Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കല്‍; സാംബ സ്വദേശി ഇന്റലിജെന്‍സിന്റെ പിടിയില്‍, കശ്മീര്‍ അതിര്‍ത്തിയിലെ ചിത്രങ്ങള്‍ പങ്കുവെച്ചതായി കണ്ടെത്തല്‍

ബാങ്ക് അക്കൗണ്ട് വഴി നടത്തിയിട്ടുള്ള ഇടപാടുകളില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ത്രിക്കുട്ട നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് പങ്കജ് ശര്‍മ്മയെ ജമ്മുകശ്മീര്‍ പോലീസ് പിടിയികൂടിയത്.

Janmabhumi Online by Janmabhumi Online
Mar 5, 2020, 11:26 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ശ്രീനഗര്‍ : പാക്കിസ്ഥാന്‍ ഇന്റലിജെന്‍സിനായി പ്രധാനപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഏജന്റ് കശ്മീരില്‍ പിടിയില്‍. സാംബ സ്വദേശിയായ പങ്കജ് ശര്‍മ്മയാണ് പിടിയിലായത്. വാര്‍ത്ത ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  

ജമ്മുകശ്മീരിലെ കത്വ, സാംബ എന്നിവ കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഇയാള്‍ ജമ്മു, സാംബ, കത്വ എന്നീ ജില്ലകളിലെ പ്രദേശങ്ങളുടെ പാലങ്ങളും, അതിര്‍ത്തിയിലെ ദേശീയ പാതകളുടേയും സംബന്ധിച്ച് ചിത്രങ്ങളും ഫോട്ടോകളും പാക് ഇന്റലിജെന്‍സ് ഏജന്‍സികള്‍ക്ക് കൈമാറിയതായി അറിയിച്ചിട്ടുണ്ട്. പകരമായി ബാങ്ക് അക്കൗണ്ട് വഴി ഇയാള്‍ക്ക് പണവും കൈമാറിയിട്ടുണ്ട്.  

ബാങ്ക് അക്കൗണ്ട് വഴി നടത്തിയിട്ടുള്ള ഇടപാടുകളില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ത്രിക്കുട്ട നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് പങ്കജ് ശര്‍മ്മയെ ജമ്മുകശ്മീര്‍ പോലീസ് പിടിയികൂടിയത്.

പാസ്ഥാനില്‍ നിന്നും കുടിയേറി ഇന്ത്യയില്‍ താമസം ആക്കിയ ഇയാള്‍ കാലങ്ങളായിപാക് ഇന്റലിജന്‍സ് ഏജന്‍സിക്കായി പ്രവര്‍ത്തിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇയാള്‍ പാക് ഏജന്‍സികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവരം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിവരങ്ങള്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് നേവി ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഏഴ് പേര്‍ വിശാഖപട്ടണത്തുനിന്നും പിടിയിലായിരുന്നു. അതിന് പിന്നാലെയാണ് പാക് ഇന്റലിജെന്‍സ് ഏജന്‍സിക്ക് നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറുന്നയാളും പിടിയിലായിരിക്കുന്നത്. പാക് ഐഎസ്‌ഐ ബന്ധം നിലവില്‍ ആന്ധ്ര ഇന്റലിജെന്‍സ് പോലീസ്, നേവല്‍ ഇന്റലിജെന്‍സും, കേന്ദ്ര ഏജന്‍സികളും ചേര്‍ന്ന് അന്വേഷണം നടത്തി വരികയാണ്.  

2017ല്‍ പാക് ചാര സംഘടനയ്‌ക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് പര്‍വേസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ അത്യന്തം ഗൗരവമായ വിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തിയിരുന്നു.

Tags: ഐഎസ്ഐspy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇസ്ലാമിക ടിവി ചാനലായ അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകന്‍ ലെയിത് ജാര്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
World

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും ഇസ്രയേലി ചാരന്മാര്‍; അല്‍ജസീറ മാധ്യമപ്രവര്‍ത്തകനും ചാരന്‍; അയാള്‍ പേരെടുത്ത് പറഞ്ഞവരെയെല്ലാം ഇസ്രയേല്‍ വധിച്ചു

India

പാക്ക് ചാരസംഘം വഴി പ്രതിരോധ രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ച കേസ് ; ഏഴ് സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തി എൻഐഎ 

Kerala

ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സി ബി ഐ, കേസിന് പിന്നില്‍ മറിയം റഷീദയെ കടന്നുപിടിച്ച സംഭവം

Thiruvananthapuram

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന ; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

India

ശ്രീലങ്കൻ, പാകിസ്ഥാൻ പൗരന്മാർ ഉൾപ്പെട്ട ചാരവൃത്തിക്കേസിലെ പ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിച്ചു കൊന്ന കേസില്‍ മരണ കാരണം തലക്കേറ്റ പരിക്ക്

തപാല്‍ വോട്ട് തിരുത്തല്‍ : മലക്കം മറിഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍, ഭാവന കൂടിപ്പോയി

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അഡ്വ. ബെയ്ലിന്‍ ദാസ് പിടിയിലായി

റാന്നിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍

പെര്‍മിറ്റില്ലാതെ ഓടിയ എ.എം.വി.ഐയുടെ സഹോദരന്റെ ബസ് കസ്റ്റഡിയിലെടുത്തു

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസിലെ പ്രതി അഡ്വ. ബെയിലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

നെടുമ്പാശേരിയില്‍ കൊല്ലപ്പെട്ട ഐവിന്‍ ജിജോ ക്രൂര മര്‍ദനത്തിന് ഇരയായി

ഭീകരതയെയും പി‌ഒ‌കെയെയും കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ചകൾ ഉണ്ടാകൂ, മൂന്നാം കക്ഷി ഇടപെടൽ സ്വീകാര്യമല്ല ; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

ആരോഗ്യം മെച്ചപ്പെട്ടു; ബംഗാൾ ഗവർണർ ആനന്ദബോസ് ആശുപത്രി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies