Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആണവ കള്ളക്കടത്ത്: പാക്കിസ്ഥാനെ വീണ്ടും പിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 09:58 am IST
in World

വാഷിങ്ടണ്‍: നിയമവിരുദ്ധമായി ആണവ, മിസൈല്‍ സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കാനുള്ള നീക്കത്തിനിടെ വീണ്ടും കൈയോടെ പിടിക്കപ്പെട്ട് പാക്കിസ്ഥാന്‍. ശാസ്ത്രസാങ്കേതിക വിദ്യയില്‍ അടിത്തറയില്ലാത്ത രാജ്യമായിരുന്നിട്ടും കള്ളക്കടത്തിലൂടെയും കുതന്ത്രത്തിലൂടെയും ആണവ, ബാലിസ്റ്റിക് മിസൈല്‍ ശക്തിയായി മാറിയ പാക്കിസ്ഥാന്‍, അമേരിക്കയുടെ സാങ്കേതിക വിദ്യകള്‍ ചോര്‍ത്തുന്നതിനിടെയാണ് വീണ്ടും പിടിയിലായത്. 

റാവല്‍പ്പിണ്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് വേള്‍ഡ് എന്ന കമ്പനിയുമായി ബന്ധമുള്ള അഞ്ച് പാക്കിസ്ഥാനികള്‍ അറസ്റ്റിലായതോടെയാണ് പാക്കിസ്ഥാന്‍ ആണവ, മിസൈല്‍ ദൗത്യങ്ങള്‍ക്ക് അമേരിക്കന്‍ സാങ്കേതിക വിദ്യ കടത്തിയത് പുറത്ത് വന്നത്.

മുഹമ്മദ് കമ്രാന്‍ വാലി, മുഹമ്മദ് എഹ്‌സാന്‍ വാലി, ഹാജി വാലി മുഹമ്മദ് ഷെയ്ഖ്, അഹ്മദ് വഹീദ്, എന്നിവരാണ് പിടിയിലായത്. കാനഡ, ഹോങ്കോങ്, യുകെ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി. അഡ്വാന്‍സ്ഡ് എഞ്ചിനീയറിങ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (എഇആര്‍ഒ) പാക്കിസ്ഥാന്‍ ആറ്റോമിക് എനര്‍ജി കമ്മീഷനും (പിഎഇസി) വേണ്ടി യുഎസ് ഉത്പന്നങ്ങള്‍ സ്വന്തമാക്കാനും കയറ്റുമതി ലൈസന്‍സില്ലാതെ പാക്കിസ്ഥാനിലേക്ക് കടത്താനും ഇവര്‍ അന്താരാഷ്‌ട്ര സംഭരണ ശൃംഖല രൂപീകരിച്ചിരുന്നു. ബിസിനസ് വേള്‍ഡ് കമ്പനിയുടെ മറവിലായിരുന്നു പ്രവര്‍ത്തനങ്ങളെന്നും നീതിന്യായ വകുപ്പ് അറിയിച്ചു.   

കയറ്റുമതി നിയന്ത്രണങ്ങള്‍ രൂപകല്പന ചെയ്യുന്നതില്‍ അമേരിക്ക കൂടുതല്‍ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവത്തിലൂടെ പുറത്ത് വരുന്നതെന്ന് യുഎസ് ദേശീയ സുരക്ഷാ അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ജോണ്‍ സി. ഡെമേര്‍സ് ചൂണ്ടിക്കാട്ടി. 

ദേശീയ സുരക്ഷയ്‌ക്കും വിദേശ നയങ്ങള്‍ക്കും വിപരീതമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് കയറ്റുമതി ലൈസന്‍സ് ആവശ്യകതകള്‍ ചുമത്തുന്ന അമേരിക്കയിലെ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്റ്റിറ്റി ലിസ്റ്റിലുള്ളവരാണ് എഇആര്‍ഒയും പിഎഇസിയും. പാക്കിസ്ഥാന്റെ മിസൈല്‍ ദൗത്യങ്ങള്‍ക്കും മറ്റും ഇടനിലക്കാരെ മറയാക്കി അമേരിക്കന്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 

ഇന്ത്യക്ക് സന്തോഷിക്കാമെന്ന്യുഎസ്

വാഷിങ്ടണ്‍: പാക് ആണവ കള്ളക്കടത്ത് ശൃംഖലയുടെ തകര്‍ച്ചയില്‍ ഇന്ത്യക്കു സന്തോഷിക്കാമെന്ന് യുഎസ് പ്രസ്താവന. ആണവ, ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യകള്‍ മോഷ്ടിച്ചുകൊണ്ടിരുന്ന പാക്കിസ്ഥാന്റെ പ്രധാന ലക്ഷ്യം ഇന്ത്യയായതിനാലാണ് അമേരിക്കയുടെ ഈ പ്രസ്താവന. പിടിയിലായവരുടെ പ്രവര്‍ത്തനങ്ങള്‍ കയറ്റുമതി നിയമങ്ങളുടെ ലംഘനം മാത്രമല്ല. അമേരിക്കയുടെ ദേശീയ സുരക്ഷാ താത്പര്യങ്ങള്‍ക്കും മേഖലയിലെ രാജ്യങ്ങളുടെ സന്തുലിതാവസ്ഥയ്‌ക്കും ഭീഷണി കൂടിയാണെന്നും അമേരിക്ക വ്യക്തമാക്കി. 

പതിനാറ് വര്‍ഷം മുന്‍പും പാക്കിസ്ഥാന്‍ സമാന രീതിയില്‍ ആണവ കള്ളക്കടത്തിനിടെ പിടിക്കപ്പെട്ടിരുന്നു. ഡച്ച് കമ്പനിയായ യൂറെന്‍കോയുടെ രൂപകല്പന മോഷ്ടിച്ചാണ് എണ്‍പതുകളില്‍ ആദ്യമായി പാക്കിസ്ഥാന്‍ അണുബോംബ് വികസിപ്പിച്ചത്. 

പിന്നീട് ഈ സാങ്കേതിക വിദ്യകള്‍ ഉത്തര കൊറിയ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പങ്കു വച്ചു. ഇതിന് പ്രത്യുപകാരമായി ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുന്നതില്‍ ചൈന പാക്കിസ്ഥാനെ സഹായിക്കുകയും ചെയ്തു. ഡച്ച് കമ്പനിയിലെ നുഴഞ്ഞു കയറ്റത്തിനും മോഷണത്തിനും തന്നെ പൂര്‍ണമായി സഹായിച്ചത് പാക് സൈന്യവും രഹസ്യ വിഭാഗവുമാണെന്ന് പാക് ആണവ ഗവേഷണങ്ങളുടെ സൂത്രധാരന്‍ എന്നറിയപ്പെടുന്ന ഐ.ക്യു ഖാന്‍ വെളിപ്പെടുത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.