Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലീങ്ങളുടെ രക്ഷകരെന്ന് വരുത്താന്‍ നീക്കം; സഭയ്‌ക്ക് നാണക്കേടിന്റെ ദിനം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 30, 2020, 09:09 am IST
in Kerala

തിരുവനന്തപുരം: നിയമസഭ ചരിത്രത്തിലെ നാണക്കേടിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ഭരണത്തലവന്‍ ഗവര്‍ണര്‍, സഭാനാഥന്‍ മുഖ്യമന്ത്രി, സഭാ അധ്യക്ഷന്‍ സ്പീക്കര്‍ എന്നിവരെ സഭയ്‌ക്കുള്ളില്‍ തടഞ്ഞു വയ്‌ക്കുക. പ്രകോപനപരമായ  മുദ്രാവാക്യം വിളിച്ചും വെല്ലുവിളിച്ചും ബഹളമുണ്ടാക്കുക. ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും കാറ്റില്‍ പറത്തുന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രവൃത്തികള്‍.

ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവര്‍ക്കെതിരെ സഭയ്‌ക്കുള്ളില്‍ പ്രതിഷേധമുയരുന്നത് പുതിയ കാര്യമല്ല. ഇവരുടെ പ്രസംഗങ്ങള്‍ തടസ്സപ്പെടുത്തുകയും മുദ്യാവാക്യം വിളിച്ചും ബാനര്‍ ഉയര്‍ത്തിയും എതിര്‍പ്പു രേഖപ്പെടുത്താറുണ്ട്. എന്നാല്‍ ഉന്നത ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഗവര്‍ണര്‍,  മുഖ്യമന്ത്രി,  സ്പീക്കര്‍ എന്നിവരെ സഭയില്‍ പ്രവേശിക്കുന്നതിന് വിലക്കുന്നത് ആദ്യം. 

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയ കെ.എം. മാണിക്കു നേരെ ഉയര്‍ത്തിയ പ്രതിരോധമായിരുന്ന കീഴ്‌വഴക്കം. പക്ഷേ അന്ന് മാണി മന്ത്രി മാത്രമായിരുന്നു. എന്നാല്‍, ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവരെ ഒരുമിച്ച് തടഞ്ഞത് സഭയോടുള്ള അനാദരവാണ്. ബഹളം വച്ച അംഗങ്ങളെ സ്പീക്കര്‍ക്ക് പുറത്താക്കാം.

സമരങ്ങളില്‍ പ്രാദേശിക നേതാക്കള്‍ കാട്ടുന്ന ആവേശമായിരുന്നു സഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ കാട്ടികൂട്ടിയത്. നിന്നും ഇരുന്നും കിടന്നും ഗവര്‍ണറെ തടഞ്ഞ എംഎല്‍എമാര്‍ സുരക്ഷാ ജീവനക്കാര്‍ എത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതായി അഭിനയിച്ചു. ആരിഫ്  ഖാനെ പുറത്താക്കണം എന്നു മാത്രമായിരുന്നു മുദ്യാവാക്യം.  ഗവര്‍ണറുടെ പേരിലെ മുഹമ്മദ് ഒഴിവാക്കിയാണ് ലീഗ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചു കൊടുത്തത്.

വ്യക്തമായ പദ്ധതിയോ കൂടിയാലോചനയോ ഇല്ലാതെയായിരുന്നു പ്രതിപക്ഷത്തിന്റെ തടയല്‍ നാടകമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഓരോ നടപടിയും. ലീഗിലെ യുവ സമാജികരുടെ ആവേശത്തിനനുസരിച്ച് തുള്ളുക മാത്രമായിരുന്നു രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍. പ്രസംഗം കഴിഞ്ഞ് ഇറങ്ങി വരുമ്പോള്‍ ഗവര്‍ണറെ വീണ്ടും തടയുമെന്ന് പറഞ്ഞ് സഭാ കവാടത്തില്‍ കുറച്ചു നേരം ഇരുന്നെങ്കിലും  ഗവര്‍ണര്‍ എത്തും മുന്‍പ് പോയി. 

മുസ്ലീങ്ങളുടെ യഥാര്‍ഥ സംരക്ഷകര്‍ തങ്ങളാണെന്നു വരുത്താന്‍ വേണ്ടിയുള്ള വലിയ നാടകത്തിന്റെ ഭാഗമായിരുന്നു സഭയില്‍ നടന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുകയും സുപ്രീംകോടതിയില്‍ കേസ് കൊടുക്കുകയും ചെയ്ത തങ്ങളാണ് യഥാര്‍ഥ രക്ഷകരെന്ന് വരുത്താന്‍ സിപിഎം ശ്രമിച്ചിരുന്നു. അന്ന് വലിയ ക്ഷീണം നേരിട്ടതോടെയാണ് ഗവര്‍ണറെ തടഞ്ഞും തങ്ങളാണ് മുസ്ലിം സംരക്ഷകരെന്ന് കാണിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചത്. ഇതിന്റെ ഫലമായി നിയമസഭ നാണംകെട്ടു. മനുഷ്യ ശൃംഖലയടക്കം തെരുവ് സമരങ്ങളും ഇതിന്റെ ഭാഗമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.