Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അസ്വസ്ഥതയുടെ കൂട്ടിരിപ്പുകാര്‍

Janmabhumi Online by Janmabhumi Online
Sep 3, 2019, 01:30 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

വടക്കായാലും കിഴക്കായാലും ഭൂമിയുടെ ഏതുകോണിലായാലും പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്വന്തം നാട് തെരഞ്ഞെടുക്കുന്നവരുടെ നാടാണ് കേരളം. അതുകൊണ്ടാണല്ലോ കത്വയുടെ പേരിലും ദാദ്രയുടെ പേരിലും സദ്ദാം ഹുസൈന്റെ പേരിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പേരിലുമൊക്കെ ഇവിടെ ബന്ദും അക്രമങ്ങളും നടക്കുന്നത്. ശാന്തമായും സമാധാനപരമായും കഴിയുന്ന കശ്മീരിന്റെ പേരിലാണത്രെ ഇനി കേരളത്തില്‍ അസ്വസ്ഥത പടര്‍ത്താന്‍ പോകുന്നത്. അതിന്റെ പേരില്‍ കലാപത്തിന് ഒരുക്കം നടക്കുന്നതായാണ് സൂചന. കലാപം, അക്രമം, അസ്വസ്ഥത തുടങ്ങിയവ ചിലര്‍ ഇവിടെ കുത്തകയായി ഏറ്റെടുത്തിരിക്കുകയാണല്ലോ. അവര്‍ക്കും അവരെ കുട ചൂടിക്കുന്നവര്‍ക്കും അത് ലഹരിയാണ്. അതിനവര്‍ കാരണം കണ്ടെത്തും. ഇല്ലെങ്കില്‍ ഉണ്ടാക്കും. അവരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പാരിസ്ഥിതിക പ്രശ്‌നമാണത്. 

ഇത് പക്ഷെ ഒരു പ്രത്യേകതരം അസ്വസ്ഥതയാണ്. കശ്മീരിനെ തൊട്ടാല്‍ കൈപൊള്ളുമെന്നും പലയിടവും കത്തുമെന്നും പറഞ്ഞവര്‍ നോക്കിനില്‍ക്കെ ആ നാടിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞപ്പോള്‍ ഉണ്ടായ അന്ധാളിപ്പില്‍ നിന്നാണ് അത് ഉടലെടുത്തത്. കശ്മീര്‍ കത്തിയില്ലെങ്കില്‍  കേരളം കത്തിക്കുമെന്ന ആ തീരുമാനത്തിന് പിന്നിലെ യാഥാര്‍ഥ്യം പരാജയബോധമാണ്. അടിത്തട്ടുമുതല്‍ ഭരണ തലപ്പത്തുവരെ നിറഞ്ഞുനില്‍ക്കുന്ന ആ അക്രമസംസ്‌കാരത്തിന്റെ ബീഭത്സമുഖം മുന്‍പ് കണ്ടതുമാണ്. മതതീവ്രവാദത്തിന്റെയും സംഘടിത അതിക്രമങ്ങളുടെയും ഭരണവര്‍ഗ ഭീകരതയുടെയും അടിവേരുകള്‍ക്ക് കത്തിവീഴുമ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള അവസാന പോരാട്ടമായിരിക്കാം ഇത്.  

കശ്മീരില്‍, ഇസ്ലാമിക് സ്റ്റെയ്റ്റ് എന്ന ആഗോള ഭീകര സംഘടനയുടെപോലും അടിത്തറയടക്കം ഇളകുന്നത് അടുത്ത നാളുകളില്‍ കണ്ടു. മതാന്ധതയുടെ പേരിലുള്ള അസ്വസ്ഥതയില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് സല്‍ഭരണത്തിന്റെ നല്ല നാളുകളാണെന്ന് അവിടുത്തെ യുവാക്കളടക്കമുള്ളവര്‍ തി രിച്ചറിഞ്ഞതിന്റെ ഫലമാണ് കശ്മീരില്‍ കണ്ടത്. ഇന്നലെവരെ ആര്‍ക്കോവേണ്ടി സൈന്യത്തെ കല്ലെറിഞ്ഞവര്‍ ഇന്ന് അതേ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാനൊരുങ്ങുന്നു. വിഘടനവാദത്തിനു പകരം ദേശഭക്തിയുടെ മുദ്രാവാക്യം മുഴങ്ങുന്നു. ഇനിയും ഇതൊക്കെ തിരിച്ചറിയാത്ത ഒരു വിഭാഗം ഉള്ളത് ഈ കേരളത്തിലാണ്. അവരിലാണിപ്പോള്‍ വിഘടന വാദികളുടെയും മത ഭീകരവാദികളുടെയും കമ്യൂണിസ്റ്റ് തീവ്രവാദികളുടേയുമൊക്കെ പ്രതീക്ഷ. അവസാന തുരുത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ജീവന്മരണപോരാട്ടം. ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്നു ബോധ്യപ്പെട്ട സി പിഎം എന്ന ഭരണകക്ഷിക്കും ഇത് അവസാനത്തെ ആളിക്കത്തലിനുള്ള ശ്രമമായിരിക്കാം. പക്ഷെ കേരളവും മാറിയില്ലെന്ന് ആരറിഞ്ഞു?  

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശവിരുദ്ധ പരാമർശം: കുട്ടിക്കൽ സ്വദേശി സി.എച്ച് ഇബ്രഹാമിനെതിരെ പരാതി നൽകി ബിജെപി നേതാവ് എൻ. ഹരി

India

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു ; തീവ്ര ഇസ്ലാമിസ്റ്റ് മുഹമ്മദ് സാജിദിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ്

Kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായതിലും തിരിച്ചു കിട്ടിയതിലും ദുരൂഹത തുടരുന്നു; പിന്നില്‍ ജീവനക്കാര്‍ക്കിടയിലെ ചേരിപ്പോരെന്ന് സംശയം

India

ഇന്ത്യയുടെ എസ്-400 തകർത്തെന്ന് പാകിസ്ഥാൻ : വ്യോമ പ്രതിരോധ സംവിധാനത്തിനൊപ്പം ചിത്രം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

കേരളം നടുങ്ങിയ കൊലപാതകം; കേദൽ ജിൻസൺ രാജയ്‌ക്ക് ജീവപര്യന്തം ശിക്ഷ, പിഴത്തുകയായ 15 ലക്ഷം രൂപ ബന്ധുവായ ജോസിന് നല്‍കണം

പുതിയ വാര്‍ത്തകള്‍

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

കരാറുകാരെ സ്ഥിരപ്പെടുത്താന്‍ ദേശീയ പണിമുടക്ക്; പിന്‍വാതില്‍ നിയമനത്തിന് സിപിഎമ്മിന്റെ പുതിയ തന്ത്രം

സിന്ദൂറിലൂടെ ഭാരതം നേടിയത്

ബ്രഹ്മോസ് കരുത്തറിഞ്ഞ പാകിസ്ഥാന്‍

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി; പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ മോദി എത്തിയത് അപ്രതീക്ഷിതമായി

നുണ പറച്ചിൽ അവസാനിപ്പിച്ച് പാകിസ്ഥാൻ : ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട 11 സൈനികരുടെ പേരുകൾ പുറത്ത് വിട്ട് പാക് സൈന്യം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 88.39% വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്

ഷോപ്പിയാനിൽ ലഷ്കറെ തൊയ്ബ ഭീകരനെ വധിച്ച് സുരക്ഷാ സേന; രണ്ട് ഭീകരരെ കെണിയലകപ്പെടുത്തി, ഏറ്റുമുട്ടൽ തുടരുന്നു

പഹൽഗാം ഭീകരാക്രമണം : കശ്മീരിലെങ്ങും തീവ്രവാദികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ  സ്ഥാപിച്ചു ; സുരക്ഷാ സേന നടപടി ശക്തമാക്കി

സർജിക്കൽ വാർഡിലെ പാക് സൈനികരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട് മറിയം നവാസ് : ഇന്ത്യയുടെ തിരിച്ചടി താങ്ങാനാവാതെ പാക് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies