Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘സിനിമാ താരങ്ങള്‍ക്ക് പരിഗണന നല്‍കിയ കാലം കഴിഞ്ഞു; മാധ്യമ ഭീഷണി മുഖവിലക്ക് എടുക്കില്ല’; ബിജെപി അധ്യക്ഷന്‍

മാധ്യമങ്ങളില്‍ എന്ത് സംസാരിക്കണം ആരു സംസാരിക്കണം എന്ന് കൂടിയാലോചനയിലൂടെ തീരുമാനിക്കും. ലക്ഷണക്കിന് പ്രവര്‍ത്തകര്‍ ഭാഗമായ കേഡര്‍ സംവിധാനമാണ് ബിജെപിക്ക് കേരളത്തില്‍ ഉള്ളത്. അത് പരാമാവധി പ്രയോജനപ്പെടുത്തി പാര്‍ട്ടിയുടെ അടിത്തറ വര്‍ധിപ്പിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.

Janmabhumi Online by Janmabhumi Online
Feb 18, 2020, 07:15 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിക്ക് പിന്തുണയുമായി  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സന്ദീപ് ജി വാര്യര്‍ സിനിമ താരങ്ങളെ ഭീഷണിപ്പെടുത്തുന്നു എന്ന വാദത്തിനോട് യോജിക്കാനാകില്ല. അദ്ദേഹം പറഞ്ഞതെല്ലാം ഇപ്പോള്‍ ശരിയായിരിക്കുകയാണ്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരില്‍ പിരിച്ചപണം വിവാദമായതിനെ തുടര്‍ന്ന് മാത്രമാണ് എട്ടുമാസത്തിന് ശേഷം കരുണ അംഗങ്ങള്‍ സര്‍ക്കാരിലേക്ക് അടച്ചത്. സിനിമാ താരങ്ങള്‍ക്ക് വലിയ പരിഗണ നല്‍കിയിരുന്ന കാലം കഴിഞ്ഞുവെന്നും എല്ലാവരും നിയമത്തിനു മുന്നില്‍ തുല്ല്യരാണെന്നും അദ്ദേഹം പറഞ്ഞു. 

 സിനിമാ താരങ്ങളും സാസ്‌കാരിക നായകരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനോടൊപ്പം തിരികെ ലഭിക്കുന്ന മറുപടികളും ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത കാണിക്കണം. നിലപാടുകള്‍ എടുക്കുമ്പോള്‍ ബഹുജനങ്ങള്‍ എന്ത് പറയുന്നു എന്നത് മാത്രമേ പരിഗണിക്കുന്നുള്ളു. മാധ്യമങ്ങളില്‍ എന്ത് സംസാരിക്കണം ആരു സംസാരിക്കണം എന്ന് കൂടിയാലോചനയിലൂടെ തീരുമാനിക്കും. ലക്ഷണക്കിന് പ്രവര്‍ത്തകര്‍ ഭാഗമായ കേഡര്‍ സംവിധാനമാണ് ബിജെപിക്ക് കേരളത്തില്‍ ഉള്ളത്. അത് പരാമാവധി പ്രയോജനപ്പെടുത്തി പാര്‍ട്ടിയുടെ അടിത്തറ വര്‍ധിപ്പിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങള്‍ ചിത്രീകരിക്കുന്ന തരത്തിലുള്ള തര്‍ക്കങ്ങള്‍ ഒന്നും ബിജെപിക്ക് അകത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 തമിഴ്നടന്‍ വിജയിയുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡുകള്‍ രാഷ്‌ട്രീയ പ്രേരിതമെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. പ്രകാശ്രാജ്, കമലഹാസന്‍ എന്നിവരാണ് ബിജെപിയെ കൂടുതലായി എതിര്‍ക്കുന്നത്. രാഷ്‌ട്രീയപരമായ കാരണങ്ങള്‍കൊണ്ടാണ് പരിശോധനകള്‍ നടത്തിയതെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകാതിരുന്നത് എന്നുകൂടി ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ചിന്തിക്കണമെന്നും മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Tags: കെ. സുരേന്ദ്രന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്കയറ്റം നിയന്ത്രിക്കാന്‍ ഓണ വിപിണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല: കെ.സുരേന്ദ്രന്‍

Kerala

കണ്ണടച്ചുകൊടുക്കാന്‍ വാങ്ങിയത് 96 കോടി രൂപ; കള്ളന്‍മാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി ഐഎന്‍ഡിഐഎ മാറിയെന്ന് കെ.സുരേന്ദ്രന്‍

Kerala

കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളതെന്നു കെ.സുരേന്ദ്രന്‍

മലപ്പുറം കുറ്റിപ്പുറത്ത് ചേര്‍ന്ന ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന സമിതി യോഗം സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടും: കെ. സുരേന്ദ്രന്‍

Kerala

കരിമണല്‍ കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ഡീല്‍ എന്താണെന്ന് യെച്ചൂരി വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാകിസ്ഥാൻ ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല ; ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം : ബലൂച് നേതാവ് ഖാസി ദാദ് മുഹമ്മദ് റെഹാൻ

കാട്ടാക്കടയില്‍ അതിവേഗ പോക്‌സോ കോടതിയില്‍ തീപിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies