Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

അലങ്കാര സസ്യങ്ങളുടെ ശേഖരവുമായി വസന്തോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2020, 10:33 am IST
in Local News

തിരുവനന്തപുരം: അലങ്കാര സസ്യങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന മലയാളികൾക്ക് അവയെ കൂടുതൽ അടുത്തറിയാനും വാങ്ങാനും അവസരമൊരുക്കുകയാണ് വസന്തോത്സവം പുഷ്പമേള. അഗ്‌ളോമിയ , ഡിഫൻബത്തിയ ക്രോട്ടൺ, ഡ്രസീന, മറാന്ത, പെപ്പറോമിയ തുടങ്ങി ഇനത്തിൽപ്പെട്ടവയാണ് ഇവിടെ പ്രദർശനത്തിനുള്ളത്. വീടിനുള്ളിലും പുറത്തും വളർത്താൻ കഴിയുന്ന 50 രൂപ മുതൽ 400 രൂപ വരെയുള്ള സസ്യങ്ങൾ വിപണനത്തിനുണ്ട്.

ഇന്ത്യൻ വംശജരല്ലെങ്കിലും പ്രത്യേകമായ പരിചരണം ആവശ്യമില്ലാത്തതിനാൽ ഇവയ്‌ക്ക് ആവശ്യക്കാരും ഏറെയാണ്. ലീഫി ഓർണമെന്റൽ വിഭാഗത്തിൽപ്പെട്ട ഇവ പരിമിധമായ സ്ഥലത്ത് വളർത്തിയെടുക്കാവുന്നതാണ്. രോഗം വന്നാൽ ആ ഭാഗം മുറിച്ചു മാറ്റിയാൽ അതിന് പരിഹാരമാകുമെന്നതും ഇവയുടെ മൂല്യം കൂട്ടുന്നു. ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡനാണ് വസന്തോത്സവത്തിൽ ഇവയുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

കനകക്കുന്നിൽ ജൈവവൈവിധ്യത്തെ അറിയാനും അവസരം

ജൈവവൈവിധ്യ സംരക്ഷണ ബോധവത്കരണത്തിലൂടെ ജനശ്രദ്ധ ആകർഷിക്കുകയാണ് വസന്തോത്സവത്തിൽ സംസ്ഥാന ജൈവവൈവിധ്യ വകുപ്പ് ഒരുക്കിയ സ്റ്റോൾ . ആവാസ വ്യവസ്ഥിതി , കാലാവസ്ഥാ വ്യതിയാനം, സമുദ്ര ജീവജാലങ്ങൾ, കേരളത്തിന്റെ തനത് കന്നുകാലികൾ തുടങ്ങി വിവിധ ‘ വിഷയങ്ങളെ സംബന്ധിച്ച വിവരങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് . കാലാവസ്ഥ വ്യതിയാനവും സസ്യങ്ങളിൽ അതുണ്ടാക്കുന്ന മാറ്റങ്ങളും സംബന്ധിച്ച് കാഴ്‌ച്ചക്കാർക്ക് അറിവ് പകരുന്നു.  ലോകത്തെ വിവിധ ഇനം സസ്യങ്ങൾ, ചിത്രശലഭങ്ങൾ എന്നിവയുടെ ചിത്ര പ്രദർശനവുമുണ്ട്.

വകുപ്പിന് കീഴിൽ വള്ളക്കടവിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ തന്നെ ആദ്യ ജൈവവൈവിധ്യ മ്യൂസിയമായ കേരള ജൈവ വൈവിധ്യ മ്യൂസിയത്തിനെ കുറിച്ചുള്ള  വീഡിയോ പ്രദർശനമാണ്  സ്റ്റാളിനെ ആകർഷകമാക്കുന്ന മറ്റൊരു ഘടകം. ജൈവ വൈവിധ്യ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പത്തൊൻപതോളം പുസ്തകങ്ങളുടെ വിൽപനയും സ്റ്റാളിൽ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ വൃക്ഷങ്ങൾ, കണ്ടൽകാടുകൾ , സസ്യ വൈവിധ്യം, ഉഭയജീവികൾ, തുടങ്ങിയവയെ സംബന്ധിച്ച പുസ്തകങ്ങൾ മിതമായ നിരക്കിൽ നൽകുന്നത് കൊണ്ടു തന്നെ ആവശ്യക്കാരും ഏറെ.

കൗതുകമായി ഈറ്റയിൽ തീർത്ത കരകൗശല വസ്തുക്കൾ

കനകക്കുന്നിൽ നടക്കുന്ന വസന്തോത്സവം പുഷ്പമേളയിൽ ഈറ്റയിൽ തീർത്ത ഉത്പന്നങ്ങൾ ഒരുക്കി  കാണികളെ ആകർഷിക്കുകയാണ് ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്റ്റാൾ. ഈറ്റ കൊണ്ടു നിർമ്മിച്ച കരകൗശല വസ്തുക്കളാണ് ഈ സ്റ്റാളിനെ വ്യത്യസ്തമാക്കുന്നത്. പെൻ സ്റ്റാൻറ്റ് , മെഴുകുതിരി സ്റ്റാന്റ്, ലാബ് ഷെയ്ഡ്, വിശറി, ട്രേ തുടങ്ങി 30 രൂപ മുതൽ 280 രൂപ വരെയുള്ള വിവിധ ഉത്പന്നങ്ങളാണ് ഇവിടെയുള്ളത്. ഈറ്റയോടൊപ്പം മുളയിൽ തീർത്ത നിരവധി ഉത്പന്നങ്ങളും ഉണ്ട്.

കരകൗശല ഉത്പന്നങ്ങൾക്ക് പുറമെ മിഷന്റെ കീഴിലുള്ള കൈത്തറി യൂണിറ്റിലെ ഉത്പന്നങ്ങളും സ്റ്റാളിൽ വിൽപനയ്‌ക്കുണ്ട്. കേരള സാരി, സെറ്റും മുണ്ടും, ചുരിധാർ, ദോത്തി തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്. പട്ടുനൂൽ പുഴുവിൽ നിന്നും തനതായി എടുത്ത പട്ട് ഉപയോഗിച്ച് നെയ്‌തെടുത്ത പട്ടുസാരികൾക്കും ആവശ്യക്കാർ ഏറെയുണ്ട്. കൈത്തറി സഞ്ചിയാണ് ഇവിടത്തെ മറ്റൊരു ആകർഷണം. പ്ലാസ്റ്റിക്ക് നിരോധനം കർശനമായതിനാൽ കൈത്തറി സഞ്ചിയുടെ  വിൽപനയും തകൃതിയായി നടക്കുന്നു.. മഞ്ചവിള യൂണിറ്റിലെ കൈത്തറി വസ്ത്രങ്ങളാണ് ഇവിടെ പ്രദർശനത്തിനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

Article

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

Main Article

കേരളം തീരുമാനിക്കട്ടെ

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

Kerala

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

പിതൃപ്രീതിക്കായി അമാവാസി വ്രതം

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.