Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്തയുള്ള ആകാശം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jul 15, 2019, 03:30 am IST
in Samskriti

ബൗദ്ധ സിദ്ധാന്തങ്ങളെ നിരാകരിക്കുന്ന സമുദായാധികരണം തുടരുന്നു.

സൂത്രം – പ്രതിസംഖ്യാപ്രതിസംഖ്യാനിരോധാ പ്രാപ്തിരവിച്ഛേദാത്.

ഭാവപ്രവാഹത്തിന് വിഛേദമില്ലാത്തതിനാല്‍ പ്രതിസംഖ്യാ നിരോധമോ അപ്രതിസംഖ്യാ നിരോധമോ സംഭവിക്കുന്നില്ല.

നിരോധം എന്നാല്‍ പ്രളയം. ബൗദ്ധ ദര്‍ശനമനുസരിച്ച് രണ്ട് തരത്തിലാണ് നാശം. ബോധപൂര്‍വമായ ആത്യന്തിക പ്രളയം. ഇതിനെ പ്രതിസംഖ്യാ നിരോധം എന്ന് പറയുന്നു. ബോധപൂര്‍വമല്ലാത്ത പ്രളയമാണ് അടുത്തത്. അതിനെ അപ്രതിസംഖ്യാ നിരോധം എന് വിളിക്കുന്നു. ഇത് യാദൃച്ഛികമായി സംഭവിക്കുന്നതാണ്.

എല്ലാ വസ്തുക്കളും ക്ഷണത്തില്‍ നശിക്കുന്നതായി ബൗദ്ധര്‍ കരുതുന്നു.

ഭാവപ്രപഞ്ചത്തിന്റെ ഉത്പത്തി മുറിഞ്ഞ് പോകാത്തതിനാല്‍ ഈ പ്രളയങ്ങള്‍ സംഭവിക്കില്ലെന്ന് സൂത്രം വ്യക്തമാക്കുന്നു.

ബൗദ്ധ ദര്‍ശനം ക്ഷണിക വാദമായതിനാല്‍ വസ്തുക്കളുടെ ഉണ്ടാകലും നശിക്കലും തുടര്‍ച്ചയായി നടക്കുന്നു.

ഇത് ഭാവപ്രപഞ്ചത്തിന്റെ ഇടമുറിയാത്ത തുടര്‍ച്ചയെയാണ് കാണിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രളയത്തിന് സാധ്യതയില്ല.

വസ്തുക്കള്‍ ഏറെ നേരം നിലനില്‍ക്കുന്നില്ല. എല്ലാതും ഉണ്ടായ ഉടനെ അസത്തായി മാറുന്നു. അസത്തായ ഒന്നിന് സത്തായതിന്റെ കാരണമാകാനാവില്ല. ബൗദ്ധന്‍മാരുടെ സിദ്ധാന്തമനുസരിച്ച് ഉല്‍പ്പത്തി സ്വീകരിച്ചാല്‍ നാശത്തെ പരിഗണിക്കാനാവില്ല. നാശം സ്വീകരിച്ചാല്‍ ഉദ്ഭവത്തേയും അംഗീകിക്കാന്‍ കഴിയില്ല. വിചിത്ര വാദങ്ങള്‍ കൂടിക്കുഴഞ്ഞ് കിടക്കുന്നതിനാല്‍ ബൗദ്ധ വാദം സ്വീകരിക്കാനാവില്ല.

സൂത്രം – ഉഭയഥാ ച ദോഷാത്

രണ്ട് തരത്തിലായാലും ദോഷമുള്ളതിനാല്‍ ബൗദ്ധ ധര്‍മ്മം സ്വീകരിക്കാന്‍ കഴിയില്ല.

ജഗത്ത് അവിദ്യയില്‍ നിന്ന് ഉണ്ടായതാണ്. ജ്ഞാനം പൂര്‍ണമാകുമ്പോള്‍ അജ്ഞാനം നീങ്ങുന്നതോടെ ജഗത്തും ഇല്ലാതാകുന്നു. പിന്നെ ഒന്നും അവശേഷിക്കില്ല. ഇത് അപ്രതി സംഖ്യാ നിരോധനത്തിന് വിരുദ്ധമാണ്. പൂര്‍ണജ്ഞാനമുണ്ടാകാതെയാണ് നാശമുണ്ടാകുന്നതെങ്കില്‍ ജ്ഞാനത്തിന്റെയോ അതിന്റെ ഉപദേശം മുതലായ സാധനകളുടേയോ ആവശ്യമില്ലാതാകും. ഈ രണ്ട് തരത്തിലും ദോഷമുള്ളതിനാല്‍ ബൗദ്ധസിദ്ധാന്തം സ്വീകരിക്കാനാവില്ല.

സൂത്രം – ആകാശേ ചാവിശേഷാത്

ആകാശത്തിന്റെ കാര്യത്തിലും ബൗദ്ധ സിദ്ധാന്തം ശരില്ല. എന്തെന്നാല്‍ആ കാശത്തിന് വിശേഷമില്ലാത്തതിനാല്‍.

ഇന്ദ്രിയ വിഷയമല്ലാത്തതിനാല്‍ ആകാശത്തിന്റെ സത്തയെ ബൗദ്ധര്‍ അംഗീകരിക്കുന്നില്ല. ഇതിനെയാണ് ഈ സൂത്രത്തില്‍ നിഷേധിക്കുന്നത്.

 മറ്റ് നാല് ഭൂതങ്ങളും ഓരോ വിഷയങ്ങള്‍ക്ക് ആശ്രയമാണ്. വായു സ്പര്‍ശത്തിനും അഗ്‌നി രൂപത്തിനും ജലം രസത്തിനും പൃഥിവി ഗന്ധത്തിനും ആശ്രയമാണ്. അങ്ങനെ ശബ്ദത്തിന് ആശ്രയമായി ഭൂതമുണ്ടാകണം. ശബ്ദം ആകാശത്തില്‍ സഞ്ചരിക്കുമ്പോഴാണ് നാം കേള്‍ക്കുന്നത്. എല്ലാ വസ്തുക്കള്‍ക്കും മറ്റ് ഭൂതങ്ങള്‍ക്കും നിലനില്‍ക്കാനുള്ള അവകാശത്തെ അഥവാ ഇടത്തെ നല്‍കുന്നത് ആകാശമാണ്. ആകാശത്തിന്റെ അസ്തിത്വത്തെ അനുമാനം കൊണ്ട് അറിയണം. ഖം എന്നാല്‍

ആകാശം. ആകാശത്തില്‍ സഞ്ചരിക്കുന്നതിനാല്‍ പക്ഷികള്‍ക്ക് ഖഗം, വിഹഗം എന്നീ പേരുകള്‍ ഉണ്ടായത്.

ശ്രുതിയില്‍ ആകാശത്തിനെപ്പറ്റിയും അതിന്റെ ഉത്പത്തിയെ പറ്റിയും പറയുന്നുണ്ട്. തൈത്തിരിയത്തില്‍ ‘തസ്മാദ് വാ ആത്മന ആകാശ: സംഭൂത: ‘എന്ന് കാണാം. ഇല്ലാത്ത ഒന്നായിരുന്നുവെങ്കില്‍ ആകാശത്തിന്റെ സത്തയെ ശ്രുതി അംഗീകരിക്കുമായിരുന്നില്ല. ശ്രുതിയും യുക്തിയും അനുഭവവും ആകാശത്തിന്റെ സത്തയെ ഉറപ്പാക്കുന്നുണ്ട്. ആകാശമില്ല എന്ന് സമര്‍ഥിക്കേണ്ട കാര്യമില്ല താനും.

അതിനാല്‍ ആകാശത്തിന് സത്തയില്ല എന്ന ബൗദ്ധരുടെ വാദം യുക്തിക്ക് നിരക്കാത്തതായതിനാല്‍ സ്വീകരിക്കാനാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.