Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യം മുഴുവന്‍ ദീപാവലി ആഘോഷമാക്കുമ്പോള്‍ കര്‍ണാടകയിലെ ഗ്രാമത്തില്‍ ഇത് കറുത്ത ദിനം; കൊലയാളി ടിപ്പുവിന്റെ ഓര്‍മ്മയില്‍ മാണ്ഡ്യം അയ്യങ്കാര്‍ സമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2019, 04:48 pm IST
in India

ദീപാവലി ദീപങ്ങളുടെ ഉത്സവമാണ്. തിന്മയ്‌ക്കുമേല്‍ നന്മ കൈവരിച്ച് വിജയമാണ് നമ്മള്‍ ദീപാവലിയായി ആചരിക്കുന്നത്. എന്നാല്‍, കര്‍ണാടകയിലെ ഒരു സമൂഹം ടിപ്പു സുല്‍ത്താന്‍ എന്ന സ്വേച്ഛാധിപതിയെ ഓര്‍മ്മപ്പെടുത്തുന്ന കറുത്ത ദിനമാണ് ദീപാവലി. മതാരാധനയോടുള്ള ടിപ്പുവിന്റെ സമീപനം സഹിഷ്ണുതാപരമായിരുന്നു വെന്ന് പല ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. കര്‍ണ്ണാടകയിലെ മാണ്ഡ്യം അയ്യങ്കാര്‍ എന്ന ബ്രാമണ സമൂഹം ടിപ്പു സുല്‍ത്താന്റെ ഭരണകാലയളവും ഇതിനോട് ഉപമിക്കുന്നുണ്ട്. നരക ചതുര്‍ദശിയായാണ് ദീപാവലി ദിവസത്തെ മാണ്ഡ്യം അയ്യങ്കാര്‍ വിഭാഗം ആചരിക്കുന്നത്. മൈസൂര്‍ കടുവ എന്ന് അറിയപ്പെട്ടിരുന്ന ടിപ്പു സുല്‍ത്താന്‍ രണ്ട് നൂറ്റാണ്ട് മുമ്പാണ് 800 ഓളം മാണ്ഡ്യം അയ്യങ്കാറുകളെ കുട്ടക്കൊല നടത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് 1783-1795 കാലയളവിനുള്ളില്‍ ടിപ്പുവിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. 

മാണ്ഡ്യ ജില്ലയിലെ ചെറു നഗരമാണ് മെല്‍കോട്ടെ. തിരുനാരായണപുരം എന്നും ഇതിന് വിളിപ്പേരുണ്ട്. ഇവിടെയാണ് മാണ്ഡ്യം അയ്യങ്കാര്‍ സമുദായം അധിവസിച്ചിരുന്നത്. അയ്യങ്കാര്‍ സമുദായത്തിലെ ഉപ വിഭാഗമാണ് മാണ്ഡ്യം. വിജയനഗര സാമ്രാജ്യ കാലത്തെ രാജാക്കന്മാര്‍ ചെലുവനാരായണ ക്ഷേത്ര രക്ഷാധികാരികളായിരുന്നു. ഇവര്‍ മെല്‍കോട്ടെ അയ്യങ്കാറുകള്‍ക്ക് നിരവധി ഉപഹാരങ്ങളും സഹായങ്ങളും മറ്റും നല്‍കിയിരുന്നു. 

1565ല്‍ വിജയനഗര്‍ രാജാവ് ഇതെല്ലാം നിര്‍ത്തലാക്കി. അതിനുശേഷം ക്രമേണ മൈസൂര്‍ രാജകുടുംബത്തിന്‍ കീഴിലും മാണ്ഡ്യം അയ്യങ്കാര്‍ സമുദായം ചെലുവനാരായണ ക്ഷേത്രത്തിന്റെ ഭരണ തലപ്പത്തേയ്‌ക്ക് വരികയും 1760 ല്‍ വൊഡെയാര്‍ സമുദായവും അദികാരത്തിലേക്ക് വരികയും, ഇവരില്‍ പ്രമുഖനായിരുന്ന കൃഷ്ണരാജ വൊഡെയാര്‍ 1763ല്‍  മരിക്കുകയും ചെയ്തതോടെ അന്നത്തെ സൈന്യത്തലവനായിരുന്ന ഹൈദര്‍ അലി മൈസൂര്‍ രാജാവായി സ്വയം പ്രഖ്യാപിച്ച് അധികാരത്തില്‍ എത്തുകയായിരുന്നു. ഹൈദര്‍ അലി വൊഡയാര്‍ സമുദായത്തിന് നിരവധി പാരിതോഷികങ്ങളും മറ്റും നല്‍കി സന്തോഷിപ്പിച്ചിരുന്നും. മാണ്ഡ്യം അയ്യങ്കാര്‍ വീണ്ടും ഭരണത്തിന്റെ ഉന്നതിയില്‍ എത്തിയപ്പോള്‍ വൊഡെയാര്‍ പുറത്താക്കപ്പെട്ടു. 

1783ല്‍ ഹൈദര്‍ അലി മരിച്ചതോടെയാണ് മകന്‍ ടിപ്പു അധികാരത്തില്‍ എത്തുന്നത്. പിതാവില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു ഇയാള്‍. മാണ്ഡ്യം അയ്യങ്കാര്‍ വിഭാഗത്തെ രാജ്യത്തു നിന്നും ഇല്ലാതാക്കുന്ന വിധത്തിലുള്ള നടപടികളാണ് ടിപ്പു സ്വീകരിച്ചത്. ഇവര്‍ക്കു നേരെ നിരവധി ആക്രമണങ്ങളാണ് ഈ കാലയളവില്‍ അഴിച്ചുവിട്ടു.  

മെല്‍കോട്ടെയിലും സമീപ പ്രദേശങ്ങളിലുമായാണ് മാണ്ഡ്യം സമുദായം താമസിച്ചിരുന്നത്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ നടത്തിയ പടയോട്ടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 800 ഓളം പേരുടെയാണ് തലയറുത്ത് തെരുവുകളില്‍ ഉപേക്ഷിച്ചിരുന്നത്. ഈ സംഭവത്തിന്റെ ഓര്‍മ്മപ്പെടുത്തലായാണ് ദീപാവലി ദിവസം മാണ്ഡ്യം അയ്യങ്കാരുകള്‍ കണക്കാക്കുന്നത്. 2014ല്‍ ഡോ. എം.എ. ജയശ്രീ, പ്രൊഫ. എം.എ. നരസിംഹന്‍ എന്നിവര്‍ എന്നിവര്‍ നടത്തിയ പഠനത്തില്‍ ഇതുസംബന്ധിച്ച് കണ്ടെത്തിയിട്ടുണ്ട്. അതേസമയം രാജ്യത്ത് നിലനിന്നിരുന്ന ഒരു സമുദായത്തെ തന്നെ തുടച്ചു നീക്കുന്നതിലേക്കും വഴിവെച്ച ഈ സംഭവത്തെ ഇന്നത്തെ ചരിത്ര ഗവേഷകരില്‍ പലരും അറിയാത്തത് പോലെയാണ്. ചില പാഠഭാഗങ്ങളില്‍ മാത്രമായി ഇത് ഒതുങ്ങി നില്‍ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

India

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.