Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തിന്റെ പിടിപ്പുകേട്; കൊച്ചി സ്മാര്‍ട്ട്‌സിറ്റി പദ്ധതി അവതാളത്തില്‍

കേന്ദ്രം അനുവദിച്ച ആദ്യ ഗഡുവായ 197.51 കോടി രൂപയില്‍ വിനയോഗിച്ചത്് 51.95 കോടി മാത്രം. ആദ്യ ഗഡു ചെലവഴിക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും. സ്മാര്‍ട്ട് സിറ്റിയില്‍ ഉള്‍പ്പെട്ട നാല് പദ്ധതികള്‍ മാത്രമാണ് കൊച്ചിയില്‍ പൂര്‍ത്തിയാക്കിയത്. പദ്ധതി നടത്തിപ്പിലെ കാലതാമസത്തില്‍ കേന്ദ്ര നഗരവികസന മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 09:08 am IST
in Kerala

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട്സിറ്റി പദ്ധതി പ്രകാരം കേരളത്തില്‍നിന്ന് ആദ്യം തെരഞ്ഞെടുക്കപ്പെട്ട കൊച്ചിയില്‍ പ്രവര്‍ത്തനം അവതാളത്തില്‍. 2016ല്‍ ആരംഭിച്ച പദ്ധതി നാല് വര്‍ഷം പിന്നിടുമ്പോള്‍ കേന്ദ്ര ഫണ്ടിന്റെ 26 ശതമാനം മാത്രമാണ് കൊച്ചിയില്‍ ചെലവഴിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇതിലൂടെ വ്യക്തമാകുന്നത്.  

കേന്ദ്രം അനുവദിച്ച ആദ്യ ഗഡുവായ 197.51 കോടി രൂപയില്‍ വിനയോഗിച്ചത്് 51.95 കോടി മാത്രം. ആദ്യ ഗഡു ചെലവഴിക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും. സ്മാര്‍ട്ട് സിറ്റിയില്‍ ഉള്‍പ്പെട്ട നാല് പദ്ധതികള്‍ മാത്രമാണ് കൊച്ചിയില്‍ പൂര്‍ത്തിയാക്കിയത്. പദ്ധതി നടത്തിപ്പിലെ കാലതാമസത്തില്‍ കേന്ദ്ര നഗരവികസന മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ഇന്ത്യയിലെ നൂറു നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ഭരണസേവന സംവിധാനവും മെച്ചപ്പെടുത്താനാണ് എന്‍ഡിഎ സര്‍ക്കാര്‍ സ്മാര്‍ട്ട്സിറ്റി പദ്ധതി പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭയുടെയും സ്വകാര്യപങ്കാളികളുടെയും വിഹിതം ചേര്‍ത്ത് 2076 കോടി രൂപയുടെ വികസനപദ്ധതികള്‍ കൊച്ചി നഗരത്തില്‍ ആസൂത്രണം ചെയ്തു. പദ്ധതിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള പ്രത്യേകോദ്ദേശ്യ കമ്പനി(സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍)യായി കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് രൂപീകരിച്ചെങ്കിലും പ്രവര്‍ത്തനം മന്ദഗതിയിലാണ്. സമയബന്ധിതമായി നടപ്പാക്കാനായില്ലെങ്കില്‍ അര്‍ഹമായ പണം നഷ്ടപ്പെടും.  

മെട്രോ നഗരമായി വികസിക്കുമ്പോഴുള്ള പ്രാദേശിക അന്തരങ്ങള്‍ പരിഹരിക്കാനും അതുവഴി നഗര സാമൂഹികഘടനയിലെ വെല്ലുവിളികള്‍ നേരിടാനും കൊച്ചിയെ പ്രാപ്തമാക്കാന്‍ ഉതകുന്ന വിഭവമാണ് ഈ അനാസ്ഥ കാരണം പാഴായിപ്പോകുന്നത്. അഞ്ചാം റാങ്ക് നേടി സ്മാര്‍ട്ട്‌സിറ്റി പട്ടികയില്‍ ഇടം നേടിയ കൊച്ചി, ഇപ്പോള്‍ രണ്ടാം ഘട്ടത്തില്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരത്തേക്കാള്‍ ഏറെ പിന്നിലാണ്. പദ്ധതി വേഗത്തിലാക്കുന്നതിന് ആഗസ്തില്‍ നടന്ന സ്‌പെഷ്യല്‍ കൗണ്‍സില്‍ നിരവധി പരിപാടികള്‍ക്ക് രൂപം നല്‍കിയെങ്കിലും എല്ലാം പ്രഖ്യാപനത്തിലൊതുങ്ങി.  

നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്താണ് പദ്ധതികള്‍ നടപ്പാക്കേണ്ടത്. സമയബന്ധിതമായി അംഗീകാരം നല്‍കാന്‍ നഗരസഭയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഭരണപരമായ അനിശ്ചിതാവസ്ഥയാണ് കാരണം. എറണാകുളം മാര്‍ക്കറ്റ് നവീകരണം, ഭവനപദ്ധതി എന്നിവ തടസപ്പെട്ടു. മുല്ലശ്ശേരി കനാല്‍, മാര്‍ക്കറ്റ് കനാല്‍, കല്‍വത്തി കനാല്‍ എന്നിവയുടെ ശുചീകരണത്തിനും നവീകരണത്തിനുമായുള്ള 40 കോടി രൂപയുടെ പദ്ധതി പാഴാകുന്ന അവസ്ഥയിലാണ്. പടിഞ്ഞാറന്‍ കൊച്ചിയില്‍ മലിനജല സംസ്‌കരണ പ്ലാന്റ്, എറണാകുളം മാര്‍ക്കറ്റിന്റെ നവീകരണം, ബ്രോഡ്‌വേ  പുനരുദ്ധാരണം എന്നിവയുടെ 276 കോടി രൂപയുടെ പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ പേലും ഇതുവരെ ആരംഭിച്ചിട്ടില്ല. വെള്ളക്കെട്ടിനും കൊതുകുശല്യത്തിനുമൊക്കെ പരിഹാരം കാണാന്‍ കഴിയുന്ന ബൃഹത്തായ പദ്ധതിയാണ് ഭരണാധികാരികളുടെ അലംഭാവം മൂലം ഇല്ലാതാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.