Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മതത്വത്തില്‍ തന്മയീഭവിക്കുന്ന ഭക്തി

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 17, 2020, 04:00 am IST
in Samskriti

ശ്ലോകം 46

ശ്രദ്ധാ ഭക്തി ധ്യാനയോഗാന്‍ മുമുക്ഷോഃ

മുക്തേര്‍ ഹേതൂന്‍ വക്തി സാക്ഷാത് ശ്രുതേര്‍ഗീഃ

യേ വാ ഏതേഷ്വേവ തിഷ്ഠത്യമുഷ്യ

മോക്ഷോളവിദ്യാ കല്പിതാദ് ദേഹ ബന്ധാത്

ശ്രദ്ധ, ഭക്തി, ധ്യാനം, യോഗം എന്നിവ മുക്തിയ്‌ക്കുള്ള കാരണങ്ങളെന്ന് ശ്രുതിവാക്യങ്ങള്‍ പറയുന്നു. ഇവയില്‍ സ്ഥിരത നേടിയയാള്‍ അവിദ്യയെ തുടര്‍ന്നുണ്ടായ ദേഹബന്ധനങ്ങളില്‍ നിന്ന് മുക്തനാവും.

ധ്യാനം യോഗം എന്ന് വേറെയും ധ്യാനയോഗം എന്ന് ഒരുമിച്ചും പറയാം. വിചാരം ചെയ്യാനുള്ള കഴിവിനെ വേണ്ട പോലെ മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രദ്ധയും ഭക്തിയും ധ്യാനവും യോഗവുമൊക്കെ സഹായിക്കും.

ഗുരുവിലും വേദാന്തവാക്യത്തിലുമുള്ള അടിയുറച്ച വിശ്വാസമാണ് ശ്രദ്ധ. സ്വസ്വരൂപത്തെ അനുസന്ധാനം ചെയ്യുന്നത് ഭക്തി. അന്ത:കരണം പരമാത്മാവില്‍ ഉറപ്പിക്കുന്നതാണ് ധ്യാനം. ചിത്തവൃത്തികളെ നിരോധിച്ച് പരമാത്മാവിലേക്ക് ചേര്‍ക്കുന്നത് യോഗം.

ശ്രദ്ധയും ഭക്തിയും ഉണ്ടെങ്കിലേ ധ്യാനം നന്നാവുകയുള്ളൂ. ശ്രദ്ധയുള്ളയാള്‍ക്ക് മാത്രമേ ഭക്തനാകാനാവൂ. ഇവ രണ്ടും ചേര്‍ന്നാല്‍ ധ്യാനയോഗത്തിന് ശക്തമായ അടിത്തറയായി. അടിയുറച്ച വിശ്വാസമുള്ളയാള്‍ക്ക് ഭക്തിയിലൂടെ മുന്നേറാം. ആത്മതത്വത്തില്‍ തന്മയീഭവിക്കലാണ് ഭക്തിയുടെ ഉയര്‍ന്ന തലം. ധ്യാനത്തിലൂടെ നമ്മുടെ യഥാര്‍ത്ഥ സ്വരൂപത്തെ സാക്ഷാത്കരിക്കാനാവും. യോഗം എന്നതിനെ പ്രത്യേകം അര്‍ത്ഥം പറയുകയാണെങ്കില്‍ അത് അഷ്ടാംഗ യോഗം മുതല്‍ ഏറ്റവും ഉന്നതിയായ ജീവാത്മാ പരമാത്മാ ഐക്യം വരെയുണ്ട് എന്ന് കാണാം.

പരിമിതനായ ജീവനല്ല ഞാന്‍ എന്നും അപരിമേയമായ പരമാത്മാ സ്വരൂപം തന്നെയെന്നും അനുഭവമാകണം. മുമുക്ഷുവായുള്ളയാള്‍ ശ്രദ്ധാലും ഭക്തനും ധ്യാനിക്കുന്നവനും യോഗിയുമാകുന്നു. ഇവയെല്ലാം ഇവിടെ പറഞ്ഞു വച്ചത് സാക്ഷാല്‍ ശ്രുതി വാക്യത്തെ കടമെടുത്താണ്. ആരാണോ ശ്രദ്ധ, ധ്യാനയോഗങ്ങളില്‍ ഉറച്ചിരിക്കുന്നത് അവര്‍ക്ക് അറിവില്ലായ്‌മയെ തുടര്‍ന്നുണ്ടായ സകല ബന്ധനങ്ങളും ഇല്ലാതാകും.

നമ്മള്‍ ഓരോരുത്തരും കുടുങ്ങിക്കിടക്കുന്ന വലിയ ബന്ധനമാണ് ശരീരത്തോടുള്ള ആസക്തി. കൊച്ചു കുട്ടി മുതല്‍ പ്രായമായ ആള്‍ വരെ തന്റെ ശരീരത്തിലും മറ്റ് ചിലവയിലുമൊക്കെ കെട്ടിയിടപ്പട്ടിരിക്കുകയാണ്. ഞാന്‍ ഈ ശരീരമല്ല ആത്മാവാണ് എന്നതാണ് ശരിയായ ജ്ഞാനം.

ശരീരത്തിന് നിരവധി മാറ്റം വന്നപ്പോഴും എനിക്ക് മാറ്റമുണ്ടായില്ല എന്നത് വിചാരം ചെയ്യുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ. അറിവില്ലായ്‌മ മൂലം അനാത്മ വസ്തുക്കളായ ശരീരം മുതലായവയില്‍ അഭിമാനിച്ച് അവയുമായി താദാത്മ്യം പ്രാപിക്കുന്നു.

ഇത് ബന്ധനത്തിന് കാരമാകുന്നു. ഇതിനെ നീക്കാനാണ് വിചാരം ചെയ്യേണ്ടത്. അതുകൊണ്ടാണ് ശരിയായി ചിന്തിക്കാനായി ശ്രദ്ധ ഭക്തി ധ്യാനയോഗങ്ങളെ പറഞ്ഞു വച്ചത്. കൈവല്യ ഉപനിഷത്തില്‍ ഗുരു ശിഷ്യനെ സമീപിക്കുന്ന ഭാഗത്ത് ‘ശ്രദ്ധാ ഭക്തി ധ്യാനയോഗാദവേഹി ‘

ശ്രദ്ധ, ഭക്തി, ധ്യാനയോഗങ്ങളാല്‍ എത്തണം എന്ന മന്ത്രത്തെയാണ് ഇവിടെ വിവരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

Kerala

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.