Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളം ബംഗ്ലാദേശി തീവ്രവാദികളുടെ ഹബ്ബാകുന്നു; ജമാഅത്ത് ഉല്‍ മുജാഹിദ്ദീന് സംസ്ഥാനത്ത് ശക്തമായ വേരോട്ടം; 25 കൊടുംഭീകരരുടെ പട്ടിക കൈമാറി; അതീവഗുരുതര വെളിപ്പെടുത്തലുമായി എന്‍ഐഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2019, 11:09 am IST
in India

ന്യൂദല്‍ഹി: കേരളത്തിലേക്ക് അതിശക്തമായ ബംഗ്ലാദേശി തീവ്രവാദികളുടെ നുഴഞ്ഞുകയറ്റമുണ്ടെന്ന വെളിപ്പെടുത്തലുമായി എന്‍ഐഎ. ബംഗ്ലാദേശി തീവ്രവാദ ഗ്രൂപ്പായ ജമാഅത്ത് ഉല്‍ മുജഹിദ്ദീന്‍ കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി ഡയറക്റ്റര്‍ ജനറല്‍ യോഗേഷ് ചന്ദര്‍ മോദി. തീവ്രവാദ വിരുദ്ധ സേനയുടേയും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റേയും ഉന്നത ഉദ്യോഗസ്ഥരുടെ സമ്മേളനത്തില്‍ സംസാരിക്കവേയാണു യോഗേഷ് ചന്ദറിന്റെ ഗുരുതര വെളിപ്പെടുത്തല്‍. കേരളത്തെ കൂടാതെ കര്‍ണാടക, ബിഹാര്‍, മഹാരാഷ്‌ട്ര എന്നിവടങ്ങളിലാണ് ബംഗ്ലാദേശി തീവ്രവാദി ഗ്രൂപ്പുകള്‍ സജീവമായുള്ളത്. ആദ്യമായാണു ബംഗ്ലാദേശി തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കേരളത്തില്‍ ശക്തമായ വേരോട്ടമുണ്ടെന്നു ഔദ്യോഗിക ഏജന്‍സി വെളിപ്പെടുത്തുന്നത്. കേരളത്തിലേക്ക് പലതരം ജോലി തേടിയെത്തുന്ന ഇതര സംസ്ഥാനക്കാരില്‍ ഭൂരിപക്ഷവും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണ്. അസം, പശ്ചിമ ബംഗാള്‍ സ്വദേശികള്‍ എന്ന ലേബലിലാണ്‌ ഇവര്‍ എത്തുന്നതെങ്കിലും ബംഗ്ലാദേശി തീവ്രവാദ ഗ്രൂപ്പുകളില്‍ അംഗമായവരാണ് ഇത്തരക്കാരെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍ വന്‍വര്‍ധന രേഖപ്പെടുത്തുന്നതിനെ പിന്നാലെയാണ് ഇവരുടെ തീവ്രവാദ ബന്ധവും ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തുന്നത്. 

ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്റെ കൊടുംഭീകര പട്ടികയില്‍ പെട്ട 25പേരുടെ വിവരങ്ങള്‍ കേരളം അടക്കം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സഹായത്തോടെ ഇവരെ പിടികൂടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ. അന്താരാഷ്‌ട്ര തലത്തിലുള്ള അന്വേഷണ ഏജന്‍സികളുടെ സഹായവും ഇക്കാര്യത്തില്‍ ലഭ്യമാക്കും. എല്ലാത്തരം വെല്ലുവിളികളും നേരിടാന്‍ എന്‍ഐഎ തയാറാണെന്നും യോഗേഷ്. 

തീവ്രവാദ ഗ്രൂപ്പുകളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് എന്‍ഐഎയുടെ ആഭിമുഖ്യത്തില്‍ സമാന രീതിയിലുള്ള ഏജന്‍സികളുടെ ഉന്നത് ഉദ്യോഗസ്ഥരുടെ രണ്ടുദിവസത്തെ സമ്മേളനം വിളിച്ചു ചേര്‍ത്തത്. ഇന്നു നടന്ന ഉദ്ഘാടന ടചടങ്ങിലാണ് ബംഗ്ലാദേശി തീവ്രവാദികളുടെ വേരോട്ടത്തെ പറ്റി യോഗേഷ് വെളിപ്പെടുത്തിയത്. അസം,മേഘാലയ കേഡറിലെ 1984 ഐപിഎസ് ഉദ്യോഗസ്ഥനാണ് യോഗേഷ് ചന്ദര്‍ മോദി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

World

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

Kerala

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

Kerala

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.