Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊച്ചിയിലും വേമ്പനാട്ടിലും കല്ലുമ്മക്കായ ‘ചാകര’

കെ.കെ. റോഷന്‍കുമാര്‍ by കെ.കെ. റോഷന്‍കുമാര്‍
Jun 25, 2019, 11:08 am IST
in Local News
FacebookTwitterWhatsAppTelegramLinkedinEmail

പള്ളുരുത്തി: കൊച്ചിക്കായലിലും വേമ്പനാട്ടു കായലിലും ‘കല്ലുമ്മക്കായ’ യുടെ ചാകര. മണ്‍സൂണ്‍ ട്രോൡങ് കാലത്ത് നാടന്‍ വള്ളങ്ങള്‍ക്കും മീന്‍ കിട്ടാനില്ലെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഈ പ്രതിഭാസം. പ്രളയത്തുനു ശേഷം ഉണ്ടായ പ്രകൃതി വിശേഷവും ഓരുവെള്ളത്തിന്റെ സാന്നിധ്യവുമാണ് കാരണമായി കരുതുന്നത്. 

ഇഷ്ടവിഭവമായ കല്ലുമ്മക്കായ തിരക്കി മലബാറില്‍ നിന്ന് ഹോട്ടലുടമകള്‍ ധാരാളമായി കൊച്ചിയിലെത്തുന്നുണ്ട്. വന്‍തോതില്‍ കിട്ടുന്ന കല്ലുമ്മക്കായ, മലബാറിലേക്ക് ‘കയറ്റിഅയക്കുന്ന’ തിരക്കിലാണ് തൊഴിലാളികള്‍. 

ഒന്നര മാസമായി കായല്‍പ്പരപ്പില്‍ കല്ലുമ്മക്കായയുടെ സാന്നിദ്ധ്യം കാണാന്‍ തുടങ്ങിയിട്ട്. തൊഴിലാളികള്‍ ചെറിയ തോതില്‍ ശേഖരിച്ചു തുടങ്ങിയതാണ്. ശേഖരിക്കുന്തോറും കൂടുതല്‍ സ്ഥലങ്ങളിലും തോതിലും കിട്ടിത്തുടങ്ങി. ഇതോടെ വിപണന സാദ്ധ്യതയെക്കുറിച്ച് അന്വേഷണമായി. കൊച്ചിയിലും വേമ്പനാട്ട് കായലിലും ധാരാളമായി ഉണ്ടെന്ന് അറിഞ്ഞതോടെ കോഴിക്കോട്, തലശേരി, കണ്ണൂര്‍ ഭാഗങ്ങളിലെ ഹോട്ടലുടമകള്‍ എത്രകിട്ടിയാലും വാങ്ങാന്‍ തയാറായി. ഇതോടെ ശേഖരിക്കുന്ന സംഘങ്ങളുടെ എണ്ണവും കൂടി.

കായലില്‍ കാണുന്ന പ്രതിഭാസത്തെ അത്ഭുതത്തോടെ നോക്കിക്കാണുകയാണ് തൊഴിലാളികള്‍ പ്രളയകാലത്തിനു ശേഷ മാണ് ഇത്തരം മാറ്റങ്ങളെന്നാണ് തൊഴിലാളികള്‍ പറഞ്ഞു. കല്ലുമ്മക്കായ ഉപയോഗിച്ച് വിവിധ തരം ഉത്പന്നങ്ങളും, ഗുളികകളും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്  നിര്‍മിച്ചിട്ടുണ്ട്. കൊച്ചിയിലെ വഴിയോരങ്ങളിലും, മാര്‍ക്കറ്റുകളിലും കല്ലുമ്മക്കായകള്‍ വില്‍പ്പനക്കെത്തിയിട്ടുണ്ട്. കായലിലെ മത്സ്യലഭ്യതക്കുറവുകൊണ്ടുണ്ടായ ക്ഷീണം കല്ലുമ്മക്കായയില്‍ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.

വില നൂറു മുതല്‍ 150 രൂപ വരെ

ഗോശ്രീ പാലങ്ങളുടെ കാലുകളിലും, ചീനവലക്കുറ്റികളിലും, ഊന്നല്‍ക്കുറ്റികളിലുമെല്ലാം കല്ലുമ്മക്കായ സമൃദ്ധമായി വളരുകയാണ്. പാലങ്ങളുടെ കാലുകളുടെ അടിത്തട്ടുവരെ വളര്‍ന്നു നില്‍ക്കുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. കൈയുറ ധരിച്ച് പ്രത്യേകമായുണ്ടാക്കിയ വലക്കൂടുകളിലാണ് ശേഖരിക്കുന്നത്.

ചെറുവള്ളങ്ങളില്‍ നിറയെ കരയയ്‌ക്കെത്തിച്ച് കായല്‍ മുരിങ്ങകള്‍ തിരിഞ്ഞു മാറ്റി വലുപ്പമനുസരിച്ച് ഇനം തിരിച്ചാണ് മലബാറിലേക്ക് അയക്കുന്നത്. കിലോക്ക് നൂറു മുതല്‍ 150 രൂപ വരെയാണ് വില. ഒരു വള്ളത്തില്‍ നൂറു കിലോ വരെ കല്ലുമ്മക്കായകള്‍ ശേഖരിക്കും. വേമ്പനാട്ടു കായലിലെ അരൂര്‍, ഇടക്കൊച്ചി, കുമ്പളം, പനങ്ങാട് പ്രദേശങ്ങളിലും വലിയ തോതില്‍ കല്ലുമ്മക്കായ ലഭിക്കുന്നുണ്ട്. 

‘കഴിഞ്ഞ മഴക്കാലത്ത് ലഭിച്ച കൂടുതല്‍ മഴ കല്ലുമ്മേല്‍കായുടെ പ്രജനനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കടലിലേയും കായലിലേയും ഉപ്പിന്റെ സാന്ദ്രത ഒരേ തരത്തിലാകുമ്പോള്‍ കടല്‍ ജീവികള്‍ കായലിലേക്ക് കൂടുതലായി എത്തും. മഴയും ഉപ്പിന്റെ സാന്ദ്രതയും കല്ലുമ്മക്കായ കൂടുതലായി കായലിലേക്ക് എത്തിച്ചു. ഇക്കൊല്ലം മഴവൈകിയതും ഇവ കൂടുതലായി പെരുകാന്‍ കാരണമായി. മഴ ശക്തമായാല്‍ ഇവ കൂട്ടത്തോടെ നശിച്ചുപോകും’

(ഡോ. സുനില്‍ മുഹമ്മദ് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ സിഎംഎഫ്ആര്‍ഐ)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊവിഡ് 4000 ത്തിനടുത്ത്; ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം

India

ബഹിഷ്‌കരണം തുടരുന്നു… എയര്‍ ഇന്ത്യയും ടര്‍ക്കിഷ് കമ്പനികളെ ഒഴിവാക്കി

പ്രധാനമന്ത്രി നരേന്ദ്രമോദിയും പരാഗ്വേ പ്രസിഡന്റ് 
സാന്റിയാഗോ പെനയും ന്യൂദല്‍ഹിയില്‍
India

ഭാരതവും പരാഗ്വേയും സാമ്പത്തിക, വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കും; പരാഗ്വേ വിലപ്പെട്ട പങ്കാളിയെന്ന് പ്രധാനമന്ത്രി

Kerala

തുടർച്ചയായി മൂന്നുമാസം റേഷൻ കൈപ്പറ്റാത്ത പതിനായിരക്കണക്കിന് ആളുകൾ പുറത്ത്: ഒഴിവാക്കിയത് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ 70,418 പേ​രെ

Kerala

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന വിഴിഞ്ഞം തുറമുഖത്തേക്ക്

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ അഭിമാനം; ശുഭാന്‍ശു ശുക്ല… ബഹിരാകാശത്തേക്ക്…

കേരളത്തില്‍ കൊവിഡ് കുതിക്കുന്നു; ഒരു മരണം കൂടി

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

ഒരു കണക്കുമില്ല, ഓഖി പാക്കേജ് വെള്ളത്തില്‍; ഒരു രൂപ പോലും ആര്‍ക്കും അനുവദിച്ചില്ല

നൗഷാദിനെ രക്ഷിക്കാൻ പോക്സോ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി: ആറൻമുളയിൽ പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

മലയാളി സംഘടനയുടെ വാദം പൊളിയുന്നു, ദുബായ് മലയാളികളുടെ വേദിയിൽ പോയത് ക്ഷണിച്ചിട്ടെന്ന് അഫ്രീദി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

ഫര്‍ഹാനും സഹോദരി സോയയും

64 പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത ഫര്‍ഹാന്‍; ലവ് ജിഹാദിനായി ഇരകളായ പെണ്‍കുട്ടികളെ ഫര്‍ഹാന്റെ സഹോദരി സോയ സമീപിക്കും

ഞാറയ്‌ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ 2 വിദേശ വിദ്യാര്‍ഥികളെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies