Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വനിയമ ഭേദഗതിയെ പിന്തുണച്ച് അക്കാദമിക് രംഗത്തെ ആയിരത്തിലേറെ പ്രമുഖരുടെ സംയുക്ത പ്രസ്താവന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2019, 07:08 am IST
in Kerala

 

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് അക്കാദമിക് രംഗത്തെ ആയിരത്തിലേറെ പ്രമുഖരുടെ സംയുക്തപ്രസ്താവന. ബുദ്ധിജീവികളും പണ്ഡിതരും ഗവേഷകരുമായ 1,100 പേര്‍ ഒപ്പിട്ട പ്രസ്താവനയാണ് പുറത്തിറക്കിയത്. മുന്‍ കാലങ്ങളില്‍ പലരും പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും പിന്നീടു മറന്നു പോയ അയല്‍രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളെ മറക്കാതെ സംരക്ഷിച്ച കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.

 പ്രൊഫ. ശ്രീപ്രകാശ് സിങ്(ദല്‍ഹി യൂണിവേഴ്‌സിറ്റി), പ്രൊഫ. അയ്‌നുള്‍ ഹസന്‍(ജെഎന്‍യു ഡീന്‍), മീനാക്ഷി ജെയ്ന്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസെര്‍ച്ച്), പ്രൊഫ. മസ്ഹര്‍ ആസിഫ്(ജെഎന്‍യു). ഡോ. എം.എ. ബെഗ്(ദല്‍ഹി സക്കീര്‍ ഹുസൈന്‍ കോളേജ് പ്രിന്‍സിപ്പാള്‍), സിറാജുള്‍ ഇസ്ലാം(വിശ്വഭാരതി സര്‍വകലാശാല, കൊല്‍ക്കത്ത) തുടങ്ങി ആയിരത്തിലേറെ പണ്ഡിതരാണ് പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് രംഗത്തു വന്നത്. തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ച് രാജ്യത്ത് ഭീതി പടര്‍ത്തി, കലാപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമത്തില്‍ ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു. വ്യാജപ്രചാരവേല, വര്‍ഗീയത, അരാജകത്വം എന്നിവയുടെ പിടിയില്‍ അകപ്പെടരുതെന്ന് എല്ലാ വിഭാഗങ്ങളോടും പ്രസ്താവന അഭ്യര്‍ഥിക്കുന്നു. 

 പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മത ന്യൂനപക്ഷങ്ങളെ കരുതലോടെ സംരക്ഷിക്കണം എന്ന ഏറെക്കാലത്തെ ആവശ്യമാണ് ഈ ഭേദഗതിയിലൂടെ സാധ്യമായത്. നെഹ്‌റു-ലിയാഖത്ത് കരാര്‍ പരാജയപ്പെട്ടതിനു ശേഷം കോണ്‍ഗ്രസ്സും സിപിഎമ്മും അടക്കമുള്ള എല്ലാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ദുരിതം അനുഭവിക്കുന്ന മതന്യൂനപക്ഷങ്ങളെ ഇന്ത്യ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഏറെയും ദളിത് സമൂഹത്തില്‍പ്പെട്ട ആ ന്യൂനപക്ഷങ്ങളെ മറക്കാതെ അവരെ സംരക്ഷിക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ മഹത്തായ സംസ്‌കാരം കൂടിയാണ് പ്രതിഫലിപ്പിച്ചത്, പ്രസ്താവനയില്‍ പറയുന്നു.

  വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തരാണെന്ന് ബംഗാളിലെ സര്‍വകലാശാലകളില്‍ നിന്നുള്ള നിരവധി പ്രൊഫസര്‍മാര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയുടെ മതേതര ഭരണഘടനയോട് ഏറ്റവും യോജിക്കുന്ന തരത്തിലാണ് ഭേദഗതി തയാറാക്കിയിരിക്കുന്നത്. ഏതെങ്കിലും രാജ്യത്തെ, ഏതെങ്കിലും മതത്തില്‍പ്പെട്ട ആര്‍ക്കും ഇന്ത്യയില്‍ പൗരത്വം നിഷേധിക്കുന്നില്ല. പൗരത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ മാറ്റിയിട്ടുമില്ല. പ്രത്യേക സാഹചര്യത്തില്‍ മൂന്നു രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്ന മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു എന്നു മാത്രം. അതേസമയം ഈ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള മറ്റു മതസ്ഥര്‍ക്ക് നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ പൗരത്വം നേടാവുന്നതുമാണ്, പ്രസ്താവന വിശദീകരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

India

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

News

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

Kerala

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

പുതിയ വാര്‍ത്തകള്‍

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പങ്ക് വലുത് : രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ; വിഐപി ദർശനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്, പുറത്താക്കി സിപിഎം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മുഹമ്മദ് ഫര്‍മാനെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ്; മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.