Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാര്‍ത്ഥികള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടെന്ന് വ്യാജ പ്രചാരണം; കേരളത്തില്‍ കലാപത്തിന് ആസൂത്രിത നീക്കം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 17, 2019, 06:49 am IST
in Kerala

ന്യൂദല്‍ഹി: ജാമിയാ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പോലീസ് വെടിവയ്‌പ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് വ്യാജ പ്രചാരണം നടത്തി കേരളത്തെ കലാപ ഭൂമിയാക്കാന്‍ ആസൂത്രിത ശ്രമം. ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരാണ് പോലീസ് വെടിവെയ്‌പ്പില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാജവാര്‍ത്ത ആദ്യം പ്രചരിപ്പിച്ചത്. ഇതേറ്റുപിടിച്ച് മലയാള മാധ്യമങ്ങള്‍ രാത്രിയോടെ ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയതോടെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയായിരുന്നു. മിക്ക പ്രതിഷേധങ്ങളും കലാപാഹ്വാനങ്ങളായി മാറി. എസ്ഡിപിഐക്ക് പുറമേ ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും അടക്കം ഇവരുടെ പ്രചാരണം വിശ്വസിച്ച് അര്‍ദ്ധരാത്രിയില്‍ കേരളത്തില്‍ വ്യാപക പ്രതിഷേധ പരിപാടികള്‍ നടത്തി. രാജ്ഭവനിലേക്കും മാര്‍ച്ചു നടത്തി. ഇതിന് പിന്നാലെ മലപ്പുറത്ത് ബിജെപിയുടെ ഓഫീസിനു നേരേ അക്രമമുണ്ടായി.

അഫ്‌സല്‍ റഹ്മാന്‍ സി. എ എന്ന ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള മലയാളി മാധ്യമ പ്രവര്‍ത്തകനാണ് പോലീസ് നടപടിയില്‍ വിദ്യാര്‍ത്ഥികള്‍ വെടിയേറ്റു മരിച്ചു എന്ന വാര്‍ത്ത ആദ്യം പ്രചരിപ്പിച്ചത്. ഞായറാഴ്ച രാത്രി 7.40നാണ് ഇത്തരത്തിലൊരു സന്ദേശം മാധ്യമങ്ങളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലെത്തിയത്. ഇതേപ്പറ്റി ആളുകള്‍ ചോദിച്ചപ്പോള്‍ ഇപ്പോള്‍ നടന്നതാണെന്ന തരത്തിലാണ് ഇയാള്‍ പ്രതികരിച്ചത്. എന്നാല്‍ വ്യാജപ്രചാരണമാണ് ഇയാള്‍ നടത്തിയതെന്ന് തിരിച്ചറിഞ്ഞതോടെ മറ്റു മാധ്യമ പ്രവര്‍ത്തകര്‍ ഇയാളെ ഇന്നലെ രാവിലെ ചോദ്യം ചെയ്‌തെങ്കിലും പ്രതികരിച്ചില്ല. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകാലാശാല വൈസ് ചാന്‍സലറും വിദ്യാര്‍തിഥികള്‍ കൊല്ലപ്പെട്ട വാര്‍ത്ത നിഷേധിച്ചു. 

ഇന്ത്യ റ്റുമോറോ ഇംഗ്ലീഷ് എന്ന മാധ്യമത്തിന്റെ റിപ്പോര്‍ട്ടറാണ് എന്നാണ് അഫ്‌സല്‍ റഹ്മാന്‍ അവകാശപ്പെടുന്നത്. ഇയാള്‍ മാധ്യമം, പ്രബോധനം, ഏഷ്യാനെറ്റ്, മീഡിയാവണ്‍, മനോരമ എന്നീ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കുന്നയാളെന്നും ഫേസ്ബുക്ക് അക്കൗണ്ടില്‍ പറയുന്നു. ജാമിയയിലെ സംഘര്‍ഷത്തില്‍ പോലീസിനെതിരെ കൈചൂണ്ടി പ്രതിഷേധിക്കുന്ന അയ്ഷ റെന്ന എന്ന കൊണ്ടോട്ടി സ്വദേശിനിയുടെ ഭര്‍ത്താവ് കൂടിയാണ് അഫ്‌സല്‍. കഴിഞ്ഞ മൂന്നു ദിവസമായി ഭാര്യയായ അയ്ഷ റെന്ന പങ്കെടുത്ത പോലീസിനെതിരായ പ്രതിഷേധ പരിപാടികളുടെ വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങള്‍ക്കെത്തിച്ചു നല്‍കിയതും അഫ്‌സലാണ്. ഇവരുടെ രണ്ടുപേരുടേയും ഫേസ്ബുക്ക് അക്കൗണ്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോലീസിനെതിരായി നടത്തിയ അക്രമങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇരുവര്‍ക്കും ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയുമായി ശക്തമായ ബന്ധമാണുള്ളത്. ഇസ്ലാമിന് വേണ്ടിയാണ് പ്രതിഷേധമെന്നും ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.