Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി പരമേശ്വരന്‍ സ്ഥാപിച്ച വിവേകാനന്ദ സ്മാരകം സ്വന്തമാക്കാന്‍ പിണറായി

മേയര്‍ അഡ്വ കെ ചന്ദ്രിക ചടങ്ങിനെത്തിയില്ല.. പാര്‍ട്ടി വിലക്കിയതാണ് കാരണം. ആര്‍ എസ് എസ് സൈദ്ധാന്തികന്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പോകരുതെന്ന് അവസാന നിമിഷം മേയറോട് പാര്‍ട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Mar 6, 2020, 08:26 am IST
in Kerala

തിരുവനന്തപുരം: വിവേകാനന്ദ സ്മാരകത്തിന്റെ  അവകാശ വാദം സ്ഥാപിക്കാനുള്ള മുഖ്യമന്ത്രിയുടെ നടപടി അപഹാസ്യമാകുന്നു.  ഉപരാഷ്ടപതി ഉദ്ഘാടനം ചെയ്തതിന്റെ ഫലകം നിലനില്‍ക്കെ സ്വന്തം പേരിലുള്ള ഉദ്ഘാടന ഫലകം സ്ഥാപിച്ചതാണ് ചര്‍ച്ചയാകുന്നത്.

 കവടിയാര്‍ കൊട്ടാരത്തിനു മുന്നിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമ തലസ്ഥാനത്തെ ശ്രദ്ധേയ സ്മാരകമാണ്. വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഉയര്‍ന്ന സ്മാരകമാണിത്. കഴിഞ്ഞ ദിവസം അന്തരിച്ച പി പരമേശ്വരനായായിരുന്നു പ്രതിമ സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയത്. അദ്ദേഹത്തിന്റെ ചിന്തയും സ്വപ്നവും ആഗ്രഹവും കര്‍മ്മവും ഒന്നിച്ചപ്പോളാണ് 2013 സെപ്റ്റമ്പര്‍ 11 ന് പ്രതിമയുടെ ഉദ്ഘാടനം നടന്നത്. പ്രതിമയിരുന്ന സ്ഥലത്തിന് വിവേകാനന്ദ ഉദ്യാനം എന്ന് പേരിടുകയും ചെയ്തു. വ്യക്തികളില്‍ നിന്നും സംഘടനകളില്‍നിന്നും പണം പിരിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്്. പി പരമേശ്വരന്‍ ആവശ്യപ്പെട്ടതനുസരിച്ച് സംഘപരിവാര്‍ സംഘടനകള്‍ മാത്രമല്ല വെള്ളാപ്പള്ളിനടേശനും പി കെ നാരായണപണിക്കരും മാതൃഭൂമിയും മനോരമയും ശിവഗിരി മഠവും ചിന്മയാന്ദമിഷനും ഒക്കെ പണം നല്‍കി. ഒരു ലക്ഷത്തിലധികം പണം സംഭാവന ചെയ്ത 40 പേരുടെ പട്ടിക പ്രതിമയ്‌ക്ക് സമീപം പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അന്നത്തെ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്ലി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ശശി തരൂര്‍, കെ മുരളീധരന്‍, വി എസ് ശിവകുമാര്‍ എന്നിവരൊക്കെ പങ്കെടുത്തു. എന്നാല്‍ ശിലാഫലകത്തില്‍ പേരുണ്ടായിരുന്ന മേയര്‍ അഡ്വ കെ ചന്ദ്രിക ചടങ്ങിനെത്തിയില്ല.. പാര്‍ട്ടി വിലക്കിയതാണ് കാരണം. ആര്‍ എസ് എസ് സൈദ്ധാന്തികന്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പോകരുതെന്ന് അവസാന നിമിഷം മേയറോട് പാര്‍ട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു.

അടുത്തയിടെ വിവേകാനന്ദ ഉദ്യാനത്തിനു ചുറ്റുമുള്ള അരമതില്‍ പുതുക്കി പണിതു.  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിര്‍വഹിച്ചു. മതിലില്‍  കല്ലു ഫലകം പതിച്ച് അക്കാര്യം എഴുതിയും വെച്ചു. ഉപരാഷ്ടപതി ഉദ്ഘാടനം ചെയ്ത ഫലകം ഉദ്യാനത്തിനകത്ത്് ശ്രദ്ധേയമല്ലാത്ത സ്ഥലത്ത്. പുറം മതിലില്‍ പിണറായിയുടെ ഉദ്ഘാടന ഫലകവും. ആരു കണ്ടാലും വിവേകന്ദ സ്മാരകം പിണറായി സര്‍ക്കാറിന്റെ നേട്ടമായി തോന്നണം.കേന്ദ്ര സര്‍ക്കാര്‍ നഗര സൗന്ദര്യ വര്‍ക്കരണത്തിന് നഗരസഭയക്ക് നല്‍കിയ പണം ഉപയോഗിച്ചാണ് മതില്‍ പണിതത്.  10 മീറ്റര്‍ മതില്‍ കെട്ടി അതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി  നിര്‍വഹിക്കുന്നത് സാധാരണമല്ല. . അതിനു പുറമെയാണ് ജനങ്ങളെ തെറ്റിക്കും വിധം ഫലകത്തില്‍ പേരു കൊത്തിവെച്ചത്.  പ്രതിമ നിര്‍മ്മാണ സമയത്ത് ഒരുതരത്തിലും സഹായിക്കാതിരുന്നവരാണ് ഇപ്പോള്‍ ഉടമസ്ഥാവകാശ സ്ഥാപനവുമായി രംഗത്തു വന്നിരിക്കുന്നത്

Tags: pinarayiP ParameswaranparameswarjiBVK
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.