Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എസ്പിജിയെ അറിയിക്കാതെ 247 തവണയാണ് രാഹുല്‍ ദല്‍ഹിയില്‍ സഞ്ചരിച്ചത്; പാതിരാത്രി ബൈക്കില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ പായുന്നവര്‍ക്ക് അതീവ സുരക്ഷ വേണോയെന്നും അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2019, 04:02 pm IST
in India

ന്യൂദല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എസ്പിജി സുരക്ഷ ഇല്ലാതെ 1892 തവണ യാത്ര ചെയ്തിട്ടുണ്ടെന്ന് അമിത്ഷാ. 2015നുശേഷമാണ് ഇത്രയും തവണ യാത്ര ചെയ്തിട്ടുള്ളത്. ദല്‍ഹില്‍ പാതിരാത്രി 100 കിലോമീറ്റര്‍ വേഗതയില്‍ ബൈക്കില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എന്തിനാണ് എസ്പിജി സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു. ലോക്‌സഭയില്‍ എസ്പിജി നിയമഭേദഗതി ബില്‍ അവതരണവേളയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. 

നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ചതിനെതിരെ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ പ്രതികാര രാഷ്‌ട്രീയമൊന്നും ഇല്ലെന്ന് പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രിക്ക് മാത്രമാണ് ഇനി എസ്പിജി സുരക്ഷയുണ്ടാകൂ എന്നും അറിയിച്ചു. അതേസമയം സോണിയയ്‌ക്കും കുടുംബത്തിനും ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിച്ചെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും അവര്‍ക്ക് ഇസ്സഡ് പ്ലസ് സുരക്ഷ നല്‍കുമെന്നും അമിത് ഷാ അറിയിച്ചു. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 247 തവണ എസ്പിജിയെ അറിയിക്കാതെ രാഹുല്‍ ദല്‍ഹിയില്‍ സഞ്ചരിച്ചിട്ടുണ്ട്. തണുപ്പ് ആസ്വദിക്കാന്‍ പാതിരാത്രി സുരക്ഷയൊഴിവാക്കി ദല്‍ഹി നഗരത്തില്‍ ബൈക്കില്‍ പായുന്നവര്‍ക്ക് എസ്പിജി സുരക്ഷ നല്‍കേണ്ട കാര്യമുണ്ടോയെന്ന് രാഹുലിനെ ലക്ഷ്യമിട്ട് അമിത് ഷാ ചോദിച്ചു.

രാജ്യത്തെ ഏറ്റവും വലിയ സുരക്ഷ നല്‍കിയിരുന്ന കുടുംബാംഗങ്ങള്‍ തന്നെയാണ് ഇത്രയും തവണ മനപ്പൂര്‍വ്വം സുരക്ഷ ഒഴിവാക്കി യാത്ര ചെയ്തിരിക്കുന്നത്. 1991നുശേഷം പ്രിയങ്ക ഗാന്ധി 99 തവണയാണ് വിദേശത്ത് സഞ്ചരിച്ചിട്ടുള്ളത്. ഇതില്‍ 78 തവണയും എസ്പിജിയെ അവര്‍ ഒഴിവാക്കുകയാണ് ചെയ്തിട്ടുള്ളത്. 2015നുശേഷം 349 തവണയാണ് പ്രിയങ്ക എസ്പിജി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചത്. 

കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടേയും സ്ഥിതി മറിച്ചല്ല. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനു വരെ 600 തവണയാണ് ഇവര്‍ എസ്പിജിയെ ഒഴിവാക്കിയിട്ടുള്ളത്. ഈ യാത്രകളില്‍ സുരക്ഷാ വീഴ്‌ച്ചയുണ്ടായെന്ന ആരോപണവും തെറ്റാണ്. ഇന്റലിജെന്‍സ് ബ്യൂറോ സുരക്ഷാ വിഭാഗം ഡയറക്ടര്‍ സുരക്ഷാ സംവിധാനം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുകയാണ് ചെയ്തിട്ടുള്ളത്. അല്ലാതെ പ്രതിപക്ഷം ഉന്നയിക്കുന്നത് പോലെ രാഷ്‌ട്രീയ പകപോക്കലൊന്നും ഈ വിഷയത്തില്‍ ഇല്ലെന്ന് അമിത്ഷാ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

India

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

Kerala

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

പുതിയ വാര്‍ത്തകള്‍

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.