Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്നും വിശദമായ അന്വേഷണം വേണമെന്നും കുട്ടിയുടെ അപ്പൂപ്പന്‍ മോഹനന്‍പിള്ള. കുട്ടി ഒറ്റയ്‌ക്ക് പുഴയിലേക്ക് പോകില്ല. മുമ്പ് ക്ഷേത്രത്തിലേക്ക് പോയത് പുഴയിലേക്കുള്ള വഴിയിലൂടെയല്ല. കാണാതാകുമ്പോള്‍ ദേവനന്ദ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നില്ല. അയല്‍വീട്ടില്‍ പോലും ഒറ്റയ്‌ക്കു പോകാത്ത കുട്ടിയായിരുന്നു. ഒരിക്കല്‍ പോലും ഈ പുഴക്കരയിലേക്ക് ദേവനന്ദ ഒറ്റയ്‌ക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അരുണ്‍ സതീശന്‍ by അരുണ്‍ സതീശന്‍
Mar 1, 2020, 08:36 am IST
in Kerala

കൊട്ടിയം (കൊല്ലം): ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്നും സമഗ്ര അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി ബന്ധുക്കളും നാട്ടുകാരും. കുട്ടി ഒറ്റയ്‌ക്ക് പുഴയിലേക്ക് പോകില്ലെന്നും കാണാതാകുമ്പോള്‍ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നില്ലെന്നും അപ്പൂപ്പനടക്കമുള്ള ബന്ധുക്കള്‍ പറയുന്നു. ഇതോടെ, കേസില്‍ പഴുതടച്ച അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.  

വിശദമായ അന്വേഷണംവേണമെന്ന് അപ്പൂപ്പന്‍  

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്നും വിശദമായ അന്വേഷണം വേണമെന്നും കുട്ടിയുടെ അപ്പൂപ്പന്‍ മോഹനന്‍പിള്ള. കുട്ടി ഒറ്റയ്‌ക്ക് പുഴയിലേക്ക് പോകില്ല. മുമ്പ് ക്ഷേത്രത്തിലേക്ക് പോയത് പുഴയിലേക്കുള്ള വഴിയിലൂടെയല്ല. കാണാതാകുമ്പോള്‍ ദേവനന്ദ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നില്ല. അയല്‍വീട്ടില്‍ പോലും ഒറ്റയ്‌ക്കു പോകാത്ത കുട്ടിയായിരുന്നു. ഒരിക്കല്‍ പോലും ഈ പുഴക്കരയിലേക്ക് ദേവനന്ദ ഒറ്റയ്‌ക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തട്ടിക്കൊണ്ടുപോയതെന്ന് അമ്മ ധന്യ ദേവനന്ദയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് അമ്മ ധന്യ മാധ്യമങ്ങളോട് പറഞ്ഞു. ശാസിച്ചാല്‍ പോലും പിണങ്ങിയിരിക്കുന്ന ശീലം മകള്‍ക്കില്ല. മൃതദേഹം കണ്ടെത്തിയ ആറു കടന്ന് ഇതുവരെ കുട്ടി പോയിട്ടില്ല. തന്നോട് പറയാതെ ദേവനന്ദ എങ്ങും പോകില്ല. വീട്ടിലുണ്ടായിരുന്ന തന്റെ ഷാളും കാണാതായി. അതിനാലാണ് കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോയെന്ന് സംശയിക്കുന്നത്. നിമിഷനേരം കൊണ്ടാണ് കുട്ടിയെ കാണാതായത്. അവളെ കാണാനില്ലെന്നു മനസ്സിലായതോടെ താന്‍ വിളിച്ചപ്പോള്‍ നാട്ടുകാരെല്ലാവരും ഓടിയെത്തി അന്വേഷണമാരംഭിച്ചു. സത്യാവസ്ഥ അറിയണമെന്നും ധന്യ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണം വേണമെന്ന് ദേവനന്ദയുടെ അച്ഛന്‍ പ്രദീപ് ആവശ്യപ്പെട്ടു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരാരും ഇതുവരെ കുടുംബാംഗങ്ങളോട് സംസാരിച്ചിട്ടില്ലെന്നും പ്രദീപ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് കുടവട്ടൂര്‍ പ്രദീപ്കുമാര്‍-ധന്യ ദമ്പതികളുടെ മകളായ പൊന്നു എന്ന ദേവനന്ദയെ അമ്മയുടെ വീടായ പള്ളിമണ്ണിലെ പുലിയില ഇളവൂര്‍ തടത്തില്‍മുക്ക് ധനീഷ് ഭവനില്‍ നിന്ന് കാണാതാകുന്നത്. ഈ വീടിനടുത്തുകൂടി ഒഴുകുന്ന ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമണ്‍ ആറില്‍ നിന്ന് തൊട്ടടുത്ത ദിവസം രാവിലെ 7.35ഓടെ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. ആറ്റിലെ തടയണയ്‌ക്കു സമീപം വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ തലമുടി കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീടിന് 500 മീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയ സ്ഥലംവരെ ദേവനന്ദ എങ്ങനെ എത്തിയെന്ന ചോദ്യമാണ് ഉയരുന്നത്.

Tags: kollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ചുരിദാർ ധരിച്ചെത്തി; പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ് സെക്യൂരിറ്റി, പ്രതിഷേധത്തിനൊടുവിൽ പോലീസെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.