Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹങ്കാരനും ധ്രൂമ്രവര്‍ണനും

എ പി ജയശങ്കര് by എ പി ജയശങ്കര്
Oct 2, 2019, 03:05 am IST
in Samskriti

നാം സൂര്യഭഗവാനെ നിത്യം തൊഴുതു നമസ്‌ക്കരിക്കാറുണ്ട്. പ്രപഞ്ചത്തിനു മുഴുവന്‍ പ്രകാശവും ചൈതന്യവും പകര്‍ന്നു നല്‍കുന്ന സൂര്യന്‍ സ്വയം കത്തി നിന്നു കൊണ്ടാണ് ജനങ്ങള്‍ക്ക് ഊര്‍ജവും ഓജസ്സും നല്‍കുന്നത്. മഹത്തായ ത്യാഗമാണ് സൂര്യന്‍ സഹിക്കുന്നത്.

ഈ ത്യാഗപ്രകൃതം കണ്ട് വിധാതാവായ ബ്രഹ്മദേവന്‍ മറ്റു ചില ചുമതലകള്‍ കൂടി സൂര്യദേവനെ ഏല്‍പ്പിച്ചു. പ്രപഞ്ചത്തില്‍ നടക്കുന്ന കാര്യങ്ങള്‍ക്കെല്ലാം ഒരു ദൃഷ്ടാവാണ് സൂര്യന്‍. അതിനാല്‍ കര്‍മസാക്ഷി എന്ന പദവിയാണ് വിധാതാവ് സൂര്യനെ ഏല്‍പ്പിച്ചത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തന്റെ മകനായ യമധര്‍മനു വേണ്ടി സഹായ ഹസ്തം എന്ന നിലയിലാണ് സൂര്യദേവന്‍ സ്വയം കര്‍മസാക്ഷി ചുമതല ഏറ്റെടുത്തത്. 

പ്രകൃതിയില്‍ ഓരോരുത്തരും ചെയ്യുന്ന കര്‍മങ്ങളെ നോക്കിക്കണ്ട് അനന്തര നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യുന്ന പണിയാണത്. പൂര്‍ണമായ സത്യസന്ധതയുണ്ടെങ്കില്‍ മാത്രമേ ഈ പ്രവൃത്തി മുന്നോട്ടു കൊണ്ടുപോകാനാകൂ. മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നാലും കര്‍മങ്ങള്‍ വിലയിരുത്തി അനന്തര നടപടികള്‍ക്കായി ശുപാര്‍ശ ചെയ്‌തേ പറ്റൂ. ഇക്കാര്യത്തില്‍ ഇടയ്‌ക്ക് വേറെ വിശ്രമമൊന്നുമില്ല. 

എന്നാല്‍ ക്രമത്തില്‍ സൂര്യഭഗവാനും ചില അഹങ്കാരങ്ങള്‍ക്കു പാത്രമായി സ്വര്‍ഗനരകാദികളെല്ലാം തന്റെ ഇഷ്ടത്തിനനുസരിച്ചാണ് തുറക്കപ്പെടുന്നതെന്ന് സൂര്യന്‍ കണക്കാക്കി. ഇതെല്ലാം തന്റെ തലയില്‍ കൂടിയാണ് നിശ്ചയിക്കപ്പെടുന്നതെന്ന് ചിന്തിച്ചപ്പോള്‍ അല്‍പം തലക്കനം കൂടി. ആ തലക്കനവുമായി ഒന്ന് നിശ്വസിച്ചതാണ് സൂര്യന്‍. ആ നിശ്വാസത്തില്‍ നിന്നും ഒരു അസുരന്‍ ജന്മം കൊണ്ടു. ശുക്രാചാര്യന്‍ അവന് അഹന്‍ എന്നും അഹങ്കാരന്‍ എന്നും പേരു നിശ്ചയിച്ചു. അഭിമാനന്‍ എന്ന പേരിലും അവന്‍ അറിയപ്പെട്ടു. 

ഏറെ തപസ്സുകള്‍ കൊണ്ട്  വലിയ ശക്തികള്‍ അഹങ്കാരന്‍ സംഭരിച്ചു. ആരാലും പരാജയപ്പെടുത്താനാവാത്ത വിധമുള്ള ആസുരിക സിദ്ധികള്‍. തന്റെ അപൂര്‍വമായ കഴിവുകള്‍ തപഃശ്ശക്തികൊണ്ടു ലഭിച്ചതാണെന്ന ബോധ്യവും അവനുണ്ടായി. എന്നാല്‍ മറ്റാരും തന്നെ പരാജയപ്പെടുത്താനുണ്ടാകരുതെന്ന ബോധവും  മോഹവും ഉണര്‍ന്നു. ഒരു മായയും തന്നെ തോല്‍പ്പിക്കരുത്. 

പക്ഷേ ആരെങ്കിലും കൂടുതല്‍ തപസ്സു ചെയ്ത് തന്നെക്കാള്‍ ശക്തി സംഭരിച്ചാല്‍? അരുത്. അങ്ങനെ സംഭവിക്കരുത്. ആരും കൂടുതല്‍ ശക്തരായി വളരരുത്. അതുകൊണ്ട് ആരും യജ്ഞവും തപസ്സും ഒന്നും അനുഷ്ഠിക്കരുത്. അതിനായി നാട്ടില്‍ തപസ്സും യജ്ഞവും നിരോധിച്ചു കൊണ്ട് അഹങ്കാരന്‍ ഉത്തരവിട്ടു. നാമജപം പോലും അരുത് എന്ന് പ്രഖ്യാപിച്ചു. അപ്പോഴാണ് നാരദ മഹര്‍ഷി ധൂമ്രവര്‍ണാവതാരത്തെക്കുറിച്ച് പറഞ്ഞത്.

                                                                                                                                  9447213643

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

Kerala

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

India

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

India

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.