Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വ നിയമത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്നത് രാഷ്‌ട്രീയ നുണ: എ.പി. അബ്ദുള്ളക്കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2019, 11:37 am IST
in Kerala

കണ്ണൂര്‍: പൗരത്വ ബില്ലിന്റെ പേരില്‍ പ്രചരിപ്പിക്കുന്നത് രാഷ്ടീയ നുണയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ജാമിയ യൂണിവേഴ്‌സിറ്റിയില്‍ പോലീസ് രണ്ട് കുട്ടികളെ വെടിവെച്ചുകൊന്നുവെന്ന് പറഞ്ഞ് പ്രതിഷേധ പ്രകടനം നടത്തിയതും  തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ മയ്യത്ത് നിസ്‌കാരം സംഘടിപ്പിച്ചതും വിശ്വാസികളെ പ്രകോപിപ്പിച്ച് നാട് കത്തിക്കാന്‍ കരുതിക്കൂട്ടി നടത്തിയതാണെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

പൗരത്വ ബില്‍ മുസ്ലിങ്ങള്‍ക്ക് എതിരാണെന്ന പ്രചാരണം തെറ്റിദ്ധാരണ മൂലമാണ്. രാഷ്ടീയ നുണയാണ് പ്രചണ്ഡമായി പ്രചരിക്കുന്നത്. ബില്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ്. എന്‍ആര്‍സി അതിക്രമിച്ച് വന്നവരെ തുരത്താന്‍ തന്നെയാണ്. മലയാളക്കരയില്‍ നടക്കുന്ന സമരം ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് വേണ്ടിയല്ല ബംഗ്ലാദേശില്‍ നിന്നും മറ്റും അതിക്രമിച്ചു കടന്നുവന്ന വിദേശികള്‍ക്ക് വേണ്ടിയാണ്. ബഗ്ലാദേശ് വിദേശകാര്യ മന്ത്രി അബ്ദുള്‍ മേമന്‍ അവരുടെ പൗരന്മാരെ തിരിച്ചെടുക്കാം എന്നാണ് പറയുന്നത്. എന്‍ആര്‍സിക്കെതിതെ കുരച്ചുതള്ളുന്നവര്‍ ഒരു നിമിഷം ആലോചിക്കുക. സൗദിയുള്‍പ്പെടെ ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ പതിനായിരക്കണക്കിനാളുകള്‍ കല്‍ത്തുറുങ്കിലാണ്. ഇവരില്‍ 99 ശതമാനവും മുസ്ലീങ്ങളാണ്. ഇസ്ലാമിക രാജ്യമല്ലേ?  മുസ്ലിങ്ങളല്ലേ? എന്ന് പറഞ്ഞ് ഷെയ്‌ക്കുമാരുടെ അരമനകളിലേക്ക് ഒരു ഇ-മെയില്‍ അയക്കാന്‍ ഹേ, പൗരത്വ നിയമ വിരുദ്ധ പോരാളികളേ, നിങ്ങള്‍ക്ക് ചുണയുണ്ടോ? ഇന്ത്യയില്‍ അനധികൃതമായി കുടിയേറിയവരെ ഇതുവരെ ജയിലിലാക്കിയിട്ടില്ല എന്നുകൂടി ഓര്‍ക്കുക! (അതില്‍ കുറെയാളുകള്‍ കേരളത്തില്‍ ബംഗാളികളെന്ന പേരില്‍ സുഖമായി കഴിഞ്ഞു കൂടുന്നുണ്ട്). എന്റെ പഴയ സഖാക്കളെ, 34 കൊല്ലം ബംഗാള്‍ പാര്‍ട്ടി ഭരിച്ചിട്ട് നാണംകെട്ടതിന് അടിസ്ഥാന കാരണം ലക്ഷക്കണക്കിന് ബംഗ്ലാദേശികളുടെ അനധികൃത കുടിയേറ്റമായിരുന്നു. ദാരിദ്ര്യം പങ്കുവെച്ച് പാര്‍ട്ടി മുടിഞ്ഞു പോയി. മമത അവര്‍ക്ക് വോട്ടര്‍ ഐഡി ഉണ്ടാക്കിക്കൊടുത്ത് ഭരണം പിടിച്ചിട്ടും നിങ്ങള്‍ക്ക് ബുദ്ധി ഉദിക്കുന്നില്ലല്ലോ? കുടിയേറ്റക്കാരെക്കൊണ്ട് രാഷ്‌ട്രീയ നേട്ടം കൊയ്ത ആസാമിലെ ബദുറുദ്ദീന്‍ അജ്മലിന്റെ കഥയറിഞ്ഞാല്‍ നമ്മള്‍ ഒരോരുത്തരും മോദി-അമിത് ഷാ സര്‍ക്കാരിന്റെ ഫാന്‍ ആവും. ബദറുദ്ദീന്‍ ഒരു അത്തര്‍ വ്യാപാരിയായിരുന്നു. ആസാം കാടുകളിലെ ഊദ്മരം കഷ്ണങ്ങളാക്കി അറേബ്യയിലേക്ക് കയറ്റി അയച്ച് കോടിശ്വരനായ അദ്ദേഹം പെട്ടെന്ന് രാഷ്ടീയ നേതാവായത് കുടിയേറ്റ ബംഗാളി മുസ്ലിംങ്ങള്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് ഉണ്ടാക്കിയാണ്.

ബംഗാളില്‍ യുപിഎ 13 എംഎല്‍എമാരെയും ഒരു എംപിയെയും  നേടിയതിന്റെ പിന്നില്‍ അനധികൃതമുസ്ലിം കുടിയേറ്റമാണ്. ഇത്തരം രാജ്യദ്രോഹികളെ കോണ്‍ഗ്രസിന്റെ പ്രതാപകാലത്ത് പ്രതിരോധിക്കാന്‍ സാധിച്ചില്ല. അതാണ് നാം ഇന്നനുഭവിക്കുന്ന ദുഃഖം. മുസ്ലിംങ്ങളോട് ഒരു വിവേചനവും മോദി സര്‍ക്കാരിനില്ല. ഇന്ത്യയില്‍ പിറന്ന് ഈ മണ്ണില്‍ പൊക്കിള്‍ക്കൊടി കുഴിച്ചിട്ട ഒരാളും പുറത്താകില്ല. പക്ഷേ ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവന്‍ വിസ ബാന്‍ ചെയ്ത ബംഗ്ലാദേശികള്‍ക്ക് ഉടനെ പൗരത്വം നല്‍കണമോ? നമുക്ക് കൂട്ടായി ചിന്തിക്കേണ്ട സംഗതിയല്ലേ ഇത് എന്നു ചോദിച്ചു കൊണ്ടാണ് അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

Kerala

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

World

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പങ്ക് വലുത് : രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

India

ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ; വിഐപി ദർശനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്, പുറത്താക്കി സിപിഎം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മുഹമ്മദ് ഫര്‍മാനെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ്; മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് പോലീസ്

വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും, വീണ്ടും ചോദ്യം ചെയ്യും, ബാങ്ക് ലോക്കറുകൾ പരിശോധിക്കും

ഭാരതവും തായ്ലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിച്ച 2024-ലെ തിരുശേഷിപ്പ് പ്രദര്‍ശന വേളയില്‍, തായ്ലന്‍ഡിലെ ഉബോണ്‍ രത്ചത്താനിയില്‍ പ്രദര്‍ശിപ്പിച്ച ബുദ്ധന്റെയും മുഖ്യശിഷ്യന്മാരായ അര്‍ഹന്ത് സാരിപുത്രന്റെയും അര്‍ഹന്ത് മഹാമൊഗ്ഗല്ലാനന്റെയും പവിത്രമായ തിരുശേഷിപ്പുകള്‍.

ബുദ്ധശിഷ്യന്മാരുടെ പവിത്ര പൈതൃകം

എസ്എഫ്ഐ നേതാവ് ആര്‍ഷോയും അധ്യാപക ജോലിക്ക് വേണ്ടി വ്യാജരേഖ ചമച്ച കേസ് പ്രതി കെ വിദ്യയും ജൂണ്‍ 1ന് വിവാഹിതരാകുന്നു

വിശ്വാസങ്ങളുടെ വിചാരണയോ?

വിജിലൻസ് മേധാവിയായി എ അരുണിന്റെ നിയമനം: വിജയ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

പിണറായിസത്തിന്റെ അഴിഞ്ഞാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.