Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഡിഎഫ് വിജയം; സത്യം മറയ്‌ക്കാന്‍ ന്യൂനപക്ഷ ഏകോപനം

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
May 26, 2019, 07:45 am IST
in Kerala

തിരുവനനന്തപുരം: കേരളത്തിലെ യുഡിഎഫിന്റെ അപ്രതീക്ഷിത വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാന്‍ മത്സരിക്കുകയാണ് ജയിച്ചവരും തോറ്റവരും. രാഹുല്‍ മത്സരിക്കാനെത്തിയതോടെ ന്യൂനപക്ഷ ഏകോപനം ഉണ്ടായതാണ് വന്‍ വിജയത്തിനടിസ്ഥാനമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഇല്ലാതിരുന്ന രാഹുല്‍ തരംഗം ഉണ്ടെന്നു സ്ഥാപിക്കാനാണീ വാദം. ശബരിമലയല്ല തോല്‍വിക്ക് കാരണമെന്നു ബോധ്യപ്പെടുത്താന്‍ ഇടതുമുന്നണിയും പറയുന്നത് ന്യൂനപക്ഷ ഏകീകരണമാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ അകലെയാണീ വാദവും.

യുഡിഎഫിനനുകൂലമായ ന്യൂനപക്ഷ ഏകീകരണം എക്കാലത്തും കേരളത്തിലുണ്ടാകാറുണ്ട്. അതിത്തവണയും ഉണ്ടായി. അതുകൊണ്ടു മാത്രം ഇത്രയും മികച്ചൊരു വിജയം നേടാന്‍ കഴിയില്ല. ന്യൂനപക്ഷ-ഭൂരിപക്ഷ സ്വാധീന മണ്ഡല വ്യത്യാസമില്ലാതെയായിരുന്നു യുഡിഎഫിന്റെ വിജയം. നിയമസഭാ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 123 മണ്ഡലങ്ങളിലാണ് യുഡിഎഫ് ഒന്നാമതെത്തിയത്. കേരളത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതാദ്യം. 

ന്യൂനപക്ഷങ്ങള്‍ മോദിക്കും ബിജെപിക്കും എതിരെന്നു സ്ഥാപിക്കാനും  ന്യൂനപക്ഷ ഏകോപനം എടുത്തിടുന്നു. ന്യുനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും കശ്മീരിലും ഒക്കെ ബിജെപി വിജയക്കൊടി നാട്ടിയത് ഈ വാദത്തിന്റെ മുനയൊടിക്കുന്നു. രാഹുല്‍ തരംഗമെങ്കില്‍ അതെന്തുകൊണ്ട് കേരളത്തില്‍ മാത്രമൊതുങ്ങി? കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും തരംഗം വീശാത്തതെന്ത്? സ്വന്തം മണ്ഡലത്തില്‍ രാഹുല്‍ തോറ്റതെന്തുകൊണ്ട്? എന്നതിനും കോണ്‍ഗ്രസ് ഉത്തരം പറയണം.

മോദിയോ ന്യൂനപക്ഷമോ അല്ല യുഡിഎഫിന്റെ വിജയകാരണങ്ങള്‍. ശബരിമലയും എന്‍എസ്എസ് നിലപാടും ഒപ്പം പിണറായി വിജയനോടുള്ള വിരോധവുമാണ് ഫലത്തില്‍ പ്രതിഫലിച്ചത്. അതില്‍ ശബരിമല തന്നെയാണ് മുന്നില്‍. എങ്കില്‍ ബിജെപി എന്തുകൊണ്ടു ജയിച്ചില്ലെന്നു ചോദ്യം വരാം. അതിനുത്തരമാണ് ഒ. രാജഗോപാല്‍ പറഞ്ഞത് ‘മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോയി’ എന്ന്.

ശബരിമല വിഷയത്തിന്റെ പേരില്‍ ആരെയെങ്കിലും ജയിപ്പിക്കണം എന്നതായിരുന്നില്ല വിശ്വാസികളുടെ ആഗ്രഹം. എങ്കില്‍ ബിജെപിയെ വിജയിപ്പിച്ചേനേ. ഇടതുമുന്നണിയെ പാഠം പഠിപ്പിക്കണമെന്നതു മാത്രമായിരുന്നു വിശ്വാസ സംരക്ഷണത്തിന് ഇറങ്ങിപ്പുറപ്പെട്ടവരുടെ ആഗ്രഹം. എന്‍എസ്എസ് നേതൃത്വം ഇതു പറയാതെ പറഞ്ഞു. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഇടതിനെ തോല്‍പ്പിക്കാന്‍ എളുപ്പം യുഡിഎഫിനെ ജയിപ്പിക്കലാണെന്നു ജനം കരുതി. അത് ഫലം കണ്ടു. ശബരിമലയ്‌ക്കൊപ്പം സര്‍വ രംഗത്തുമുള്ള പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടിനോടുള്ള പ്രതിഷേധവും കൂടി വോട്ടായി.

വന്‍ ജയത്തിനു കാരണം ശബരിമലയും ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണയുമാണെന്ന സത്യം പറയാന്‍ യുഡിഎഫ് തയാറാകില്ല. തോല്‍വിയുടെ കാരണം ഇതാണെന്ന് ഇടതിനും പറയാനാവില്ല. അതിനാണ് ന്യൂനപക്ഷ ഏകീകരണമെന്ന് ഇരുകൂട്ടരും ഒരേ സ്വരത്തില്‍ പറയുന്നത്. പ്രീണിപ്പിക്കേണ്ടത് ന്യൂനപക്ഷത്തെ മാത്രമാണല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.