Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗന്ധര്‍വ്വവിഗ്രഹം സ്‌റ്റേഷനില്‍ സൂഷിച്ചതിന് പിന്നാലെ പോലീസിന് കഷ്ടകാലം; ജീപ്പും പോലീസുകാരുടെ വാഹനങ്ങളും അപകടത്തില്‍പ്പെട്ടു; രോഗങ്ങള്‍ പടര്‍ന്നു; കാലക്കേട് തീരാതെ മണര്‍കാട് സ്‌റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2019, 10:01 pm IST
in Kerala

മണര്‍കാട്: ജില്ലയിലെ ഏക കേന്ദ്രീകൃത ലോക്കപ്പുള്ള മണര്‍കാട് പോലീസ് സ്റ്റേഷന് കാലക്കേട് തീരുന്നില്ല. ഗന്ധര്‍വ്വദോഷമെന്നാണ് പരക്കെ അഭിപ്രായം. തീരാത്ത ശാപം പോലെ ഓരോദിവസവും ഓരോ അത്യാഹിതങ്ങളാണ് മണര്‍കാട് പോലീസിനെ പിന്തുടരുന്നത്. ഏറ്റവും ഒടുവില്‍ സിനിമാ സ്‌റ്റൈലില്‍ പ്രതി കൈവിലങ്ങുമായി പോലീസിനെ ഇടിച്ചിട്ട് കടന്നുകളഞ്ഞു. അതും സ്റ്റേഷന്റെ വിളിപ്പാടകലെ നിന്ന്. 

വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പുതുപ്പള്ളി തച്ചന്‍കുന്ന് മാളിയേക്കല്‍ ദിലീപ്(19) ആണ് വെള്ളിയാഴ്ച വിലങ്ങുമായി രക്ഷപ്പെട്ടത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പരിശോധന കഴിഞ്ഞ് സ്റ്റേഷനിലേക്ക് എത്തിക്കുമ്പോഴാണ് പോലീസുകാരെ ഇടച്ചിട്ട് രക്ഷപ്പെട്ടത്. രണ്ടാഴ്ച മുമ്പ് മണര്‍കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെണ്‍കുട്ടികളെ കാണാതായ കേസില്‍ പോലീസ് ഏറെ പഴികേട്ടു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അരീപ്പറമ്പ് പറപ്പള്ളിക്കുന്ന് രാജീവ്ഗാന്ധി കോളനിയില്‍ എടത്തറ യു. നവാസ് (27) സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത് വലിയ വിവാദമായിരുന്നു. വിവാദങ്ങളില്‍ കുരുങ്ങുന്നത് ഗന്ധര്‍വ്വദോഷമെന്ന് ചിലരെങ്കിലും അഭിപ്രായപ്പെടുന്നതിനും കാരണമുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പാറമ്പുഴ ചീനിക്കുഴിയില്‍ മീനച്ചിലാറ്റില്‍ നിന്നും ഗന്ധര്‍വ്വന്റെ വിഗ്രഹം മണല്‍വാരുന്ന തൊഴിലാളികള്‍ക്ക് കണ്ടുകിട്ടി. ഈ വിഗ്രഹം ഇപ്പോള്‍ തൂക്കുപാലമുള്ള സ്ഥലത്തെ പഴയകടവില്‍ വിശ്വാസികള്‍ പ്രതിഷ്ഠിച്ചു. ഇതിനെ സമീപവാസികളായ ചില ക്രൈസ്തവര്‍ എതിര്‍ത്തു. തുടര്‍ന്ന് സമീപവാസികളായ ഹൈന്ദവവിശ്വാസികളെ മണര്‍കാട് പഴയ പോലീസ് സ്്റ്റേഷനിലേക്ക് ചര്‍ച്ചക്ക് വിളിച്ചു. വീടുകളിലെ പുരുഷന്മാര്‍ എല്ലാവരും ചര്‍ച്ചക്ക് വരണമെന്നായിരുന്നു പോലീസിന്റെ നിര്‍ദ്ദേശം. അതനുസരിച്ച് പുരുഷന്മാരെല്ലാവരും ചര്‍ച്ചക്ക് ചെന്നു. ഈ സമയം മറ്റൊരു വഴിയിലൂടെ കോട്ടയത്തുനിന്നും വലിയൊരു സംഘം പോലീസെത്തി ഗന്ധര്‍വ്വവിഗ്രഹം അവിടെനിന്നും നീക്കം ചെയ്ത് മണര്‍കാട് പോലീസ് സ്റ്റേഷനില്‍ ഏല്പിച്ചു. 

ഗന്ധര്‍വ്വവിഗ്രഹം മാസങ്ങളോളം പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചു. വിഗ്രഹം കൊണ്ടുവന്ന അന്നുമുതല്‍ മണര്‍കാട് പോലീസിന്റെ കഷ്ടകാലം തുടങ്ങി. എന്നും അപകടം. പോലീസ് ജീപ്പും പോലീസുകാരുടെ വാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് പതിവായി. ഇതിന് പുറമേ പോലീസുകാര്‍ക്ക് രോഗം വരുന്നു. ഭയന്നുവിറച്ച പോലീസുകരുടെ നിരന്തരമായ അപേക്ഷയെ തുടര്‍ന്ന് ഒടുവില്‍ വിഗ്രഹം പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. എന്നാല്‍ വേണ്ടത്ര പ്രായശ്ചിത്തങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് കൊണ്ടുപോയതെന്നാണ് പറയപ്പെടുന്നത്. 

മണര്‍കാട് പുതിയ പോലീസ് സ്റ്റേഷന്‍ വന്നു. സംസ്ഥാനത്തെ ആദ്യ കേന്ദ്രീകൃത ലോക്കപ്പുള്ള ജനമൈത്രി സ്റ്റേഷനായി മാറ്റപ്പെട്ടു. എന്നിട്ടും നൂലാമാലകളില്‍ നിന്ന് മോചനമല്ല. ഇതാണ് പുതിയ സ്റ്റേഷനിലും ഗന്ധര്‍വ്വ സാന്നിധ്യമുണ്ടോയെന്ന സംശയം പഴമക്കാരില്‍ നിന്ന് ഉയരുന്നത്. പഴയ ചരിത്രമറിയാവുന്ന പോലീസുകാരിലും ഇത്തരം സംശയങ്ങള്‍ ഉടലെടുക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.