Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലകാശ കമ്മിഷന്‍ എത്തുമെന്നറിഞ്ഞ് പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സ്ഥലത്തു നിന്നും മാറ്റി; വിഷയത്തെ രാഷ്‌ട്രീയമായി മുതലെടുക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2019, 01:17 pm IST
in Kerala

പാലക്കാട് : വാളയാര്‍ കേസ് സംസ്ഥാനത്തെയും സമൂഹ മനസ്സാക്ഷിയേയും പിടിച്ചുകുലുക്കുമ്പോഴും അതിനെ രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിച്ച്  മുഖ്യമന്ത്രി. പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനായി ദേശീയ ബാലാവകാശ കമ്മിഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിക്കുന്ന ദിവസം തന്നെ ഇവരെ സ്ഥലത്തു നിന്നും മാറ്റിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 

ബാലാവകാശ കമ്മീഷന്‍ മാതാപിതാക്കളെ ഇന്ന് സന്ദര്‍ശിക്കുമെന്ന് ഒരാഴ്‌ച്ച മുമ്പു തന്നെ അറിയിച്ചതാണ്. എന്നാല്‍ ഇത് തടയുന്നതിനായി കെപിഎംഎസ് ജനറല്‍ സെക്രട്ടറിയും ഇടത് ചായ്‌വുമുള്ള പുന്നല ശ്രീകുമാര്‍ ഇടപെട്ട് ഇരുവരേയും ബുധനാഴ്‌ച്ച രാത്രിയില്‍ തിരുവനന്തപുരത്തേയ്‌ക്ക് കൊണ്ടുപോവുകയായിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ എന്ന് അറിയിച്ചുകൊണ്ടാണ് ഇവരെ തിരുവനന്തപുരത്തേയ്‌ക്ക് കൊണ്ടുപോയത്.

വിഷയം ആഭ്യന്തര തലത്തില്‍ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയുള്ള ഇടതു പക്ഷത്തിന്റെ ഗൂഢനീക്കമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 

അന്വേഷണത്തില്‍ വീഴ്‌ച്ച സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രണ്ടാമത്തെ പെണ്‍കുട്ടിയുടെ ഇന്‍ക്വസ്റ്റ് കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ മാറിയിട്ടുണ്ടെന്നും നേരത്തെ കണ്ടെത്തിയിരുന്നു. കൂടാതെ പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സിപിഎം നേതാക്കളില്‍ പലരും ഇത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 

പെണ്‍കുട്ടികളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് നിലവില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രതികളെ പോലീസും പ്രോസിക്യൂഷനും സര്‍ക്കാര്‍ അനുകൂല സംഘടനകളും ചേര്‍ന്ന് സഹായിച്ചെന്ന വിധത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത് തടയാനുള്ള ഇടത് രാഷ്‌ട്രീയ നീക്കം പാവപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ലഭിക്കേണ്ട നീതി നിഷേധം കൂടിയാണ്. 

ഇത്രയും വിവാദ വിഷയമുണ്ടായിട്ടും മുഖ്യമന്ത്രി ഇതുസംബന്ധിച്ച് ഇതുവരെ വ്യക്തമായി ഒന്നും പ്രതികരിച്ചിട്ടില്ല. പകരം മാതാപിതാക്കളെ തിരുവനന്തപുരത്ത് എത്തിച്ച് ചര്‍ച്ച നടത്തുന്നത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണ്. 

അതേസമയം സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കാനെത്തിയ ബാലാവകാശ കമ്മിഷന്‍ അംഗങ്ങള്‍ പെണ്‍കുട്ടിയെ മാതാപിതാക്കളെ കാണാതെ മടങ്ങേണ്ടി വരുമോ എന്നും ആശങ്കയുണ്ട്. വിഷയത്തില്‍ മതാപിതാക്കളുടെ മൊഴി നിര്‍ണ്ണായകമാണ്. അതിനാല്‍ തന്നെ ഇവരെ മാറ്റിയത് ലഭിക്കേണ്ട നീതി നിഷേധിക്കല്‍ കൂടിയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.