Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അനോന്യത്തിലെ മത്സരങ്ങള്‍

വിനോദ് കണ്ടെംകാവില്‍ by വിനോദ് കണ്ടെംകാവില്‍
Nov 17, 2019, 03:12 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍, തിരുനാവായ യോഗങ്ങളിലെ വേദജ്ഞര്‍ തമ്മില്‍ രൂക്ഷമായ മത്സരമാണ് കടവല്ലൂരില്‍ നടന്നുവരുന്നത്. വൃശ്ചികം ഒന്നാം തീയതി, മത്സരത്തലേന്ന് ഇരുയോഗക്കാരും കടവല്ലൂരില്‍ എത്തിയിരിക്കണം.  ഇവിടെവെച്ച് ബന്ധുക്കളാണെങ്കില്‍ പോലും പരസ്പരം മിണ്ടോനോ, പരിചയം നടിക്കാനോ പോകാറില്ല. തൃശ്ശൂര്‍ യോഗക്കാര്‍ക്ക് അച്ച്യുതത്ത്മൂസിന്റെ ഇല്ലത്തും, തിരുനാവായ യോഗക്കാര്‍ക്ക് പക്ഷിയില്‍മൂസിന്റെ ഇല്ലത്തുമാണ്  ഭക്ഷണവും താമസവും പതിവ് (അ

ന്യോന്യം പുനരാരംഭിച്ച ശേഷം ഇതില്‍ ഒരു വിഭാഗം അന്യോന്യപരിഷത്തിന്റെ ഓഫീസിലും മറുവിഭാഗം അവര്‍ക്കായി സജ്ജീകരിച്ച വീട്ടിലുമായാണ് താമസിക്കുന്നത്). കുളിക്കാനായി ക്ഷേത്രക്കുളത്തിന്റെ കിഴക്കേകടവ് തിരുനാവായക്കാരും പടിഞ്ഞാറെകടവ് തൃശ്ശൂര്‍ക്കാരും ഉപയോഗിക്കും. തിരുനാവായ യോഗക്കാരുടെ വേദപരിശീലനം കടവല്ലൂര്‍ ക്ഷേത്രത്തില്‍ നടക്കുമ്പോള്‍ തൃശ്ശൂര്‍ യോഗക്കാര്‍ കടവല്ലൂരില്‍ നിന്നും കുറച്ച് മാറി കാട്ടമ്പലം എന്ന പേരിലറിയപ്പെടുന്ന എടയൂര്‍ നരസിംഹമൂര്‍ത്തീക്ഷേത്രത്തില്‍ നടത്തുന്നു. 

സന്ധ്യാവന്ദനശേഷമാണ് വേദപരീക്ഷകള്‍ ആരംഭിക്കുക. തൃശ്ശൂര്‍, തിരുനാവായ യോഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ”കിഴക്ക് പടിഞ്ഞാറ്” എന്ന പേരില്‍ അവരവരുടെ യോഗങ്ങളിലെ പരീക്ഷ കഴിഞ്ഞ് ഭഗവത് സമക്ഷത്തില്‍ പോയശേഷം വാരമിരിക്കല്‍, ജടചൊല്ലുക, രഥചൊല്ലുക എന്നിവയാണ് മത്സര പരീക്ഷയുടെ രീതി. പതിനായിരത്തിലധികം വരുന്ന ഋക്കുകളാണ് ചൊല്ലേണ്ടത്. ഋഗ്വേദത്തിലെ ഏതെങ്കിലും അഷ്ടകത്തില്‍ വര്‍ഗാദി തുടങ്ങി 10 ഋക്കുകള്‍ ക്രമരൂപത്തില്‍ ചൊല്ലുന്നതാണ് വാരം. ഈ ചൊല്ലുന്നതില്‍ തെറ്റിയാല്‍ മറുവിഭാഗം വിരല്‍മിടിക്കും. പിന്നീട് ആദ്യം മുതല്‍ ചൊല്ലണം. പിഴയ്‌ക്കാതെ ചൊല്ലിയാല്‍ ജയിച്ചു. മൂന്നുതവണ പിഴച്ചാല്‍ ”കലമ്പി”. ക്ഷേത്രത്തിലെ വലിയമ്പലത്തിലെ കൂത്തമ്പലത്തില്‍ വെച്ചാണ് പരീക്ഷകള്‍ നടക്കുക. തൃശ്ശൂര്‍ യോഗക്കാര്‍ക്കും, തിരുനാവായ യോഗകാര്‍ക്കും വാരം ഇരിക്കാനും ജട, രഥ എന്നിവ പ്രയോഗിക്കാനും പ്രത്യേക സ്ഥാനങ്ങള്‍ ഉണ്ട്.  

ആദ്യ ദിവസം ഒന്നാന്തി മുന്‍പിലിരിക്കലും ഒന്നാന്തി രണ്ടാംവാരവും ആണ്. പിന്നീട് അത്താഴപൂജയ്‌ക്ക് ശേഷം ഒന്നാന്തി ജടയും മൂന്നാന്തി രഥയുമാണ്. തുടര്‍ന്നുളള ദിവസങ്ങളില്‍ മുക്കിലെ ജടയും, മുക്കിലെ രഥയും നടക്കുന്നു. ജടയും രഥയും രണ്ട്‌പേര്‍ ചേര്‍ന്നാണ് ചൊല്ലുക. ഊഴവും സന്ധിയും തെറ്റാതെ ചൊല്ലണം. സംഹിത, പദം എന്നിവയിലുളള പരിചയം, ശബ്ദത്തിലെ യോജിപ്പ്, വേഗം ഇവയെല്ലാം പിഴയ്‌ക്കാതെ ചൊല്ലുന്നതിന് അത്യാവശ്യമാണ്. വര്‍ഷങ്ങളോളമുളള കഠിനമായ അഭ്യാസവും സാധനയുമുണ്ടെങ്കിലേ പിഴയ്‌ക്കാതെ ചൊല്ലാന്‍ സാധിക്കുകയുളളൂ. വാരത്തി

നും അത്താഴപൂജക്കും ശേഷം നടക്കുന്ന സദ്യക്കിടയിലാണ് ജടയും രഥയും പ്രയോഗിക്കാറുളളത്. രഥ പ്രയോഗങ്ങളിലെ കൃത്യതയ്‌ക്കനുസരി ച്ചാണ് തുടര്‍ന്നുളള കടന്നിരിക്കലും, വലിയ കടന്നിരിക്കലും. രഥ ചൊല്ലുന്നതില്‍ വളരെ കൃത്യതയുളളവരും പിഴവുണ്ടാവില്ല എന്ന് ഉറപ്പുളളവരുമാണ് കടന്നിരിക്കലിന് തയ്യാറാവുക. 

തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തിലെ സെക്രട്ടറിയും അധ്യാപകനുമായിരുന്ന മൂക്കുതല പന്താവൂര്‍ പരേതനായ സുബ്രഹ്മണ്യന്‍ നമ്പൂതിരിയാണ് ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ ”വലിയ കടന്നിരിക്കല്‍” കൈവരിച്ച ഏകവ്യക്തി. അന്യോന്യം പുനരാരംഭിച്ചശേഷം തിരുനാവായ യോഗക്കാരനായ ഡോ.മണ്ണൂര്‍ ജാതവേദന്‍ നമ്പൂതിരിക്കും നാറാസ് നാരായണന്‍ നമ്പൂതിരിക്കും മാത്രമേ ”കടന്നിരിക്കല്‍”-ന് സാധിച്ചിട്ടുളളൂ എന്നത് കടന്നിരിക്കലിന്റെ പാണ്ഡിത്യത്തെ തെളിയിക്കുന്നു. കടന്നിരിക്കലിലെയും വലിയ കടന്നിരിക്കലിലെയും വിജയം ഒരു വൈദിക വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്.

                                                                                                                 (തുടരും)

                                                                                                                              9495026834

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യം ലഭിച്ച് ഇത്ര വര്‍ഷമായില്ലേ, ഇനിയെന്തിന് കാവിക്കൊടിയേന്തിയ ഭാരതാംബയെന്ന് മന്ത്രി ആര്‍ ബിന്ദു

India

ബോംബെ ഐഐടിയില്‍ കടന്നു കയറിയ ബിലാല്‍ അറസ്റ്റില്‍; സ്റ്റഡി പ്രോഗ്രാമിന് വന്നയാള്‍ നിയമവിരുദ്ധമായി ലക്ചറുകളിലേക്ക് നുഴഞ്ഞു കയറി

Kerala

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala

പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി, കോടതിയെ സമീപിക്കും

Kerala

മുല്ലപ്പെരിയാറില്‍ ജല നിരപ്പുയരുന്നു, പെരിയാര്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയെന്ന് പി സി ജോര്‍ജ്,രാജ്യത്തെ നശിപ്പിച്ചത് നെഹ്റു എന്ന മുസ്ലീം

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

100 കോടി ആഗോള ഗ്രോസ് പിന്നിട്ട് ഐതിഹാസിക വിജയവുമായി ധനുഷ്- ശേഖർ കമ്മുല ചിത്രം “കുബേര”

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതുവര്‍ഷം:സംസ്ഥാന വ്യാപക പരിപാടികളുമായി ബി ജെ പി

താന്തോന്നി എന്ന് വിളിക്കപ്പെടാന്‍ ഇഷ്ടമെന്ന് സുരേഷ് ഗോപി; ജെഎസ് കെയില്‍ താന്തോന്നിയായ വക്കീലായി സുരേഷ് ഗോപി വീണ്ടും

ഭാരതാംബ ചിത്രം :ഗവര്‍ണറെ മുഖ്യമന്ത്രി എതിര്‍പ്പ് അറിയിക്കും

കേരള സര്‍വകലാശാല വളപ്പില്‍ പൊലീസ് ഒത്താശയില്‍ എസ് എഫ് ഐ സംഘര്‍ഷം, സംഘര്‍ഷത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍, പ്രതിഷേധം ഭാരതാംബയ്‌ക്കെതിരെ

ഡീപ് സ്റ്റേറ്റ് പരീക്ഷണങ്ങളെ അതിജീവിച്ച അദാനി പറയുന്നു:”കൊടുങ്കാറ്റിന് മുന്നില്‍ പതറില്ല, പ്രതിസന്ധിയുടെ തീയിലൂടെ വളരും”

ചിലർക്ക് പ്രധാനമന്ത്രിയാണ് വലുത് : ശശി തരൂരിനെ പരിഹസിച്ച് ഖാർഗെ : ആകാശം ആർക്കും സ്വന്തമല്ലെന്ന് മറുപടി നൽകി ശശി തരൂർ

ദുർഗാക്ഷേത്രം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾക്ക് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി ; ബലം പ്രയോഗിക്കുമെന്നും ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies