Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദയാമയിയായ ദ്വാരകാമായി

സാവിത്രി by സാവിത്രി
Jul 13, 2019, 03:10 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഷിര്‍ദിക്കടുത്തുള്ള കോപ്പര്‍ഗാവില്‍ നിന്ന് ബാബയെ കാണാനെത്തിയതായിരുന്നു ബാലാസാഹെബ് മിരിക്കര്‍. അദ്ദേഹം ദ്വാരകാമായിയിലെത്തി ബാബയെ കണ്ടു വണങ്ങി. ബാബ വീട്ടു വിശേഷങ്ങളാരാഞ്ഞു. പിന്നീട് ബാബ പറഞ്ഞു തുടങ്ങിയ കാര്യങ്ങളെല്ലാം  സാഹെബിന് അസാധാരണമായി തോന്നി. 

‘നിങ്ങള്‍ക്ക് ഞങ്ങളുടെ ദ്വാരകാമായിയെ അറിയുമോ? ‘ ഇല്ലെന്നു തലകുലുക്കി, ഒന്നും മനസ്സിലാകാതെ മിഴിച്ചു നിന്ന സാഹെബിനോട് ബാബ, ദ്വാരകാമായി ആരെന്നു വിശദീകരിച്ചു തുടങ്ങി. നിങ്ങള്‍ ഈയിരിക്കുന്ന സ്ഥലമാണ് ഞങ്ങളുടെ ദ്വാരകാമായി. അമ്മയാണത്. സങ്കടവും ദുരിതവുമായി വരുന്ന എല്ലാ കുഞ്ഞുങ്ങളേയും ഈ അമ്മ മടിത്തട്ടിലിരുത്തി ലാളിക്കും. എല്ലാ ആപത്തില്‍ നിന്നും രക്ഷിക്കും. ദയാമയിയാണ് ദ്വാരകാമായി. 

വീണ്ടും ദ്വാരകാമായിയെക്കുറിച്ച്  വര്‍ണിച്ചു കൊണ്ടിരുന്നു. അതിനു ശേഷം വിഭൂതി സമ്മാനിച്ച് സാഹെബിന്റെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു. സാഹെബ്, ബാബയോട് യാത്ര പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ വീണ്ടും ബാബ വിളിച്ചു’ നിങ്ങള്‍ക്ക് ലംബാ ബാവ ( നീളം കൂടിയ ബാവ ) യെ അറിയുമോ? അതായത് സര്‍പം ? ‘അതിനു ശേഷം പാമ്പിന്റെ രൂപഭാവങ്ങള്‍ കൈകൊണ്ട്  അനുകരിച്ചു കാണിച്ചു. എന്നിട്ട്  ഇങ്ങനെ പറഞ്ഞു തുടങ്ങി. പക്ഷേ പാമ്പ് എത്ര ശ്രമിച്ചിട്ടും കാര്യമില്ല. അവന് ദ്വാരകാമായിയുടെ മക്കളെ എന്തു ചെയ്യാനാകും? ഒന്നും ചെയ്യാന്‍ കഴിയില്ല.  

അവിടെ കൂടിയിരുന്നവരെല്ലാം ശ്രദ്ധയോടെ അതു കേട്ടിരിക്കുകയായിരുന്നു. ആര്‍ക്കും ഒന്നും മനസ്സിലായില്ല. ഈ പറഞ്ഞതിന്റെയെല്ലാം അര്‍ഥമെന്തെന്ന് ബാബയോട് ചോദിക്കാന്‍ ആര്‍ക്കും ധൈര്യം വന്നില്ല.

സാഹെബ് പുറത്തോട്ടിറങ്ങി. ബാബയുടെ ശിഷ്യന്‍ ഷാമയോടൊപ്പമാണ് സാഹെബ് ഇറങ്ങിയത്. അതുകണ്ട് ബാബ ഷാമയെ തിരിച്ചു വിളിച്ചു. ‘നഅദ്ദേഹത്തിന് കൂട്ടൂ  പോകണം’ . ബാബ പറഞ്ഞു. പക്ഷേ  ഷാമ കൂടെവരേണ്ടതില്ലെന്ന് സാഹെബ് വിലക്കി. വെറുതേ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്നു കരുതിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. 

അക്കാര്യം ഷാമ തിരികെയെത്തി ബാബയെ അറിയിച്ചു. ‘   എങ്കില്‍ പോകേണ്ട, വരുന്നതു വരട്ടെ’ എന്നായിരുന്നു മറുപടി. 

പക്ഷേ ബാബ പറഞ്ഞതിലെല്ലാം എന്തോ പന്തികേടുണ്ടെന്ന് തോന്നിയ സാഹെബ് തനിക്കൊപ്പം കൂട്ടു പോരാനായി ഷാമയെ വിളിച്ചു. അങ്ങനെ അവര്‍ യാത്രയായി. ചിതാലിയിലെ മാരുതി ക്ഷേത്രത്തിലേക്കായിരുന്നു യാത്ര. 

പിറ്റേന്ന് രാവിലെ ക്ഷേത്രത്തിലെത്തുമ്പോള്‍ അവിടെ ശാന്തിക്കാരും മറ്റു ജോലിക്കാരുമൊന്നും എത്തിയിരുന്നില്ല. ഇരുവരും  ക്ഷേത്ര പരിസരത്ത് വിശ്രമിക്കാനിരുന്നു. സാഹെബ് പത്രവായന തുടങ്ങി. പെട്ടെന്ന് അവിടെ നിന്നിരുന്നവരിലൊരാള്‍ ‘പാമ്പ് , പാമ്പ് ‘  എന്ന് അലറി വിളിച്ചു. 

ഷാമ നോക്കിയപ്പോള്‍ ബാലാസാഹെബിന്റെ മേല്‍മുണ്ടില്‍ ഒരു പാമ്പിരിക്കുന്നു! ബാലാ സാഹെബ് ഭയന്നു വിറച്ചു. വടിയും കമ്പുമായി ആളുകള്‍ ഓടിയടുത്തു. പക്ഷേ ആളുകള്‍ ഇടപെടും മുമ്പു തന്നെ പാമ്പ് ശാന്തനായി താഴെയിറങ്ങി. വൈകാതെയത് ചത്തു വീണു. 

അതായിരുന്നു ബാബ മുന്‍കൂട്ടി കണ്ടതെന്നും അവ്യക്തമായാണെങ്കിലും തന്നെ അറിയിക്കാന്‍ ശ്രമിച്ചതെന്നും സാഹെബിനു ബോധ്യമായി.  

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വീണ്ടും അമേരിക്കന്‍ ഡോളര്‍ കാലം…യുഎസ്-ചൈന താരിഫ് യുദ്ധം തീര്‍ന്നു;.ഇനി സ്വര്‍ണ്ണവില ഇടിയും; ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപിന് തോല്‍വി?

കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്
India

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് മതസ്വഭാവം ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്; ഭാരതത്തിന്‍റേതാകുമ്പോള്‍ അതുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ

India

തോറ്റ് തുന്നം പാടിയ പാകിസ്ഥാനിൽ വിക്ടറി റാലി ; ആക്രമണം തുടർന്നിരുന്നെങ്കിൽ ഇന്ത്യൻ സൈന്യം കയറി റാലി നടത്തുമായിരുന്നുവെന്ന് പാകിസ്ഥാനികൾ

Kerala

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍

Kerala

കോന്നിയില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം കാട്ടാന ചെരിഞ്ഞതില്‍ വിശദ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ സ്റ്റാറായി ബ്രഹ്മോസ് മിസൈല്‍; പാക് സൈനികവിമാനത്താവളം തകര്‍ത്തു; ഇനി പ്രതിവര്‍ഷം 100 മിസൈലുകള്‍ നിര്‍മ്മിക്കുമെന്ന് രാജ് നാഥ് സിങ്ങ്

ചാവേർ ഡ്രോണുകൾ നൽകി ഇസ്രായേൽ ; ഒപ്പമുണ്ടെന്ന് ഉറപ്പിച്ച് റഷ്യ ; കശ്മീർ ഇന്ത്യയുടേതെന്ന് പറഞ്ഞ് ഡച്ച് എം പി : ലോകരാജ്യങ്ങളെ ഒപ്പം നിർത്തിയ തന്ത്രം

തൃശൂര്‍ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസര്‍ അടിച്ചത് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം : ഇന്ത്യ നൽകിയ തിരിച്ചടി ഓരോ പൗരനും അഭിമാനം : സയ്യിദ് നസ്രുദ്ദീൻ ചിഷ്തി

ഓപ്പറേഷൻ സിന്ദൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

കുങ്കുമം അവശേഷിക്കില്ല, അത് പ്രയോഗിക്കുന്നവനും അവശേഷിക്കില്ല ; ബിജെപി നേതാവ് നവനീത് റാണയ്‌ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി

പാകിസ്ഥാന് സിന്ദാബാദ് വിളിച്ച തീവ്ര ഇസ്ലാമിസ്റ്റുകളെ പൊക്കി , കണക്കിന് കൊടുത്ത് മധ്യപ്രദേശ് പൊലീസ് : പ്ലാസ്റ്ററിട്ടും, മുട്ടിലിഴഞ്ഞും ദേശവിരുദ്ധർ

പാകിസ്ഥാനെ വിറപ്പിക്കാൻ ; ഇന്ത്യയുടെ ആകാശക്കോട്ടയ്‌ക്ക് കാവലാകാൻ : എസ്–400 ക്ക് പിന്നാലെ റഷ്യയിൽ നിന്ന് എസ് – 500 എത്തും

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

ഏതുഭീഷണിയേയും നേരിടാന്‍ ഇന്ത്യ സജ്ജം ; ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായിരുന്നുവെന്ന് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies