Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി വകുപ്പിന്റെ ഭൂമിയിലെഅനധികൃത കപ്പേള പൊളിച്ച് നീക്കി; നടപടി ഹൈന്ദവ പ്രക്ഷോഭ സമിതിയുടെ സമരത്തെ തുടര്‍ന്ന്, കയ്യേറ്റങ്ങൾ അനുവദിക്കില്ലെന്ന് കളക്ടർ

സി.ഡി. ഗോപകുമാര്‍ by സി.ഡി. ഗോപകുമാര്‍
Nov 5, 2019, 11:16 am IST
in Kerala

അടിമാലി: രാജാക്കാട് പൊന്മുടി നാടുകാണിപ്പാറയിലെ വൈദ്യുതി വകുപ്പ് ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച കപ്പേള പൊളിച്ചുമാറ്റി. നാടുകാണിപ്പാറ ഹൈന്ദവ പ്രക്ഷോഭ സമിതിയുടെ സമരത്തെ തുടര്‍ന്നാണ് കപ്പേള നിര്‍മിച്ച പന്നിയാര്‍കുട്ടി സെന്റ് മേരീസ് പള്ളി അധികൃതര്‍ തന്നെ ഞായറാഴ്ച രാത്രിയില്‍ കപ്പേള പൊളിച്ച് മാറ്റി തടിയൂരിയത്.

രണ്ട് ദിവസത്തിനകം ഇത് പൊളിച്ചുമാറ്റണമെന്ന് പള്ളി വികാരിയോട് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നു. പന്നിയാര്‍കുട്ടി സെന്റ്‌മേരീസ് പള്ളി വികാരി മാത്യു കൂവപ്പറമ്പില്‍, നാടുകാണി പ്രക്ഷോഭ സമിതി ചെയര്‍മാന്‍ സ്വാമി ദേവചൈതന്യ, ഇടുക്കി എസ്പി ടി. നാരായണന്‍ റവന്യൂ, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ യോഗത്തിലെടുത്ത തീരുമാനമാണ് നടപ്പാക്കിയത്. 

അനധികൃത കൈയേറ്റമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. പള്ളിക്കാര്‍ തീരുമാനത്തില്‍ വീഴ്ച വരുത്തിയാല്‍ വൈദ്യുതി, റവന്യൂ വകുപ്പുകള്‍ സംയുക്തമായി പോലീസിന്റെ സാന്നിദ്ധ്യത്തില്‍ പൊളിച്ചുമാറ്റാനും, ക്രിമിനല്‍ കേസെടുക്കുവാനും ഉത്തരവായിരുന്നു. നാടുകാണി പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ കൈയേറ്റ ഭൂമിയിലെ നിര്‍മിതി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ജനജാഗരണ യാത്ര സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ 27ന് നാടുകാണിപ്പാറയില്‍ പ്രാര്‍ഥനായജ്ഞം നടത്താന്‍ തീരുമാനിച്ചിരുന്നതിനിടെയാണ് കളക്ടര്‍ ബന്ധപ്പെട്ടവരെ വിളിപ്പിച്ച് വിവരങ്ങള്‍ ആരാഞ്ഞത്. 

കൊന്നത്തടി വില്ലേജ് ഓഫീസര്‍ നിജസ്ഥിതി കാട്ടി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വൈദ്യുതി ബോര്‍ഡിലെയടക്കമുള്ള ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. കല്ലാര്‍കുട്ടി ജനറേഷന്‍ വിഭാഗത്തിന്റെ കീഴിലാണ് നാടുകാണിപ്പാറ. പൊന്‍മുടി ഡാമില്‍ നിന്നും ടണല്‍ കടന്ന് പോകുന്ന അതീവ പരിസ്ഥിതിലോല മേഖല കൂടിയാണ് പ്രദേശം. ഇവിടെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വൈദ്യുതി അനധികൃതമായിട്ടാണ് എടുത്തിരുന്നത്. ഇത്തരത്തില്‍ നിരവധി നിയമ ലംഘനങ്ങള്‍ നടന്നെങ്കിലും അധികൃതര്‍ നടപടിയെടുക്കാതെ ഒളിച്ചുകളിക്കുകയായിരുന്നു. 

സര്‍ക്കാര്‍ ഭൂമിയില്‍ യാതൊരുവിധ കയ്യേറ്റങ്ങളും അനുവദിക്കില്ലെന്നും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ജന്മഭൂമിയോട് പറഞ്ഞു. ഇക്കാര്യം പോലീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ടെണ്ടï ന്നും അദ്ദേഹം വ്യക്തമാക്കി.

പരുന്തുംപാറയിലടക്കം ജില്ലയില്‍ 650 ഓളം ഇടങ്ങളിലെ കൈയേറ്റ ഭൂമിയില്‍ മതചിഹ്നങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മാതൃകാപരമായി ഇവയെല്ലാം നീക്കം ചെയ്യാന്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയ്യാറാവണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സ്വാമി ദേവചൈതന്യ ആവശ്യപ്പെട്ടു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.