Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആത്മ സ്വരൂപത്തെ അറിയുക

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 22, 2020, 06:46 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശ്ലോകം 54

വസ്തു സ്വരൂപം സ്ഫുടബോധ ചക്ഷുഷാ

സ്വേനൈവ വേദ്യം ന തു പണ്ഡിതേന

ചന്ദ്രസ്വരൂപം നിജചക്ഷുഷൈവ

ജ്ഞാതവ്യമനൈ്യരവഗമ്യതേകിം

ആത്മ സ്വരൂപത്തെ ജ്ഞാനക്കണ്ണുകൊണ്ട് അവനവന്‍ തന്നെ നേരിട്ട് അനുഭവിച്ചറിയണം. പണ്ഡിതന്‍മാര്‍ അറിഞ്ഞതുകൊണ്ടൊ അവരുടെ വാക്കുകള്‍ കേട്ടതുകൊണ്ടോ പോരാ.ചന്ദ്രന്റെ മനോഹര രൂപം സ്വന്തം കണ്ണുകൊണ്ട് കണ്ടറിയണം. മാറ്റാരെങ്കിലും കണ്ടതുകൊണ്ടൊ വിവരിച്ചതുകൊണ്ടോ നമുക്ക് എന്ത് പ്രയോജനം?

 ജ്ഞാനപൂര്‍ണ്ണിമയായി ആത്മ ചന്ദ്രന്‍ ഉദിച്ചുയരുന്നത് ഓരോരുത്തരിലുമാകണം.അതിനെക്കുറിച്ചുള്ള വിവരണവും മറ്റുമൊക്കെ അതിനെ നേരില്‍ കാണാനുള്ള ആകാംക്ഷയെ ജനിപ്പിച്ചേക്കാം.പക്ഷേ അത് കൊണ്ട് മാത്രമായില്ല സ്വയം അനുഭവമാകുമ്പോള്‍ മാത്രമേ പൂര്‍ണ്ണതയാവുകയുള്ളൂ. ഓരോ ആളും അത് തന്നെത്താന്‍ അനുഭവിക്കണം. പല അനുഭവങ്ങളും അനുഭവിച്ചവര്‍ക്ക് അതേ മട്ടില്‍ മട്ടില്‍ വിവരിച്ചുകൊടുക്കാന്‍ പോലുമാകില്ല.

ശരത് പൂര്‍ണ്ണിമയിലെ ചന്ദ്രന്റെ മനോഹാരിത ആസ്വദിക്കാനാകണമെങ്കില്‍ അത് നേരിട്ട് തന്നെ കാണണം. മറ്റുള്ളവരുടെ വാക്കുകളിലൂടെ കേട്ടതുകൊണ്ടായില്ല. എത്രവിവരണങ്ങള്‍ക്കും വര്‍ണ്ണനകള്‍ക്കും അപ്പുറമാണ് ആ ഭംഗിയെന്ന് നേരിട്ട് കാണുമ്പോഴേ മനസ്സിലാവൂ. വാക്കുകള്‍ അതിനടുത്തെത്താനാവില്ല.എന്നാല്‍ സ്വന്തം അനുഭവമായാല്‍ പിന്നെ മറ്റൊന്നും വേണ്ടി. ഇതു പോലെയാണ് ആത്മ സ്വരൂപത്തെ നേരിട്ടനുഭവമാക്കാനാവുക എന്നത്. സ്വയമറിയുന്നതിന്റെ അടുത്ത് പോലും എത്തില്ല വലിയ പണ്ഡിതനായ ഒരാളുടെ എത്ര ഗംഭീരമായ വര്‍ണ്ണനായായാലും.

ശ്ലോകം 55

അവിദ്യാകാമകര്‍മ്മാദി 

പാശ ബന്ധം വിമോചിതും

ക: ശക്‌നുയാദ്‌വിനാത്മാനം 

കല്പകോടിശതൈരപി

അവിദ്യാ, കാമം, കര്‍മ്മം മുതലായ പാശങ്ങള്‍ കൊണ്ടുള്ള കെട്ടുകളില്‍ നിന്ന് മോചനം നേടണമെങ്കില്‍ സ്വപ്രയത്‌നം വേണം. നൂറ് കോടി കല്പകാലം എടുത്താലും മറ്റൊന്നു കൊണ്ടും ഈ ബന്ധനങ്ങള്‍ നീങ്ങില്ല.അവിദ്യ, കാമം, കര്‍മ്മം ഇവ മൂന്നുമാണ് ഏറ്റവും വലിയ കെട്ടുകളെന്ന് പറയുന്നത്. ഹൃദയ ഗ്രന്ഥികള്‍ എന്നാണ് ഇവയ്‌ക്ക് പേര്.

 അവിദ്യയെ തുടര്‍ന്ന് താന്‍ പൂര്‍ണ്ണനാണെന്ന ബോധം ഇല്ലാതെ പോകുന്നു. പൂര്‍ണ്ണതയെ നേടാന്‍ ഓരോ ആഗ്രഹങ്ങളുണ്ടാവുന്നു. ഈ കാമനകളെ പൂര്‍ത്തീകരിക്കാന്‍ കര്‍മ്മം ഉണ്ടാകുന്നു. ഒരു കെട്ടില്‍ നിന്ന് മറ്റൊന്നിലേക്ക് അതില്‍ മറ്റൊരു കടും കെട്ടിലേക്ക് തളച്ചിടപ്പെടുന്നു ഓരോ ജീവനും. ഇവയോടൊപ്പം ആദി എന്ന് ശ്ലോകത്തില്‍ ഉപയോഗിച്ചിരിക്കുന്നത് കാമ്യ കര്‍മ്മങ്ങളുടെ ഫലമായി ഉണ്ടാകുന്ന വാസനകളെ ഉള്‍പ്പെടുത്താനാണ്. വാസനകള്‍ കൂടുതല്‍ കര്‍മ്മങ്ങളിലേക്കും കുഴപ്പങ്ങളിലേക്കും വലിച്ചിഴക്കും.

ഈ ബന്ധനങ്ങളില്‍ നിന്നൊക്കെ മുക്തി നേടണമെങ്കില്‍ അവനവന്‍ തന്നെ വിചാരിക്കണം. മറ്റൊരാള്‍ക്കും കഴിയില്ല.അതിന് എത്ര കാലം പണിയെടുത്താലുമാകില്ല.പ്രപഞ്ചത്തിന്റെ സൃഷ്ടി മുതല്‍ ലയം വരെയുള്ള കാലമാണ് കല്പം. ബ്രഹ്മാവിന്റെ ഒരു പകല്‍. ഇങ്ങനെയുള്ള 100 കോടി കല്പമെടുത്താലും മറ്റൊരാള്‍ക്കും നമ്മുടെ ഈ കെട്ടുകളെ അറുത്ത് മാറ്റാനാകില്ല.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി നേതാവ് കെ രാമൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി അമ്മ അന്തരിച്ചു

Kerala

‘ ജാനകി എന്ന പേരിന് എന്താണ് കുഴപ്പം ‘ ; എങ്ങനെ മതപരമായ വിഷയമാകും ; ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി

Kerala

രാജ്ഭവന്റെ സുരക്ഷയ്‌ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി സർക്കാർ

India

സ്വന്തമെന്ന ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കുന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തനം: ഡോ. മോഹന്‍ഭാഗവത്

Kerala

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്

പുതിയ വാര്‍ത്തകള്‍

ഉക്രെയ്നിൽ മിസൈൽ മഴ വർഷിച്ച് റഷ്യ ; ശനി, ഞായർ രാത്രികളിൽ മാത്രം തൊടുത്ത് വിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും

എസ്എഫ്ഐ സമ്മേളനത്തിന് സർക്കാർ സ്കൂളിന് അവധി; വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് ഹെഡ്മാസ്റ്റർ

കീം ഫലം ഉടൻ പ്രഖ്യാപിക്കും; സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മാർക്ക് കുറയില്ല, നടപ്പാക്കുന്നത് തമിഴ്നാട് മോഡൽ

അറസ്റ്റിലായ കഹ്കാഷ ബാനോ, മുഹമ്മദ് കൈഫ് 

ദളിത് പെൺകുട്ടിയെ മതംമാറ്റാൻ കേരളത്തിലേക്ക് കടത്തിയ രണ്ടുപേർ യുപിയിൽ പിടിയിൽ

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

വിദ്യാഭ്യാസരംഗത്തും തൊഴിലിലും രാഷ്‌ട്രീയത്തിലും സമുദായത്തെ അവഗണിക്കുന്നു: വെള്ളാപ്പള്ളി

റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന അപാര്‍ട്‌മെന്റ് കെട്ടിടം വീക്ഷിക്കുന്ന ഉക്രൈന്‍ പൗരന്‍

റഷ്യ വ്യോമാക്രമണം ശക്തമാക്കി; സഹായം തേടി ഉക്രൈന്‍

അയോദ്ധ്യ രാമക്ഷേത്രത്തില്‍ 5.5 കോടിയിലധികം ഭക്തര്‍ ദര്‍ശനം നടത്തി

ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന ആര്‍. ഹരി രചിച്ച മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ ന്യൂ
ദല്‍ഹി കേശവകുഞ്ജില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി പ്രകാശനം ചെയ്തപ്പോള്‍. എച്ച്എന്‍ബിസി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശ്രീപ്രകാശ് സിങ്, ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ്, ദല്‍ഹി സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ആശിഷ് സൂദ്, പ്രജ്ഞാപ്രവാഹ് പ്രതിഷ്ഠാന്‍ ചെയര്‍മാന്‍ ബി.കെ. കുഠ്യാല, കിത്താബ്വാലെ എംഡി പ്രശാന്ത് ജെയിന്‍ എന്നിവര്‍ സമീപം

ആര്‍. ഹരിയുടെ മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ പ്രകാശനം ചെയ്തു

നവോത്ഥാന നായകന്‍…. ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള സ്മൃതി ദിനം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies