Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാര്‍ത്ഥികള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടെന്ന് വ്യാജ പ്രചാരണം; കേരളത്തില്‍ കലാപത്തിന് ആസൂത്രിത നീക്കം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 17, 2019, 06:49 am IST
in Kerala

ന്യൂദല്‍ഹി: ജാമിയാ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പോലീസ് വെടിവയ്‌പ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് വ്യാജ പ്രചാരണം നടത്തി കേരളത്തെ കലാപ ഭൂമിയാക്കാന്‍ ആസൂത്രിത ശ്രമം. ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരാണ് പോലീസ് വെടിവെയ്‌പ്പില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാജവാര്‍ത്ത ആദ്യം പ്രചരിപ്പിച്ചത്. ഇതേറ്റുപിടിച്ച് മലയാള മാധ്യമങ്ങള്‍ രാത്രിയോടെ ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയതോടെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയായിരുന്നു. മിക്ക പ്രതിഷേധങ്ങളും കലാപാഹ്വാനങ്ങളായി മാറി. എസ്ഡിപിഐക്ക് പുറമേ ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും അടക്കം ഇവരുടെ പ്രചാരണം വിശ്വസിച്ച് അര്‍ദ്ധരാത്രിയില്‍ കേരളത്തില്‍ വ്യാപക പ്രതിഷേധ പരിപാടികള്‍ നടത്തി. രാജ്ഭവനിലേക്കും മാര്‍ച്ചു നടത്തി. ഇതിന് പിന്നാലെ മലപ്പുറത്ത് ബിജെപിയുടെ ഓഫീസിനു നേരേ അക്രമമുണ്ടായി.

അഫ്‌സല്‍ റഹ്മാന്‍ സി. എ എന്ന ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള മലയാളി മാധ്യമ പ്രവര്‍ത്തകനാണ് പോലീസ് നടപടിയില്‍ വിദ്യാര്‍ത്ഥികള്‍ വെടിയേറ്റു മരിച്ചു എന്ന വാര്‍ത്ത ആദ്യം പ്രചരിപ്പിച്ചത്. ഞായറാഴ്ച രാത്രി 7.40നാണ് ഇത്തരത്തിലൊരു സന്ദേശം മാധ്യമങ്ങളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലെത്തിയത്. ഇതേപ്പറ്റി ആളുകള്‍ ചോദിച്ചപ്പോള്‍ ഇപ്പോള്‍ നടന്നതാണെന്ന തരത്തിലാണ് ഇയാള്‍ പ്രതികരിച്ചത്. എന്നാല്‍ വ്യാജപ്രചാരണമാണ് ഇയാള്‍ നടത്തിയതെന്ന് തിരിച്ചറിഞ്ഞതോടെ മറ്റു മാധ്യമ പ്രവര്‍ത്തകര്‍ ഇയാളെ ഇന്നലെ രാവിലെ ചോദ്യം ചെയ്‌തെങ്കിലും പ്രതികരിച്ചില്ല. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകാലാശാല വൈസ് ചാന്‍സലറും വിദ്യാര്‍തിഥികള്‍ കൊല്ലപ്പെട്ട വാര്‍ത്ത നിഷേധിച്ചു. 

ഇന്ത്യ റ്റുമോറോ ഇംഗ്ലീഷ് എന്ന മാധ്യമത്തിന്റെ റിപ്പോര്‍ട്ടറാണ് എന്നാണ് അഫ്‌സല്‍ റഹ്മാന്‍ അവകാശപ്പെടുന്നത്. ഇയാള്‍ മാധ്യമം, പ്രബോധനം, ഏഷ്യാനെറ്റ്, മീഡിയാവണ്‍, മനോരമ എന്നീ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കുന്നയാളെന്നും ഫേസ്ബുക്ക് അക്കൗണ്ടില്‍ പറയുന്നു. ജാമിയയിലെ സംഘര്‍ഷത്തില്‍ പോലീസിനെതിരെ കൈചൂണ്ടി പ്രതിഷേധിക്കുന്ന അയ്ഷ റെന്ന എന്ന കൊണ്ടോട്ടി സ്വദേശിനിയുടെ ഭര്‍ത്താവ് കൂടിയാണ് അഫ്‌സല്‍. കഴിഞ്ഞ മൂന്നു ദിവസമായി ഭാര്യയായ അയ്ഷ റെന്ന പങ്കെടുത്ത പോലീസിനെതിരായ പ്രതിഷേധ പരിപാടികളുടെ വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങള്‍ക്കെത്തിച്ചു നല്‍കിയതും അഫ്‌സലാണ്. ഇവരുടെ രണ്ടുപേരുടേയും ഫേസ്ബുക്ക് അക്കൗണ്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോലീസിനെതിരായി നടത്തിയ അക്രമങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇരുവര്‍ക്കും ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയുമായി ശക്തമായ ബന്ധമാണുള്ളത്. ഇസ്ലാമിന് വേണ്ടിയാണ് പ്രതിഷേധമെന്നും ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.