Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പി പരമേശ്വരന്‍ സ്ഥാപിച്ച വിവേകാനന്ദ സ്മാരകം സ്വന്തമാക്കാന്‍ പിണറായി

മേയര്‍ അഡ്വ കെ ചന്ദ്രിക ചടങ്ങിനെത്തിയില്ല.. പാര്‍ട്ടി വിലക്കിയതാണ് കാരണം. ആര്‍ എസ് എസ് സൈദ്ധാന്തികന്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പോകരുതെന്ന് അവസാന നിമിഷം മേയറോട് പാര്‍ട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Mar 6, 2020, 08:26 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വിവേകാനന്ദ സ്മാരകത്തിന്റെ  അവകാശ വാദം സ്ഥാപിക്കാനുള്ള മുഖ്യമന്ത്രിയുടെ നടപടി അപഹാസ്യമാകുന്നു.  ഉപരാഷ്ടപതി ഉദ്ഘാടനം ചെയ്തതിന്റെ ഫലകം നിലനില്‍ക്കെ സ്വന്തം പേരിലുള്ള ഉദ്ഘാടന ഫലകം സ്ഥാപിച്ചതാണ് ചര്‍ച്ചയാകുന്നത്.

 കവടിയാര്‍ കൊട്ടാരത്തിനു മുന്നിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമ തലസ്ഥാനത്തെ ശ്രദ്ധേയ സ്മാരകമാണ്. വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഉയര്‍ന്ന സ്മാരകമാണിത്. കഴിഞ്ഞ ദിവസം അന്തരിച്ച പി പരമേശ്വരനായായിരുന്നു പ്രതിമ സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയത്. അദ്ദേഹത്തിന്റെ ചിന്തയും സ്വപ്നവും ആഗ്രഹവും കര്‍മ്മവും ഒന്നിച്ചപ്പോളാണ് 2013 സെപ്റ്റമ്പര്‍ 11 ന് പ്രതിമയുടെ ഉദ്ഘാടനം നടന്നത്. പ്രതിമയിരുന്ന സ്ഥലത്തിന് വിവേകാനന്ദ ഉദ്യാനം എന്ന് പേരിടുകയും ചെയ്തു. വ്യക്തികളില്‍ നിന്നും സംഘടനകളില്‍നിന്നും പണം പിരിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്്. പി പരമേശ്വരന്‍ ആവശ്യപ്പെട്ടതനുസരിച്ച് സംഘപരിവാര്‍ സംഘടനകള്‍ മാത്രമല്ല വെള്ളാപ്പള്ളിനടേശനും പി കെ നാരായണപണിക്കരും മാതൃഭൂമിയും മനോരമയും ശിവഗിരി മഠവും ചിന്മയാന്ദമിഷനും ഒക്കെ പണം നല്‍കി. ഒരു ലക്ഷത്തിലധികം പണം സംഭാവന ചെയ്ത 40 പേരുടെ പട്ടിക പ്രതിമയ്‌ക്ക് സമീപം പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അന്നത്തെ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്ലി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ശശി തരൂര്‍, കെ മുരളീധരന്‍, വി എസ് ശിവകുമാര്‍ എന്നിവരൊക്കെ പങ്കെടുത്തു. എന്നാല്‍ ശിലാഫലകത്തില്‍ പേരുണ്ടായിരുന്ന മേയര്‍ അഡ്വ കെ ചന്ദ്രിക ചടങ്ങിനെത്തിയില്ല.. പാര്‍ട്ടി വിലക്കിയതാണ് കാരണം. ആര്‍ എസ് എസ് സൈദ്ധാന്തികന്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പോകരുതെന്ന് അവസാന നിമിഷം മേയറോട് പാര്‍ട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു.

അടുത്തയിടെ വിവേകാനന്ദ ഉദ്യാനത്തിനു ചുറ്റുമുള്ള അരമതില്‍ പുതുക്കി പണിതു.  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിര്‍വഹിച്ചു. മതിലില്‍  കല്ലു ഫലകം പതിച്ച് അക്കാര്യം എഴുതിയും വെച്ചു. ഉപരാഷ്ടപതി ഉദ്ഘാടനം ചെയ്ത ഫലകം ഉദ്യാനത്തിനകത്ത്് ശ്രദ്ധേയമല്ലാത്ത സ്ഥലത്ത്. പുറം മതിലില്‍ പിണറായിയുടെ ഉദ്ഘാടന ഫലകവും. ആരു കണ്ടാലും വിവേകന്ദ സ്മാരകം പിണറായി സര്‍ക്കാറിന്റെ നേട്ടമായി തോന്നണം.കേന്ദ്ര സര്‍ക്കാര്‍ നഗര സൗന്ദര്യ വര്‍ക്കരണത്തിന് നഗരസഭയക്ക് നല്‍കിയ പണം ഉപയോഗിച്ചാണ് മതില്‍ പണിതത്.  10 മീറ്റര്‍ മതില്‍ കെട്ടി അതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി  നിര്‍വഹിക്കുന്നത് സാധാരണമല്ല. . അതിനു പുറമെയാണ് ജനങ്ങളെ തെറ്റിക്കും വിധം ഫലകത്തില്‍ പേരു കൊത്തിവെച്ചത്.  പ്രതിമ നിര്‍മ്മാണ സമയത്ത് ഒരുതരത്തിലും സഹായിക്കാതിരുന്നവരാണ് ഇപ്പോള്‍ ഉടമസ്ഥാവകാശ സ്ഥാപനവുമായി രംഗത്തു വന്നിരിക്കുന്നത്

Tags: pinarayiP ParameswaranparameswarjiBVK
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ 12 റോഡുകൾ തങ്ങളുടേതെന്ന് പിണറായി സർക്കാർ ; അല്പത്തരമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

‘ശ്രദ്ധിക്കണം , ക്ഷണിതാക്കളിൽ സാമ്പത്തിക തട്ടിപ്പുകാരോ, മാസപ്പടിക്കാരോ ഒക്കെ ഉൾപ്പെട്ടാൽ അതിന്റെ നാണക്കേട് സർക്കാരിനാണ് ‘ ; ശ്രീജിത്ത് പണിക്കർ

Kerala

ആശുപത്രിയില്‍ കഴിയുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

Kerala

പിണറായിക്ക് ജയ് വിളിക്കാനെത്തണമെന്ന് അധ്യാപകരോടു നിര്‍ദേശിച്ച് ഡിഇഒയുടെ വിവാദ ഉത്തരവ്

Kerala

സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങൾക്കുള്ളിൽ മടക്കം ; ഷാജി എന്‍. കരുണിന്റെ അവസാന പൊതുപരിപാടി

പുതിയ വാര്‍ത്തകള്‍

അർജന്റീനയടക്കം അഞ്ച് രാജ്യങ്ങൾ സന്ദർശിക്കാൻ യാത്ര തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ;   ബ്രസീലിലെ ബ്രിക്സ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും

ദശലക്ഷക്കണക്കിന് ആളുകളുടെ സ്വകാര്യ വിവരങ്ങൾ കൈമാറി ; ട്രംപ് ഭരണകൂടത്തിനെതിരെ പരാതിയുമായി സംസ്ഥാനങ്ങൾ

ജന്മഭൂമി, കേസരി എന്നിവ പ്രവര്‍ത്തിച്ചിരുന്ന വെങ്കിടേഷ് നായക് മോഹന്‍ദാസ് ബില്‍ഡിങ്‌, പുത്തൂര്‍മഠം ചന്ദ്രന്‍

മാധ്യമ സ്വാതന്ത്ര്യം തടവറയില്‍; കുനിയാന്‍ പറഞ്ഞപ്പോള്‍ നിവര്‍ന്നു നിന്നത് ജന്മഭൂമി മാത്രം

പി.വി.കെ. നെടുങ്ങാടി, പി. നാരായണന്‍

1975 ജൂലൈ 2; ആ ക്രൂരതയ്‌ക്ക് അമ്പതാണ്ട്, ജന്മഭൂമി അടച്ചുപൂട്ടി, പത്രാധിപർ അറസ്റ്റിൽ

ജൂലൈ 5ന് മഹാദുരന്തമോ? ഭീതി പരത്തി പുതിയ ബാബ വാംഗയുടെ പ്രവചനം, പിന്നാലെ 500ഓളം ഭൂചലനങ്ങൾ: ജപ്പാനിൽ ഭീതി, യാത്രകൾ റദ്ദാക്കി വിനോദസഞ്ചാരികൾ

എഐസിസി മുൻ അംഗം എന്‍ കെ സുധീര്‍ ബിജെപിയിലേക്ക്: ചര്‍ച്ച നടത്തി

സ്വർണവിലയിൽ വീണ്ടും വൻ വർദ്ധനവ്, ഈ മാസത്തെ ഉയർന്ന നിരക്കിൽ

ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന വാദവുമായി പ്രതി നൗഷാദ്, താൻ പോലീസിൽ കീഴടങ്ങുമെന്നും സൗദിയിൽ നിന്ന് വീഡിയോ

മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ കിടിലൻ ഫേസ് പാക്കുകൾ

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാല്‍ ആർഎസ്എസിനെ നിരോധിക്കുമെന്ന് മല്ലികാർജുൻ ഖാർഗെയുടെ മകനും മന്ത്രിയുമായ പ്രിയങ്ക്‌ ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies