Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണി വരെ ശരണ്യയും പ്രണവും കുട്ടിയും ഒരു മുറിയിലായിരുന്നു കിടന്നിരുന്നത്. മൂന്നുമണിയോടെ കുട്ടിയുമായി ശരണ്യ ഹാളിലേക്ക് പോയി. ഇത് പ്രണവ് ചോദ്യം ചെയ്തപ്പോള്‍ ചൂട് കൂടുതലായതിനാല്‍ ഹാളില്‍ കിടക്കാന്‍ പോകുന്നുവെന്നായിരുന്നു മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2020, 11:18 am IST
in Kannur
ശരണ്യയെ തെളിവെടുപ്പിനായി തയ്യിലിലെത്തിച്ചപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാര്‍

ശരണ്യയെ തെളിവെടുപ്പിനായി തയ്യിലിലെത്തിച്ചപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാര്‍

കണ്ണൂർ: കൃത്യമായ ആസൂത്രണതോടെയാണ് മകന്‍ വിയാനെ കൊലപ്പെടുത്താന്‍ ശരണ്യ തീരുമാനിച്ചത്. ഇതിനുവേണ്ടി മാസങ്ങളായി വേറെ താമസിക്കുന്ന ഭര്‍ത്താവ് പ്രണവിനെ ശരണ്യ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. കുട്ടിയെ കൊന്ന കുറ്റം പ്രണവിന്റെ മേല്‍ ചുമത്താനായിരുന്നു ഈ നീക്കം.  

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണി വരെ ശരണ്യയും പ്രണവും കുട്ടിയും ഒരു മുറിയിലായിരുന്നു കിടന്നിരുന്നത്. മൂന്നുമണിയോടെ കുട്ടിയുമായി ശരണ്യ ഹാളിലേക്ക് പോയി. ഇത് പ്രണവ് ചോദ്യം ചെയ്തപ്പോള്‍ ചൂട് കൂടുതലായതിനാല്‍ ഹാളില്‍ കിടക്കാന്‍ പോകുന്നുവെന്നായിരുന്നു മറുപടി. ഹാളില്‍ പ്രണവ് വീണ്ടുമുറങ്ങുന്നതുവരെ കാത്തിരുന്ന ശരണ്യ ഇതിനുശേഷം പുറത്തേക്കിറങ്ങി കുട്ടിയെ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ആദ്യ വീഴ്ചയില്‍ തന്നെ കുട്ടി വേദനയെടുത്ത് അലറിക്കരഞ്ഞു. കുട്ടിയുടെ അടുത്തെത്തി മുഖം പൊത്തിപ്പിടിച്ച ശേഷം വീണ്ടുമെടുത്ത് കരിങ്കല്‍ കൂട്ടത്തിലേക്ക് വലിച്ചെറിയുകയും മരണം ഉറപ്പിക്കുകയുമായിരുന്നു. കടല്‍ഭിത്തിയില്‍ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വന്ന് ഹാളില്‍ കിടന്നു. രാവിലെ പ്രണവിനെ വിളിച്ചെഴുന്നേല്‍പ്പിച്ച് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞതും ശരണ്യയാണ്. പോലീസ് വന്നപ്പോഴും കുട്ടിയെ കൊന്നത് പ്രണവാണെന്ന് ആവര്‍ത്തിക്കുകയാണ് ശരണ്യ ചെയ്തത്. കാമുകനൊന്നിച്ച് ജീവിക്കാനായിരുന്നുവത്രെ ശരണ്യയുടെ ഈ നീചപ്രവൃത്തി.

ഭര്‍ത്താവുമായി അകന്ന് മൂന്നു മാസങ്ങളായി സ്വന്തം അച്ഛനും അമ്മയ്‌ക്കും ഒപ്പമായിരുന്നു ശരണ്യയും കുഞ്ഞും താമസിച്ചിരുന്നത്. ഞായറാഴ്ച ശരണ്യ പ്രണവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഒപ്പം താമസിപ്പിക്കുകയും പിറ്റേന്ന് പുലര്‍ച്ചെ മൂന്നരയ്‌ക്കും നാലരയ്‌ക്കും ഇടയില്‍ കൃത്യം നടത്തുകയുമായിരുന്നു. വ്യക്തമായ ആസൂത്രണത്തോടെയാണ് ശരണ്യ ഇതെല്ലാം ചെയ്തത്. കുട്ടി മരിച്ചതോടെ ശരണ്യയുടെ ബന്ധുക്കളും പ്രണവിനെയാണ് സംശയിച്ചത്. എന്നാല്‍ ശാസ്ത്രീയ പരിശോധനകളിലൂടെയും പഴുതടച്ച അന്വേഷണത്തിലൂടെയും അമ്മയാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് കണ്ണൂര്‍ സിറ്റി തയ്യില്‍ കടപ്പുറത്ത് കുട്ടിയെ മരിച്ചനിലയില്‍ കാണപ്പെട്ടത്. കൊടുവള്ളി ഹൗസില്‍ വിയാനെ(ഒന്നര)യാണ് അമ്മ ശരണ്യ കൊലപ്പെടുത്തിയത്. ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു. കുഞ്ഞിനെ കൊല്ലാനായി പല ദിവസങ്ങളിലായി ശരണ്യ കാത്തിരിക്കുകയായിരുന്നു. കടലിലെറിഞ്ഞ് കൊല്ലാനായിരുന്നു ശരണ്യ പദ്ധതിയിട്ടത്. ശരണ്യയുടെ പിതാവുമായി അകന്ന പ്രണവ് ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലാണ് വീട്ടില്‍ വരാറുള്ളത്. ഈ സമയം തന്നെ കൊലപാതകത്തിനു ശരണ്യ തെരഞ്ഞെടുക്കുകയായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നു വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Tags: kannurകൊലപാതകംassassination
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.