ധ്യക്ക് ബിജെപി നല്‍കുന്ന വിശേഷണം. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയാണ് ഗ്വാളിയോര്‍ രാജകുടുംബത്തിന്റെ ശക്തികേന്ദ്രം. 230 അംഗ നിയമസഭയില്‍ 34 സീറ്റ് ഈ മേഖലയിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിന്ധ്യയുടെ നേതൃത്വത്തില്‍ 75 ശതമാനം സീറ്റുകളും ഇവിടെ കോണ്‍ഗ്രസ് നേടി. ബിജെപിയുടെ സീറ്റ് 18ല്‍നിന്ന് ഏഴായി കുറഞ്ഞു.  

സിന്ധ്യയുടെ രാജിയുടെ പ്രതിഫലനം എന്താകുമെന്ന ആശങ്ക കോണ്‍ഗ്രസ് ക്യാമ്പിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ സിന്ധ്യയുടെ വഴി തെരഞ്ഞെടുക്കുമെന്നാണ് പാര്‍ട്ടിയുടെ ഭയം. മാസങ്ങളായി തര്‍ക്കം തുടരുന്ന കര്‍ണാടകയില്‍ ഡി.കെ. ശിവകുമാറിനെ ഇന്നലെ തിരക്കിട്ട് അധ്യക്ഷനായി പ്രഖ്യാപിച്ചത് ഇതിലേക്ക് വിരല്‍ചൂണ്ടുന്നു.

 2014ന് ശേഷം അരഡസനോളം മുന്‍ കേന്ദ്ര മന്ത്രിമാരും മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും നാല് മുന്‍ അധ്യക്ഷന്മാരുമാണ് കോണ്‍ഗ്രസ് വിട്ടത്. ചെറിയ വ്യത്യാസത്തിനാണ് കഴിഞ്ഞ തവണ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടത്. തുടക്കത്തില്‍ത്തന്നെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നാല്‍ കാത്തിരിക്കാനായിരുന്നു കേന്ദ്ര നിര്‍ദ്ദേശം.  

അതിന് ഫലവുമുണ്ടായി. സ്വാഭാവികമായി കോണ്‍ഗ്രസ് തകര്‍ന്നു. സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന ബിജെപി നേതൃത്വത്തിന് സിന്ധ്യ കോണ്‍ഗ്രസ് വിടുമെന്ന് ഉറപ്പുണ്ടായിരുന്നു.  

എന്നാല്‍ ബിജെപിയിലെത്തുമോ സ്വന്തമായി രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുമോയെന്ന സംശയത്തിലായിരുന്നു നേതാക്കള്‍. 1996ല്‍ പിതാവ് മാധവറാവു സിന്ധ്യ കോണ്‍ഗ്രസ് വിട്ട് സ്വന്തമായി രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. പിന്നീട് തിരിച്ചെത്തി. അമിത് ഷായും ധര്‍മ്മേന്ദ്ര പ്രധാനുമാണ് സിന്ധ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

Tags: congressjyothiradithya sindyaജ്യോതിരാധിത്യ സിന്ധ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

Kerala

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

Kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.